കഠുവ, ഉന്നാവോ: ചോദ്യശരങ്ങളുയർത്തി രാഹുൽ ഗാന്ധി
കഠുവ, ഉന്നാവോ: ചോദ്യശരങ്ങളുയർത്തി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കഠുവ, ഉന്നാവോ കൂട്ടമാനഭംഗക്കേസുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്‍റെ വിമർശനം.

"മിസ്റ്റർ പ്രധാനമന്ത്രി നിങ്ങളുടെ മൗനം അംഗീകരിക്കാനാകില്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ വർധിച്ചു വരുന്ന അക്രമങ്ങളെക്കുറിച്ച് താങ്കൾ എന്താണു ചിന്തിക്കുന്നത്. എന്തുകൊണ്ടാണ് കുറ്റവാളികളും പീഡകരും സംരക്ഷിക്കപ്പെടുന്നത്. ഉത്തരത്തിനായി ഇന്ത്യ കാത്തിരിക്കുന്നു' - ട്വിറ്ററിൽ രാഹുൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.മോദിയുടെ ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും രംഗത്തെത്തി.

ആകർഷകമായ മുദ്രാവാക്യങ്ങൾ ഇറക്കുന്നതിൽ മോദി മിടുക്കനാണ്. എന്നാൽ, പെണ്‍കുട്ടികൾ മാനംഭംഗപ്പെടുന്പോൾ അദ്ദേഹം മൗനം പാലിക്കും. ഇനിയും എത്ര അക്രമങ്ങൾ നടന്നുകഴിഞ്ഞാണ് പ്രധാനമന്ത്രി മൗനം വെടിയുന്നതെന്നും കോണ്‍ഗ്രസ് ട്വിറ്ററിൽ ചോദിച്ചു.



വിഷയം രാഷ്‌ട്രീയവത്കരിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നാരോപിച്ച് ബിജെപി എംപി മീനാക്ഷി ലേഖി രംഗത്തെത്തി. ആദ്യം അവർ ന്യൂനപക്ഷങ്ങൾ എന്നു പറഞ്ഞു നിലവിളിച്ചു. പിന്നെ നിലവിളി ദളിതർക്കുവേണ്ടിയായി. ഇപ്പോൾ വനിതകൾക്കുവേണ്ടി നിലവിളിക്കുന്നു. സംസ്ഥാനങ്ങളിലെ വിഷയങ്ങൾ കോണ്‍ഗ്രസ് കേന്ദ്രത്തിന്‍റെ തലയിൽ വച്ചുകെട്ടാൻ നോക്കുകയാണെന്നും അവർ ആരോപിച്ചു. ‌

ബിജെപി എംപിയുടെ ആരോപണം ഇന്ത്യൻ പൗരന്മാരെ അപമാനപ്പെടുത്തുന്നതാണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ മറുപടി. ബിജെപിയുടെ ആശയമാണ് മീനാക്ഷി പ്രതിഫലിപ്പിച്ചത്. എംപി തന്‍റെ വാക്കുകൾ പിൻവലിച്ചു മാപ്പു പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.