ഗെയ്‌ലാട്ടത്തിൽ പഞ്ചാബ് കിംഗ്സ്; സൺറൈസേഴ്സിനു ആദ്യ പരാജയം
ഗെയ്‌ലാട്ടത്തിൽ പഞ്ചാബ് കിംഗ്സ്; സൺറൈസേഴ്സിനു ആദ്യ പരാജയം
ചണ്ഡിഗഡ്: ഗെയ്ൽ വിളയാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരബാദിനു സീസണിലെ ആദ്യ പരാജയം പിണഞ്ഞു. ക്രിസ് ഗെയ്‌ലിന്‍റെ സെഞ്ചുറി മികവിൽ കിംഗ്സ് ഇലവൻ പഞ്ചാബ് 15 റൺസിന് സൺറൈസേഴ്സ് ഹൈദരബാദിനെ പരാജയപ്പെടുത്തി.

കിംഗ്സ് ഇലവൻ കുറിച്ച 194 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിനു 178 റൺസെടുക്കാനെ സാധിച്ചുള്ളു.

ഗെയ്‌ലിന്‍റെ സെഞ്ചുറിക്ക് മറുപടിയായി ക്യാപ്റ്റൻ കെയ്ൻ വില്യംസണും (54) മനീഷ് പാണ്ഡെയും (പുറത്താകാതെ 57) അർധ സെഞ്ചുറി നേടിയെങ്കിലും സൺറൈസേഴ്സിനു വിജയലക്ഷ്യത്തിലെത്താനായില്ല.

അവസാന ഓവറിൽ ഷാക്കിബ് അൽഹസൻ (പുറത്താകാതെ 24) തുടർച്ചയായി രണ്ടു കൂറ്റൻ സിക്സറുകൾ പറത്തി പ്രതീക്ഷ നൽകിയെങ്കിലും വിജയത്തിനു 15 റൺസ് അകലെ മാത്രം എത്താനാണ് കഴിഞ്ഞത്.

നേരത്തെ സീസണിലെ ആദ്യ സെഞ്ചുറിയുമായി കളംവാണ ഗെയ്‌ലിന്‍റെ മികവിലാണ് കിംഗ്സ് ഇലവൻ മികച്ച സ്കോർ സ്വന്തമാക്കിയത്. 11 സിക്സും ഒരു ബൗണ്ടറിയുമായി തകർത്തടിച്ച ഗെയ്‌ലിന്‍റെ (104) മികവിൽ കിംഗ്സ് ഇലവൻ 194 റൺസിന്‍റെ വിജയലക്ഷ്യം കുറിച്ചു.‌

സൺറൈസേഴ്സ് ഹൈദരബാദിന്‍റെ ‌ഐപിഎലിലെ തന്നെ മികച്ച ബൗളർമാരെ തൂക്കിയെടുത്ത് വേലിക്കെട്ടിനു പുറത്തിട്ട ഗെയ്‌ൽ, പഞ്ചാബ് തന്നിലർപ്പിച്ച വിശ്വാസം ശരിയെന്ന് തെളിയിക്കുകയായിരുന്നു.


38 പന്തിൽ അർധ സെഞ്ചുറി കുറിച്ച ഗെയ്‌ൽ (1 x 4, 5 x 6) സെഞ്ചുറി നേടാനെടുത്തത് 19 പന്തുകൾ മാത്രമായിരുന്നു. ഗെയ്‌ലിന്‍റെ വിളയാട്ടത്തിൽ കൂടുതൽ തല്ലുവാങ്ങിയത് റാഷിദ് ഖാൻ ആയിരുന്നു. ആശാൻ നാല് ഓവറിൽ 55 റൺസ് ആണ് വഴങ്ങിയത്.

റാഷിദിന്‍റെ ഒരു ഓവറിൽ ഗെയ്‌ൽ‌ തുടർച്ചയായി നാല് സിക്സറുകൾ പറത്തി. ഗെയ്‌ലിന്‍റെ ആറാം ഐപിഎൽ‌ സെഞ്ചുറി ആയിരുന്നു ഇത്.

കെ.എൽ രാഹുലും (21 പന്തിൽ 18) ഗെയ്‌ലും ആവേശമില്ലാതെയാണ് തുടങ്ങിയത്. രാഹുൽ പുറത്തായ ശേഷം മായങ്ക് അഗർവാൾ‌ (ഒമ്പത് പന്തിൽ 18) ആണ് സൺരൈസേഴ്സിനെതിരെ വാൾ ഓങ്ങിത്തുടങ്ങിയത്. ഇതോടെ ഗെയ്‌ലും ആവേശത്തിലായി.

മായങ്ക് പുറത്തായ ശേഷം കരുൺ‌ നായരെ കൂട്ടുപിടിച്ചായിരുന്നു ഗെയ്‌ലിന്‍റെ വിളയാട്ടം. കരുൺ 21 പന്തിൽ 31 റൺസെടുത്ത് ഭുവനേശ്വറിന് വിക്കറ്റ് നൽകി മടങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.