കഠുവ: പെണ്‍കുട്ടിയുടെ കുടുംബം പലായനം ചെയ്തു
കഠുവ: പെണ്‍കുട്ടിയുടെ കുടുംബം പലായനം ചെയ്തു
കാഷ്മീർ: കഠുവയിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംഹ രസാന ഗ്രാമത്തിൽനിന്നു പലായനം ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛൻ മുഹമ്മദ് യൂസഫ് പുജ്‌വാലയും ഭാര്യയും രണ്ടു കുട്ടികളുമാണു വളർത്തുമൃഗങ്ങളുമായി, ആരെയും അറിയിക്കാതെ നാടുവിട്ടത്. പ്രദേശവാസികളുടെ എതിർപ്പും സംഘർഷവും ഭയന്നാണിത്. സാംബ ജില്ലയിലെ സഹോദരന്‍റെ വീട്ടിലേക്കാണ് ഇവർ പോയത്. പ്രതികൾക്കെതിരേ കേസെടുത്ത കാഷ്മീർ പോലീസ് ക്രൈംബ്രാഞ്ചിന്‍റെ നടപടിക്കെതിരേ ജമ്മു ബാർ അസോസിയേഷനും ബിജെപിയും കടുത്ത പ്രതിഷേധത്തിലാണ്.

പ്രദേശത്തെ ഗുജ്ജാർ സമുദായക്കാർ അടുത്തമാസം കാഷ്മീരിലേക്കു പോകാനിരുന്നതാണ്. എന്നാൽ ജമ്മു മേഖലയിലെ സംഘർഷവും സമരവും ഭയന്ന് പെണ്‍കുട്ടിയുടെ കുടുംബം വീടുപേക്ഷിച്ച് പോകുകയായിരുന്നുവെന്നു യൂസഫിന്‍റെ സഹോദരൻ നിസാർ അഹമ്മദ് ഖാൻ പറഞ്ഞു. താത്പര്യമുണ്ടായിട്ടല്ല, പ്രാണഭയംമൂലമാണു തന്‍റെ സഹോദരൻ വീടുപേക്ഷിച്ച് പോയത്. ഭൂരിപക്ഷ സമുദായത്തിൽനിന്ന് ഏതു സമയവും ആക്രമണമുണ്ടാകുമെന്ന ഭയപ്പാടോടെയായിരുന്നു യൂസഫും കുടുംബവും കഴിഞ്ഞിരുന്നത്. ഇവിടെനിന്നു പോകാൻ യൂസഫ് തീരുമാനിച്ചിരുന്നു. എന്നാൽ ഞങ്ങളുടെ പിതാവാണ് അതു തടഞ്ഞത്.- നിസാർ കൂട്ടിച്ചേർത്തു.



തന്‍റെ രണ്ടു കുട്ടികൾ അപകടത്തിൽ മരണപ്പെട്ടതിനെത്തുടർന്ന് പെൺകുട്ടിയെ യൂസഫ് ദത്തെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ സഹോദരൻ അഖ്തറിന്‍റെ മകളാണ് കൊല്ലപ്പെട്ട പെൺകുട്ടി. സഹോദരനെയും കുടുംബത്തിനും ധൈര്യംകൊടക്കാൻ തങ്ങൾ ശ്രമിച്ചെങ്കിലും പെൺകുട്ടി മരിച്ചതിനുശേഷം അവർ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് അഖ്തർ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.