ഇടമില്ലാത്ത ഇടയൻ
ഇടമില്ലാത്ത ഇടയൻ
ഫാ. മാത്യു പുതിയിടത്ത്(ഡയറക്ടർ അഡാർട്ട്, പാലാ)

ക്രിസ്മസ് അവധിക്കാലത്ത് വേളാങ്കണ്ണിക്കു തീർഥാടനത്തിനു പോയതാണ്. രാത്രി മുഴുവൻ വണ്ടിയിൽ ഇരുന്നു ക്ഷീണിച്ചു. രാവിലെ കുളിച്ചു റെഡിയായി വിശുദ്ധ കുർബാനയ്ക്കു പോകാമെന്നു കരുതി. ഒരു മുറി കിട്ടാൻവേണ്ടി അന്വേഷിച്ചു മടുത്തു. എല്ലായിടത്തും “ഹൗസ് ഫുൾ’’ “നോ വേക്കൻസി’’ എന്ന ബോർഡ്. അവസാനം തീരെ സൗകര്യം കുറഞ്ഞതെങ്കിലും ഒരു മുറി കിട്ടിയപ്പോൾ വലിയ ആശ്വാസമായി.

ലോഡ്ജ് മുറിയിൽനിന്നു പള്ളിയിലേക്കു നടന്നുപോകുന്പോഴാണു യൗസേപ്പും മറിയവുംകൂടി ഈശോയ്ക്കു ജന്മം നൽകാൻ സ്ഥലം അന്വേഷിച്ചു നടന്നതിന്‍റെ ബുദ്ധിമുട്ടിനേക്കുറിച്ചും അവർ അനുഭവിച്ചിരിക്കാവുന്ന മാനസിക വ്യഥകളെക്കുറിച്ചുമുള്ള ചിന്ത മനസിലേക്കു വന്നത്. സർവവും സൃഷ്ടിച്ച സ്രഷ്ടാവിന് ഈ ഭൂമിയിൽ മനുഷ്യരൂപം സ്വീകരിക്കാൻ, പിറന്നുവീഴാൻ ഇടമില്ലാത്ത അവസ്ഥ.

അന്നുമാത്രമല്ല ഇന്നും ഔശോയ്ക്കു പിറക്കാൻ ഇടമില്ലാത്ത അവസ്ഥയല്ലേ? യൗസേപ്പും മറിയവും അന്ന് “മുട്ടി’’ നടന്നതുപോലെ ഇന്നും “മുട്ടി’’ വിളിക്കുകയല്ലേ? ഈശോയ്ക്കു പിറക്കാൻ നിന്‍റെ ഹൃദയത്തിൽ, നിന്‍റെ ജീവിതത്തിൽ, നിന്‍റെ കുടുംബത്തിൽ ഇടംതരുമോ?
എന്‍റെ ഹൃദയത്തിൽ ഈശോയ്ക്കു പിറക്കാൻ ഇടം ഉണ്ടോ? സുഖവും സന്തോഷവും അനുഭവിക്കണമെന്ന ചിന്തയ്ക്കു സ്ഥലമുണ്ട്. പക്ഷേ, സുഖവും സന്തോഷവും തരുന്നവനെക്കുറിച്ചുള്ള ചിന്തയ്ക്കു സ്ഥലമുണ്ടോ? മക്കളെക്കുറിച്ചുള്ള ചിന്തയ്ക്കു സ്ഥലമുണ്ട്. പക്ഷേ, മക്കളെ തന്നവനെക്കുറിച്ചുള്ള ചിന്തയ്ക്കു സ്ഥലമുണ്ടോ? ജീവിത വ്യഗ്രതകളെക്കുറിച്ചുള്ള ചിന്തയ്ക്കു സ്ഥലമുണ്ട്. പക്ഷേ, ജീവനും ജീവിതവും തന്നവനെക്കുറിച്ചുള്ള ചിന്തയ്ക്കു സ്ഥലമുണ്ടോ? എല്ലാ പൊളിവചനങ്ങൾക്കും ജീവിതത്തിൽ സ്ഥലമുണ്ട്. പക്ഷേ, ദൈവവചനത്തിനു ജീവിതത്തിൽ സ്ഥലമുണ്ടോ? എല്ലാവിധ ആസക്തികൾക്കും ജീവിതത്തിൽ ഇടമുണ്ട്. പക്ഷേ, ദൈവാസക്തിക്കു ജീവിതത്തിൽ ഇടമുണ്ടോ? വീട്ടിൽ എല്ലാവർക്കും മുറിയുണ്ട് പക്ഷേ, ഈശോയ്ക്കു മുറിയുണ്ടോ? എല്ലാ കാര്യങ്ങളും കിട്ടാൻവേണ്ടി പ്രാർഥിക്കും എന്നാൽ, ഈശോ ഹൃദയത്തിൽ പിറക്കാൻവേണ്ടി പ്രാർഥിക്കുന്നുണ്ടോ?


ഈ ക്രിസ്മസ് കാലത്ത് ഈശോ നമ്മോടു ചോദിക്കുന്ന ചോദ്യമിതാണ്. എനിക്കു “പിറക്കാൻ” നിന്‍റെ ഹൃദയത്തിൽ, ജീവിതത്തിൽ, കുടുംബത്തിൽ ഇടം തരുമോ? നിന്‍റെ ഹൃദയം, ജീവിതം, കുടുംബം കാലിത്തൊഴുത്തുപോലെ മലിനമായതായിക്കൊള്ളട്ടെ, പുല്ലും വൈക്കോലും നിറഞ്ഞതായിക്കൊള്ളട്ടെ, കൊതുകും കീടങ്ങളും നിറഞ്ഞതായിക്കൊള്ളട്ടെ എങ്കിലും എനിക്കു പിറക്കാൻ മനുഷ്യരൂപമെടുക്കാൻ നിന്‍റെ ഹൃദയം, കുടുംബം, ജീവിതം എനിക്കു തരുമോ? ഞാൻ എന്തു മറുപടി കൊടുക്കണം? എന്തു മറുപടി കൊടുക്കും?

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.