മഴയുടെ ഡെവിൾസ് പ്ലേ; ഡൽഹിക്ക് 10 റൺസ് തോൽവി
മഴയുടെ ഡെവിൾസ് പ്ലേ; ഡൽഹിക്ക് 10 റൺസ് തോൽവി
ജയ്പൂർ: ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരേ രാജസ്ഥാൻ റോയൽസിന് 10 റണ്‍സിന്‍റെ വിജയം.

മഴമൂലം ആറോവറായി ചുരുക്കിയ മത്സരത്തിൽ 70 റണ്‍സായിരുന്നു ഡൽഹിയുടെ വിജയലക്ഷ്യം. എന്നാൽ ഡൽഹിക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 60 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

ഗ്ലെൻ മാക്സ്‍വെൽ (17), കോളിൻസ് മണ്‍റോ (0), ഋഷഭ് പന്ത് (20 ), വിജയ് ശങ്കർ (3) എന്നിവരാണ് ഡൽഹിയുടെ പുറത്തായ ബാറ്റ്സ്മാൻമാർ.

മത്സരം അവസാനിക്കുന്പോൾ പതിനേഴ് റൺസുമായി ക്രിസ് മോറിസും റണ്ണൊന്നുമെടുക്കാതെ ശ്രേയസ് അയ്യറുമായിരുന്നു ക്രീസിൽ. രാജസ്ഥാനു വേണ്ടി ബെൻ ലോഗ്‍ലിൻ രണ്ടു വിക്കറ്റും ജയ്ദേവ് ഉനദ്ഘട്ട് ഒരു വിക്കറ്റും നേടി.


നേരത്തേ, ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ റോയൽസ് 17.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 153 റണ്‍സ് എടുത്തു നിൽക്കുന്പോഴാണ് മഴയെത്തുടർന്ന് മത്സരം നിർത്തിവച്ചത്.

40 പന്തിൽ 45 റണ്‍സ് നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും 22 പന്തിൽ 37 റണ്‍സ് എടുത്ത മലയാളിതാരം സഞ്ജു വി. സാംസണുമാണ് ആതിഥേയരുടെ ഇന്നിംഗ്സിന് ശക്തി പകർന്നത്.

ബെൻ സ്റ്റോക്സ് (12 പന്തിൽ 16 റണ്‍സ്), ജോസ് ബട്ലർ (18 പന്തിൽ 29 റണ്‍സ്) എന്നിവർ വേഗംമടങ്ങിയത് റോയൽസിനു തിരിച്ചടിയായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.