ക്ഷാരവിചാരം
ക്ഷാരവിചാരം
“മനുഷ്യാ നീ പൊടിയാകുന്നു പൊടിയിലേക്കുതന്നെ മടങ്ങും’ (ഉൽപ 3:19). ക്ഷാരവിചാരമാണ് നോന്പിന്‍റെ നാന്ദി. ഒരുനുള്ളു ചാരംകൊണ്ട മനുഷ്യജീവിതത്തിന്‍റെ നിസാരതയെ അടയാളപ്പെടുത്തുന്ന പുണ്യകർമം. പൊടിയാണെന്നും പൊടിയിലേക്കു മടങ്ങുമെന്നുള്ള ഓർമകൾ നമ്മെ കൂടുതൽ മെച്ചപ്പെട്ടവരാക്കിയേക്കാം.

അഗ്നിയുടെ ബാക്കിയായ ചാരം ശുദ്ധീകരണത്തിന്‍റെയും ആത്മാനുതാപത്തിന്‍റെയും ശൂന്യമാക്കലിന്‍റെയും പ്രതീകമാണ്. വ്യക്തിപരവും സമൂഹാത്മകവുമായ ഒരു തീർഥാടനമാണ് നോന്പ്. ചാരത്തിൽത്തുടങ്ങി ചേതനയിൽ പുഷ്കലമാകുന്ന ആത്മായനം. ജീവിതയാത്രയിൽ തെല്ലൊന്നു നിൽക്കാനും തിരിഞ്ഞൊന്നു നോക്കാനും പിന്നിട്ട വഴികളെ പരിശോധിക്കാനും ഉടയവൻ നൽകുന്ന സ്നേഹാദാരം. ചില ചെടികളൊക്കെ ഒരു വർഷംകൂടി നിൽക്കട്ടെയെന്നു യജമാനൻ നൽകുന്ന ഇളവിലേക്കുള്ള ഇരുത്തം വന്നൊരു ധ്യാനമാണത്.

കർമവഴികളിലത് ഉപവാസവും പ്രാർഥനയും പരസ്നേഹവുമായി മാറുന്നു. ശരീരത്തിന്‍റെ ഇച്ഛകൾക്കു കടിഞ്ഞാണിടുന്നതോടൊപ്പം ദൈവത്തോടും മനുഷ്യരോടും പ്രപഞ്ചത്തോടും കൂടെയായിരിക്കുന്ന, ഉപ-വസിക്കുന്ന ജീവിതശൈലി. അധരവ്യായാമത്തേക്കാൾ ദൈവഹിതം തേടാനുള്ള പ്രഹർഷേണയുള്ള അർഥനാ മനോഭാവം വളർത്തലും നൽകുക എന്നതിനെക്കാൾ /”ഒരു പീഡയെറുന്പിനും വരുത്തരു’ തെന്നൊരനുകന്പയുമാവണമത്. വിഭൂതിക്ക് ഐശ്വര്യം എന്നുകൂടി അർഥമുണ്ട്. മരണത്തെ പരാജയപ്പെടുത്തിയ ജീവന്‍റെ തിരുവുത്സവത്തിലാണതിന്‍റെ പൂർണത. ചാരമാകുംമുന്പ് സാരമായതേറെ നിയോഗമായിട്ടുള്ള ഈ ജന്മം കുരിശിന്‍റെ നാലഗ്രംപോലെ വിണ്ണിലേക്കും മണ്ണിലേക്കും മനുഷ്യനിലേക്കും പ്രപഞ്ചത്തിലേക്കും വേരോടിയും ശാഖവിരിച്ചും നിൽക്കട്ടെ.


കൃപാവസന്തം -1 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.