ആരാണ് രാമൻ ?
ആരാണ് രാമൻ ?
ശ്രീരാമദേവൻ പരൻ പുരുഷോത്തമൻ
കാരുണ്യവാരിധി കാമഫലപ്രദൻ
രാക്ഷസവംശ വിനാശന കാരണൻ
സാക്ഷാൽ മുകുന്ദനാനന്ദപ്രദൻ പുമാൻ


ഉത്തമനും ധർമനിഷ്ഠനുമായ ഒരാളുടെ കഥ രചിക്കാൻ ആഗ്രഹിച്ച വാല്മീകി സമീപിച്ചത് നാരദമഹർഷിയെ. സംശയലേശമെന്യേ നാരദന്‍റെ ഉത്തരവും വന്നു - "രാമൻ' കോസല രാജകുമാരൻ. ഈ അറിവുമായി മദ്ധ്യാഹ്ന വന്ദനത്തിനായി തമസാ നദീതീരത്തെത്തിയ വാല്മീകി കണ്ടത് ഇണക്കിളികളൊന്നിനെ അന്പെയ്തു വീഴ്ത്തിയ കാട്ടാളനെയാണ്. മാനിഷാദ എന്ന ശ്ലോകം ഉരുവിട്ട വാല്മീകി നേരത്തെ ലഭിച്ച രാമൻ എന്ന അറിവും ഉൾചേർത്ത് രാമസ്തുതിയുടെ ഭാഗമായി. ബ്രഹ്മാവിനെ പോലും ആകർഷിച്ച സ്തുതി, വാണീദേവിയുടെ അനുഗ്രഹം ലഭിച്ച സ്തുതി.
രമിപ്പിക്കുന്നവൻ രാമൻ. മനസിലെ ദു8ഖങ്ങൾ തീർത്ത് സന്തോഷം പകരുന്നവൻ. അച്ഛനെ ഗുരുവായി കാണാനും ഗുരുവിന്‍റെ വാക്കുകൾ ശിരസാവഹിക്കണമെന്നതും ഉത്തമനായ പുത്രന്‍റെ ധർമം തന്നെ.

പിതാവിനു വേണ്ടി കാനനവാസത്തിനു തയാറാകുന്പോഴും ലക്ഷ്മണോപദേശത്തിലും സീതയെ ത്യജിക്കുന്പോഴും ധർമം തന്നെയാണ് രാമൻ സ്വീകരിച്ചതും. വിഷ്ണുവിന്‍റെ അവതാരമെന്ന് വിശേഷിപ്പിക്കുന്പോഴും സാധാരണമനുഷ്യനായി ജീവിച്ചുകാണിച്ചു രാമൻ- ധർമനിഷ്ഠ കൈവിടാതെ. ഈ ധർമനിഷ്ഠ മനുഷ്യമനസിലേക്കെത്തിക്കാനാണ് രാമന്‍റെ ഓരോ ചെയ്തികളും.

മനുഷ്യമനസുകളിൽ ധർമനിഷ്ഠ പകരാനായിരിക്കണം ഉത്തമനായ രാമന്‍റെ കഥ നാം സ്വീകരിച്ചതും. ഉത്തമനായ പുരുഷന്‍റെ കഥ തന്നെയായിരിക്കണം നാം കേൾക്കേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതും. മറ്റുള്ളവരുടെ ദു8ഖം തീർക്കാൻ ധർമത്തിലൂന്നിയ പാത സ്വീകരിക്കാൻ രാമന്‍റെ കഥ -രാമായണം -നമുക്ക് പ്രചോദനമാകട്ടെ. നമുക്ക് ദു8ഖം നേരിട്ടാലും മറ്റുള്ളവരുടെ സുഖം തന്നെയാകട്ടെ നമ്മുടെ ജീവിതലക്ഷ്യം.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.