Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ആദ്യം മധുരിക്കും; പിന്നെ വല്ലാതെ വേദനിക്കും
<യ>തോമസ് വർഗീസ്
ചോക്ലേറ്റ് എല്ലാവർക്കും ഇഷ്ടമാണ്. കുട്ടികളെ അടക്കി ഇരുത്തുന്നതിനു മാത്രമല്ല, സന്തോഷാവസരങ്ങളിലെല്ലാം അതു നമ്മൾ യഥേഷ്ടം വിതരണം ചെയ്യുകയും ചെയ്യുന്നു. അധികമായാൽ അമൃതും വിഷമെന്ന പഴമൊഴി ചോക്ലേറ്റിന്റെ കാര്യത്തിൽ വളരെ ശരിയാണ്. ചോക്ലേറ്റിന്റെ പ്രത്യേക രുചിയിൽ മയങ്ങിവീഴുന്നവർ മധുരത്തോടൊപ്പം രോഗങ്ങളും വിലയ്ക്കു വാങ്ങുകയാണെന്ന് അറിയുന്നില്ല.
അമിതമായി ചോക്ലേറ്റ് കഴിക്കുന്നതുവഴി നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങൾ താളംതെറ്റുമെന്നു കണ്ടെത്തിയിട്ടുണ്ട്. ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള നിക്കൽ എന്ന രാസവസ്തുവാണ് അതിനു കാരണം. ഇത് ഏതെങ്കിലും വിധത്തിൽ ഉള്ളിൽച്ചെന്നാൽ മനുഷ്യശരീരത്തിലെ നാഡീവ്യൂഹ സംവിധാനത്തിന്റെ പ്രവർത്തനം അവതാളത്തിലാകും. ഇന്ത്യയിൽ വിൽക്കുന്ന ചോക്ലേറ്റുകളിൽ നിക്കൽ കാര്യമായി അടങ്ങിയിട്ടുണ്ടു താനും. എന്നാൽ ചോക്ലേറ്റിൽ റാൻഡം പരിശോധനകളാണു നടത്തുന്നതെന്നും ഇതു മൂലം ചോക്ലേറ്റ് പൂർണമായും സുരക്ഷിതമെന്ന് ഉറപ്പുപറയാൻ കഴിയുന്നില്ലെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
വിദേശരാജ്യങ്ങളിൽ ഇതല്ല സ്ഥിതി. വിപണിയിലെത്തുന്നതിനു മുമ്പ് ഓരോ ചോക്ലേറ്റിന്റേയും ഗുണനിലവാരം ഉറപ്പുവരുത്തും. അധികൃതരുടെ സാക്ഷിപത്രത്തോടൊപ്പമുള്ള സർട്ടിഫിക്കറ്റ് ലഭിച്ചശേഷമാണ് അവ വില്പനയ്ക്കായി വിപണിയിൽ എത്തിക്കുന്നത്. ഇതുമൂലം ദൂഷ്യഫലങ്ങളുള്ള ചോക്ലേറ്റ് ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.
കൊക്കോ, കോഫി, പഞ്ചസാര എന്നിവയാണു ചോക്ലേറ്റ് നിർമാണത്തിനു പ്രധാനമായും ഉപയോഗിക്കുന്നത്. കൊക്കോയിൽ നിന്ന് ഉപവസ്തു ഉത്പാദിപ്പിക്കാനായുള്ള പ്രവർത്തനങ്ങൾക്കിടയിലാണു നിക്കൽപോലുള്ള രാസവസ്തുക്കൾ കടന്നുകൂടുന്നതെന്നു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രോട്ടീൻപോലെ ശരീരത്തിന് ആവശ്യമുള്ള മറ്റുമൂലകങ്ങളൊന്നും ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ഒരാൾക്കു ലഭിക്കില്ല. ചോക്ലേറ്റ് നിർമിക്കാൻ പഞ്ചസാര വൻതോതിലാണ് ഉപയോഗിക്കുന്നത്. കൊച്ചുകുട്ടികളുടെ പല്ലുകൾ വളരെ വേഗം കേടാകുന്നതിന് ഇതു കാരണമാകും. പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചോക്ലേറ്റിന്റെ അംശം ബാക്ടീരിയായുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നതാണു കാരണം. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയാണു പല്ലുകളിൽ ബാക്ടീരിയയെ വളർത്തുന്നത്. ബാക്ടീരിയായുടെ പ്രവർത്തനം വഴി പല്ലുകൾ വളരെ വേഗം കേടാകുകയും അസഹനീയമായ വേദനയുണ്ടാകുകയും ചെയ്യും.
