ഹൃദയത്തിൽ ഇടമുണ്ടോ‍?
ഹൃദയത്തിൽ ഇടമുണ്ടോ‍?
ഫാ. ഡേവിസ് ചെറയത്ത് (പറവട്ടാനി പള്ളിവികാരി)

മത്തായി 1:18: “യേശു ക്രിസ്തുവിന്‍റെ ജനനം ഇപ്രകാരമായിരുന്നു”. ക്രിസ്തുവിന്‍റെ ജനനം ഒരു ചരിത്രസംഭവമായിരുന്നു. മനുഷ്യനും ഒരു ചരിത്രമുണ്ടാകാൻ ക്രിസ്തുവിന്‍റെ ചരിത്രജനനം ഒരു കാരണമായി എന്നതാണു സത്യം. മനുഷ്യരെ ദൈവമക്കളാക്കാൻവേണ്ടി ദൈവം മനുഷ്യനായതിന്‍റെ അനുസ്മരണമാണല്ലോ ക്രിസ്മസ്. 2000 വർഷങ്ങൾക്കപ്പുറത്ത് സംഭവിച്ച ഈ ജനനം മനുഷ്യകുലചരിത്രത്തെ ബി.സി എന്നും എ.ഡി എന്നും രണ്ടായി തിരിച്ചു.

ക്രിസ്മസ് സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും തിരുനാളാണ്. എങ്കിലും ഈ സന്തോഷത്തിലും ഒരു സങ്കടം ഒളിഞ്ഞിരിപ്പുണ്ട്. “അവിടുന്ന് സ്വന്തം ജനതയുടെ അടുത്തേയ്ക്കു വന്നു. അവർ അവനെ സ്വീകരിച്ചില്ല!”(യോഹ 1:11). “കടിഞ്ഞൂൽ പുത്രനെ പ്രസവിച്ച് പുൽതൊട്ടിയിൽ കിടത്തി, കാരണം സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല”(ലൂക്ക. 2:7).

സ്നേഹപൂർവം വന്നവനെ വിദ്വേഷത്തോടെ പരിത്യജിച്ചു. ത്യാഗപൂർവം വന്നവനെ ധിക്കാരത്തോടെ തള്ളിക്കളഞ്ഞു. ധനം, അധികാരം, അംഗീകാരം, പ്രശസ്തി, സുഖസൗകര്യങ്ങൾ എല്ലാം ഉറപ്പുവരുത്താനുള്ള വ്യഗ്രതയിൽ നന്മയുടെ സദ്‌വാർത്തയുമായി വന്നവനെ മനുഷ്യൻ തള്ളിക്കളഞ്ഞു. ഈ ഒരു ദുരന്തം ഓരോ ക്രിസ്മസിനും ആവർത്തിക്കപ്പെടാതിരിക്കാൻ നമ്മൾ കരുതലുള്ളവരാകണം.


“ആയിരം പുൽക്കൂടുകളിൽ ഉണ്ണി പിറന്നാലും, ഉണ്ണിയേശു നിന്‍റെ ഹൃദയത്തിൽ പിറക്കുന്നില്ലെങ്കിൽ നിനക്ക് ഒരു പ്രയോജനവുമില്ല” എന്ന അലക്സാണ്ടർ പോപ്പിന്‍റെ വാക്കുകൾ ക്രിസ്മസിന്‍റെ ലക്ഷ്യം നമുക്കു പറഞ്ഞുതരുന്നു. നമ്മുടെ ഹൃദയങ്ങളെ യേശുവിനെ സ്വീകരിക്കാൻ സജ്ജമാക്കുക എന്നതാണ് എനിക്കും നിങ്ങൾക്കും ഈ ക്രിസ്മസ് കാലത്തു ചെയ്യാനുള്ളത്. ക്രിസ്മസ് കാലത്തു നമ്മൾ തെളിക്കുന്ന നക്ഷത്രങ്ങളും മറ്റ് അലങ്കാരദീപങ്ങളും നമ്മുടെ മനസിൽ പ്രതീക്ഷയുടെ നക്ഷത്രങ്ങളും വിശ്വാസത്തിന്‍റെ മണിദീപങ്ങളുമായി പുനർജനിക്കണം. പരോപകാര പ്രവർത്തനങ്ങളുടെ അലങ്കാരങ്ങൾ നമ്മുടെ ജീവിതത്തിൽ നിറയുന്പോൾ ക്രിസ്തു നമ്മുടെ ഹൃദയത്തിലും ജനിക്കും.


മറ്റുള്ളവരോടുള്ള ശത്രുത, തെറ്റായ സമീപനങ്ങൾ, സ്വന്തം കഴിവുകളുടെ ദുരുപയോഗം, വിദ്വേഷം, നിരാശ, കോപം, സ്വാർഥത എല്ലാം നമ്മുടെ ഹൃദയങ്ങളെ വൃത്തിഹീനങ്ങളാക്കുന്ന തിന്മകളാണ്. അവ ഉണ്ണിയേശുവിനെ നമ്മിൽനിന്നകറ്റുകയും ചെയ്യും. തിന്മകൾക്കെതിരേ നമുക്കു ജാഗരൂകരാകാം.

ഉണ്ണീശോയ്ക്ക് ജനിക്കാൻ ഇടംകിട്ടിയതു കാലിത്തൊഴുത്തിലെ പുൽക്കൂട്ടിലാണ്. ഇന്ന് അവിടുന്നു ജനിക്കാൻ ആഗ്രഹിക്കുന്നത് നമ്മുടെ എളിമയുള്ള നിർമലഹൃദയങ്ങളിലാണ്. നമുക്ക് ഈശോയ്ക്കു പിറക്കാൻ നിർമലഹൃദയങ്ങൾ ഒരുക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.