ജനതകൾക്കു സന്തോഷത്തിന്‍റെ സദ്‌‌വാർത്ത
ജനതകൾക്കു സന്തോഷത്തിന്‍റെ സദ്‌‌വാർത്ത
ഫാ. ഡേവിസ് ചെറയത്ത് (പറവട്ടാനി പള്ളി വികാരി)

ദാവീദിന്‍റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു.(ലൂക്കാ 2:10). രക്ഷകനെ കാത്തിരുന്ന ജനതയ്ക്കു സന്തോഷത്തിന്‍റെ സദ്‌‌വാർത്തയായിരുന്നു യേശുക്രിസ്തുവിന്‍റെ ജനനം. മനുഷ്യനെ സമാധാനത്തിലേക്കു നയിക്കാൻ ആഗ്രഹിച്ച ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയായിരുന്നു യേശുക്രിസ്തുവിന്‍റെ ജനനവും പീഡാസഹനവും മരണവും ഉത്ഥാനവും. ദൈവരാജ്യമായിരുന്നു അവിടുത്തെ പ്രഘോഷണത്തിന്‍റെ സാരസത്ത. സ്നേഹത്തിൽ മാത്രം അധിഷ്ഠിതമായ മനുഷ്യസാഹോദര്യ സങ്കൽപമാണു ദൈവരാജ്യം. സ്നേഹത്താൽ നിയന്ത്രിതമായ, എല്ലാവർക്കും നീതിയും സമാധാനവും ഉറപ്പുവരുത്തുന്ന രാജ്യസങ്കൽപമാണു ദൈവരാജ്യം.

ഏതെങ്കിലുമൊരു വിഭാഗം മനുഷ്യർക്കു മാത്രം സമൃദ്ധി, അവർക്കു മാത്രം നീതി എന്ന ചിന്തയല്ല ക്രിസ്തു ലക്ഷ്യമിട്ടത്. ദൈവം രാജാവായ, സ്നേഹം നിയമമായ ദൈവരാജ്യം അവിടുന്നു ലക്ഷ്യമാക്കി. എല്ലാ അധികാരങ്ങളും ഈ ദൈവ- സ്നേഹ നിയമത്തിൽ അധിഷ്ഠിതമായിരുന്നെങ്കിലെന്ന് അവിടുന്ന് ആശിച്ചു.

ഒരു ക്രിസ്മസ് രാവ്. നിറയെ പടികളുള്ള കുന്നിൻമുകളിലെ ദേവാലയത്തിലേക്കു വിശ്വാസികൾ വരവായി. പാതിരായ്ക്കാണു തിരുക്കർമങ്ങൾ. പള്ളിനടയിൽ ഭിക്ഷ യാചിക്കാനെത്തിയിരിക്കുകയാണ് ഒരു അമ്മയും കുഞ്ഞും. തണുപ്പകറ്റാനുള്ള വസ്ത്രങ്ങളുടെ അപര്യാപ്തതയിൽ തണുപ്പ് സഹിക്കാനാവാതെ ചിണുങ്ങിക്കയുന്ന കുഞ്ഞ്. എന്തെങ്കിലും കാര്യമായി കിട്ടുമെന്ന പ്രതീക്ഷയിൽ അമ്മ. പള്ളിയിലേക്കു തിടുക്കത്തിൽ കയറിപ്പോകുന്ന വിശ്വാസികൾ. പ്രതീക്ഷിച്ചപോലെ കാര്യമായൊന്നും അവൾക്കു വിശ്വാസികളിൽനിന്നു ലഭിച്ചില്ല. വിശ്വാസികളുടെ കൂട്ടത്തിൽ അമ്മയുടെ കൈപിടിച്ചു നടന്ന ഒരു ബാലനു പള്ളിനടയിലെ കുഞ്ഞിനോട് ഒരു കൗതുകം തോന്നി. അവൻ അമ്മയുടെ കൈവിടുവിച്ച് യാചകിയുടെ അടുത്തെത്തി. പക്ഷേ അവന്‍റെ അമ്മ അവനെ ബലമായി പിടിച്ച് പള്ളിക്കകത്തേക്കു കൊണ്ടുപോയി.


ക്രിസ്മസ് കുർബാനയിലെ അച്ചന്‍റെ പ്രസംഗം ആ അമ്മയെ അസ്വസ്ഥയാക്കി. സത്രത്തിൽ ഇടം ലഭിക്കാതെ അലഞ്ഞ യൗസേഫ് പിതാവിന്‍റെയും കാലിത്തൊഴുത്തിൽ തന്‍റെ കടിഞ്ഞൂൽ പുത്രനു ജന്മം നൽകേണ്ടിവന്ന മറിയം എന്ന അമ്മയുടെയും ദുരനുഭവം അച്ചൻ വിവരിച്ചത് ആ അമ്മയുടെ ഹൃദയത്തിൽ സ്പർശിച്ചു. കുർബാന കഴിഞ്ഞു വീട്ടിലേക്കു പോകുന്പോൾ പള്ളിനടയിൽ കണ്ട യാചകയെയും കുഞ്ഞിനെയും വീട്ടിൽ കൊണ്ടുപോയി ക്രിസ്മസ് വിരുന്നിൽ പങ്കുചേർക്കാൻ അവൾ തീരുമാനിച്ചു. പക്ഷേ അവരെ പള്ളിനടയിലെന്നല്ല, പള്ളിപ്പരിസരത്തെങ്ങും കണ്ടെത്താൻ ആ അമ്മയ്ക്കു കഴിഞ്ഞില്ല.

ക്രിസ്മസ് കാലത്ത് ഈ സാഹോദര്യചിന്ത നമ്മിലുണരണം. നിസഹായരിൽ ക്രിസ്തുമുഖം കണ്ടെത്തുന്പോൾ മാത്രമേ ക്രിസ്മസ് ആഘോഷങ്ങൾക്ക് യഥാർഥ ലക്ഷ്യം കൈവരിക്കാനാകൂ. നമ്മുടെ നന്മയിലും സമൃദ്ധിയിലും അതില്ലാത്തവരെക്കൂടി ഉൾച്ചേർക്കുന്പോഴാണു ദൈവ- സ്നേഹരാജ്യം ഭൂമിയിൽ ആരംഭിക്കുന്നത്. ക്രിസ്തുവിന്‍റെ ജനനം സന്തോഷത്തിന്‍റെ സദ്‌‌വാർത്തയാകുന്നത് അപ്പോഴാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.