ഉദയം
ഉദയം
ഫാ. മാത്യു പുതിയിടത്ത് (ഡയറക്‌ടർ, അഡാർട്ട് പാലാ)

ഉണ്ണിക്കുട്ടൻ അമ്മയോടു പറഞ്ഞു: ‘അമ്മേ സ്കൂളിൽനിന്നു കുട്ടികളെ കന്
യാകുമാരിക്കു കൊണ്ടുപോകുന്നു. ഉദയം കാണാൻ എന്നെയും വിടുമോ?’അമ്മ പറഞ്ഞു: ‘അപ്പൻ വരട്ടെ നമുക്കു പറയാം’. ലിസി ചിന്തിച്ചു, വളരെ നാളായുള്ള ഒരാഗ്രഹമാണ് ഉദയം കാണണമെന്ന്. അദ്ദേഹം വരുന്പോൾ പറയാം. ജോസ് ജോലി കഴിഞ്ഞ് എത്തിയപ്പോൾ ലിസി കാര്യങ്ങൾ അവതരിപ്പിച്ചു. ജോസ് സമ്മതിക്കുകയും ക്രിസ്മസ് അവധിക്ക് ഉദയം കാണാൻ കന്യാകുമാരിക്കു കുടുംബസമേതം പോകാൻ തീരുമാനിക്കുകയും ചെയ്തു.

അന്ധകാര നിബിഡമായ ലോകത്തിൽ പ്രകാശത്തിന്‍റെ പൊൻകിരണങ്ങൾ തൂകി ഉദിച്ചുയരുന്ന സൂര്യനെ കാണുക, ആ ഉദയപ്രഭ ആസ്വദിക്കുക എല്ലാവർക്കും ആനന്ദപ്രദമാണ്. എങ്കിൽ പാപാന്ധകാരത്തിൽനിന്നു മാനവകുലത്തെ രക്ഷിക്കാൻ ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവകുമാരന്‍റെ ഉദയം എത്രയോ ആനന്ദദായകമാണെന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ‘അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു, കൂരിരുട്ടിന്‍റെ ദേശത്ത് വസിച്ചിരുന്നവരുടെ മേൽ പ്രകാശം ഉദിച്ചു’(ഏശയ്യ 9/2) എന്ന വചനം മത്തായി സുവിശേഷകൻ വീണ്ടും ഉദ്ധരിക്കുകയാണ് (മത്തായി 4:16). ഇസ്രയേൽ ജനം കാത്തിരുന്ന, ഇരുളിൽ പ്രകാശിക്കുന്ന ദീപ്തി ഈശോയാണെന്നു മത്തായി സുവിശേഷകൻ സമർഥിക്കുന്നു.


‘ഞാൻ ലോകത്തിന്‍റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്‍റെ പ്രകാശം ഉണ്ടായിരിക്കും’ (യോഹ 8:12) എന്നു പറഞ്ഞ ഈശോ നമ്മുടെ ജീവിതത്തിന്‍റെ പ്രകാശമായിരുന്നു. ജീവിതത്തിന്‍റെ അന്ധകാരപൂർണമായ എല്ലാ മേഖലകളിലും പ്രകാശമായി ഈശോ അവതരിക്കണം. പ്രകാശം പ്രസരിക്കുന്പോൾ അന്ധകാരം ഇല്ലാതാകുന്നതുപോലെ ഈശോ ജീവിതത്തിലേക്കു വരുന്പോൾ നമ്മുടെ എല്ലാ പാപബന്ധനങ്ങളും രോഗപീഡകളും വിട്ടുപോകാൻ കാരണമാകും. ഈശോയാകുന്ന ആ ദീപ്തി നമ്മുടെ ഹൃദയത്തിൽ, ജീവിതത്തിൽ ഉദയം ചെയ്യട്ടെ.


സൂര്യനിൽനിന്നു പ്രകാശം സ്വീകരിച്ച് ഗ്രഹങ്ങൾ നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കുന്നു. പൂജരാജാക്കന്മാർക്കു വഴികാട്ടിയായി ഉദിച്ച നക്ഷത്രം അവരെ ഉണ്ണിയേശുവിന്‍റെ പക്കലേക്കു നയിച്ചു. ഈശോയിൽനിന്നു പ്രകാശം സ്വീകരിച്ച് പ്രകാശിക്കുന്ന നക്ഷത്രങ്ങളാകാൻ നമുക്കു പരിശ്രമിക്കാം. ഉണ്ണിയേശുവിന്‍റെ പക്കലേക്കു നടന്നടുക്കുന്ന നക്ഷത്രങ്ങളാകാം നമുക്ക്. മറ്റുള്ളവരേയും ഈശോയുടെ പക്കലേക്ക് ആനയിക്കാൻ കഴിവുള്ള നക്ഷത്രങ്ങളായി നമുക്കു മാറാം. നമ്മുടെ ഹൃദയങ്ങളിൽ ദിവ്യപ്രകാശമായി ഈശോ ഉദയം ചെയ്യാനും മറ്റുള്ളവരുടെ ഹൃദയങ്ങളിൽ ഈശോയെ ഉദിപ്പിക്കാൻ കഴിവുള്ളവരുമായി മാറാൻ നമുക്ക് ആഗ്രഹിക്കാം. പ്രാർഥിക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.