ചോക്ലേറ്റിന്റെ തുടർച്ചയായ ഉപയോഗം അമിത വണ്ണത്തിനും ഇടയാക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിൽ ഉന്മേഷക്കുറവിനും ഇതു കാരണമാകും. അമിതമായി ചോക്ലേറ്റ് കഴിക്കുന്ന കുട്ടികളിൽ വിശപ്പില്ലായ്മ സാധാരണയാണ്. ചോക്ലേറ്റിൽ പ്രോട്ടീൻ ഇല്ലാത്തതിനാൽ ശാരീരിക ക്ഷീണത്തിനുള്ള സാധ്യത ഏറെയാണ്.
ചോക്ലേറ്റ് കഴിച്ചു കഴിയുമ്പോൾ വിശപ്പില്ലാതാകുന്നു. ഇതുമൂലം മറ്റ് ആഹാരപദാർഥങ്ങൾ തുടർന്നു കഴിക്കാൻ താത്പര്യമില്ലാതാവുന്നു. പച്ചക്കറി, പഴം, ധാന്യം, പരിപ്പ് ഇവയെല്ലാം വേണ്ട അളവിൽ കഴിച്ചാൽ മാത്രമേ ഓരോ കുട്ടികളുടേയും ശരീരത്തിനു വേണ്ട പോഷക ഗുണങ്ങൾ ലഭിക്കുകയുള്ളു. ഇവയോടൊപ്പം മുട്ടയും പാലും കഴിക്കുമ്പോൾ വിറ്റാമിനും പ്രോട്ടീനും ആവശ്യത്തിനു ലഭിക്കുന്നു. ചോക്ലേറ്റിന് അടിമപ്പെടുന്നതോടെ പഞ്ചസാര മാത്രമാണു നമ്മുടെ ശരീരത്തിനു ലഭിക്കുന്നത്. പ്രോട്ടീൻ ലഭിക്കാതെ വരുന്നതോടെ എല്ലുകൾക്കു ബലക്ഷയവും പേശികളുടെ ബലക്കുറവും അനുഭവപ്പെടും. ഇത് മാരകമായ മറ്റുവിപത്തുകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്യും.
അമിതമായി പഞ്ചസാര ഉദരത്തിലെത്തിയാൽ അസഹനീയമായ വയറുവേദനയുണ്ടാകും. അസിഡിറ്റി കൂടി അൾസറുണ്ടാകാനുള്ള സാധ്യതയാണ് ഇതുവഴിയുണ്ടാകുന്നത്. തുടർച്ചയായ ചോക്ലേറ്റ് ഉപയോഗം വൃക്കകളുടെയും തലച്ചോറിന്റെയും പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കാൻസർ ബ്രെഡ് വിറ്റാൽ കർശന നടപടി
ന്യൂഡൽഹി: കാൻസറിനു കാരണമാകുമെന്നു കണ്ടെത്തിയതിനെത്തുടർന്നു നിരോധിച്ച പൊട്ടാസ്യം ബ്രോമേറ്റ് ചേർത്ത ബ്
ഒത്തിരി ഇഷ്ടമാണു പൊറോട്ട, പക്ഷേ...
1949–ൽ ഇംഗ്ലണ്ടിൽ നിരോധിച്ച ഒരു ഭക്ഷ്യവസ്തുവാണു മൈദ. എന്നാൽ, മൈദകൊണ്ടുള്ള പൊറോട്ടയില്ലാതെ മലയാളിക്ക്
വിത്തു മുതൽ വിളവെടുപ്പ് വരെ വിഷക്കൂട്ട്
<യ>റെനീഷ് മാത്യു
പഴങ്ങളിലും പച്ചക്കറികളിലും മാത്രമല്ല ഭക്ഷ്യവസ്തുക്കളിലെല്ലാം മാരകമായ വി
വിഷക്കൂട്ടിന്റെ നിറത്തിലും തിളക്കത്തിലും മയങ്ങി
<യ>റെനീഷ് മാത്യു
കടകളിൽ അടുക്കിയും അലങ്കരിച്ചും വച്ചിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ആര
സ്വാദോടെ കഴിക്കുന്നതു വെറും ചവറ്
<യ>തോമസ് വർഗീസ്
ചവറുപോലെ വലിച്ചെറിയേണ്ടതാണു പലപ്പോഴും നമ്മൾ അതീവ രുചിയോടെ അകത്താക്കുന്നത
വെളിച്ചെണ്ണയിലും മറിമായം
<യ>ജോൺസൺ വേങ്ങത്തടം
കേരം തിങ്ങും നാടാണു കേരളം. നാലു തെങ്ങുണ്ടെങ്കിൽ ദാരിദ്ര്യമറിയില്ലെന്
നിറമുണ്ട്, രുചിയുണ്ട്, രോഗദായകവും!
<യ>ജോൺസൺ വേങ്ങത്തടം
പശുവിന്റെ അകിടിൽനിന്നു പാൽ കുടിച്ചു നടന്ന ശ്രീകൃഷ്ണന്റെ കഥയറിയാത്തവര
മായം കലർന്ന പാലുമായി അന്യസംസ്ഥാന കമ്പനികൾ
<യ>ജോൺസൺ വേങ്ങത്തടം
പാനീയങ്ങളിൽ പ്രഥമ സ്ഥാനമാണു പാലിനുള്ളത്. നിറംകൊണ്ടും രുചി കൊണ്ടും മ
രുചിക്കൂട്ടിൽ അറയ്ക്കുന്ന വിഷക്കൂട്ട്
<യ>റെനീഷ് മാത്യു
വിലക്കുറവും രുചിയൂറുന്ന ഭക്ഷണവുമാണു തട്ടുകടകളുടെ പ്രത്യേകത. സാധാരണക്
കടലാസിലൊതുങ്ങുന്ന നിയമങ്ങൾ
<യ>റെനീഷ് മാത്യു
സന്ധ്യ മയങ്ങിത്തുടങ്ങിയപ്പോൾ പച്ചക്കറിച്ചന്തയിൽ വല്ലാത്ത തിരക്ക്. കേടായ
രോഗം വിളമ്പുന്ന ഭക്ഷണശാലകൾ
<യ>റനീഷ് മാത്യു / ഭക്ഷണം വിഷസമ്പുഷ്ടം
ഒരു ചില്ലലമാരയ്ക്കിപ്പറുത്തുനിന്നു നമുക്ക് ഒരു ഹോട്
വെള്ളം സർവത്ര വെള്ളം, കുടിക്കുന്നതെല്ലാം വിഷജലം
<യ>റെജി ജോസഫ്
ജലസമൃദ്ധിയുടെ നാടാണു കേരളം. 44 നദികൾ, കായലുകൾ, കുളങ്ങൾ, കിണറുകൾ എന്നിങ്ങനെ
കുരുക്കു മുറുക്കി കുടിവെള്ളക്കുപ്പികളും
<യ>ജിജി ലൂക്കോസ്
മിനറൽ വാട്ടർ, സോഫ്റ്റ് ഡ്രിങ്ക്കുപ്പികൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങ
അഴകുള്ള കുപ്പിയിൽ തെളിനീരില്ല
<യ>ജിജി ലൂക്കോസ്
കുപ്പി വെള്ളം ഉത്പാദിപ്പിക്കുന്നതിനും വിപണനത്തിനും ബ്യൂറോ ഓഫ് ഇന്ത്യൻ സ
കുപ്പികളിൽ നിറയ്ക്കുന്ന വെള്ളം രോഗസമ്പുഷ്ടം
<യ>ജിജി ലൂക്കോസ്
മിനറൽ വാട്ടർ എന്ന പേരിൽ പ്ലാസ്റ്റിക് കുപ്പിയിൽ വിൽക്കുന്ന വെള്ളത്തിൽ ധാ
കുടിക്കുന്ന വെള്ളവും വിശ്വസിക്കാനാവില്ല
<യ>ജിജി ലൂക്കോസ്
നദിയും ജലവും ഭാരത സംസ്കാരത്തിന്റെ ഭാഗമാണ്. നദീജലത്തിന്റെ വിശുദ്ധി നമ്മൾ
കഴിക്കാതിരുന്നാൽ വിശന്നു ചാകും, കഴിച്ചാൽ നരകിച്ചു ചാകും
<യ>സെബി മാത്യു
ആഹാരം, അതു വയ്ക്കുമ്പോഴും വിളമ്പുമ്പോഴും കഴിക്കുമ്പോഴും ആസ്വദിക്കേണ്ടതാണ്.
മാരക രോഗങ്ങൾ വളർത്തുന്ന പൊട്ടാസ്യം ബ്രോമേറ്റ്
<യ>സെബി മാത്യു
ഒറ്റയ്ക്കു നിന്നാൽ ഒരു ഗുണവുമില്ല. എന്നാൽ, കൂടെക്കൂട്ടിയാൽ ഇതു പോലൊരു വിഷവ
വിശപ്പ് മാറില്ല, കഴിക്കുന്നതത്രയും വിഷം
<യ>സെബി മാത്യു
സ്പോഞ്ച് പോലെയാണ് ബ്രെഡ്. ഒരു ശരാശരി മനുഷ്യനെ കാൻസർ രോഗിയാക്കി മാറ്റാൻ അത
കൊള്ളലാഭത്തിന്റെ കാൻസർ വില്പന
<യ>വിലയ്ക്കു വാങ്ങുന്ന കാൻസർ / സെബി മാത്യു
തീയുടെ കണ്ടുപിടുത്തത്തോടെയാണു മനുഷ്യൻ ആഹാരം പ
മായം സർവത്ര മായം, തിന്നുന്നതും കുടിക്കുന്നതും വിഷം
ഉത്തരംകിട്ടാത്ത രോഗങ്ങളും വന്ന രോഗങ്ങളുടെ വ്യാകുലതയും പേറുന്ന ഒരു തലമുറയാണ് ഇപ്പോൾ ഭൂമുഖത്തുള്ളത്. ന
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top