Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
രാജാക്കന്മാരെപ്പോലെ
വിരുന്നുകാർ നമ്മെ സന്തോഷിപ്പിക്കുന്നവരാണ്, ഒരിക്കലെങ്കിലും - ഒന്നുകിൽ വരുന്പോൾ, അല്ലെങ്കിൽ പോകുന്പോൾ. സമ്മാനങ്ങളുമായി വരുന്ന വിരുന്നുകാരെയാണു കുട്ടികൾക്കു കൂടുതൽ ഇഷ്ടം. ഉണ്ണിയേശുവിനെ കാണാനായി സമ്മാനങ്ങൾ കെട്ടിപ്പൊതിഞ്ഞു മൂന്നു പേരെത്തി ( മത്തായി 2, 1-12). അവർ സാധാരണക്കാരായിരുന്നില്ല. അതുകൊണ്ട് അവർ കൊണ്ടുവന്നതും സാധാരണ സമ്മാനങ്ങളായിരുന്നില്ല.
സമ്മാനം കൊടുക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും നിലയും വിലയും ഇഷ്ടങ്ങളും കാഴ്ചപ്പാടുകളുമൊക്കെ സമ്മാനങ്ങളിൽനിന്നു വായിച്ചെടുക്കാനാകും. ആ മൂന്നു സന്ദർശകരുടെ രാജകീയതും ജ്ഞാനവും വെളിപ്പെടുത്തുന്നതായിരുന്നു സമ്മാനമായി അവർ കൊണ്ടുവന്ന സ്വർണവും മീറയും കുന്തിരിക്കവും. സ്വർണം രാജകീയതയുടെ അടയാളമാണ്. കുന്തിരിക്കം ദൈവാരാധനയ്ക്കുപയോഗിക്കുന്നു. മൃതദേഹങ്ങളിൽ പൂശുന്ന സുഗന്ധദ്രവ്യമാണ് മീറ. അവ മൂന്നും കാഴ്ചവച്ച് പുൽക്കൂട്ടിലെ ഉണ്ണിയുടെ രാജത്വവും ദൈവത്വവും മനുഷ്യത്വവുമാണ് ആ രാജാക്കന്മാർ ഏറ്റുപറഞ്ഞത്.
എത്രയോ ഉദാരമതികളായിരുന്നു ആ രാജാക്കന്മാർ! ഔദാര്യവാൻ (generous) എന്ന വാക്കിന്റെ മൂലാർഥം തന്നെ “കുലീനരുടെ സ്വഭാവം’’എന്നാണ്. ഒൗദാര്യം ഒരു രജോഗുണമാണെന്നു വ്യക്തം. വാരിക്കോരി സമ്മാനങ്ങൾ നൽകുന്നത് രാജാക്കന്മാരാണല്ലോ. രാജകുടുംബത്തിൽ ജനിച്ചില്ലെങ്കിലും ഔദാര്യപൂർവം സമ്മാനങ്ങൾ നല്കുന്നതിലൂടെ ആർക്കും കുലീനരാവാൻ സാധിക്കും. മറ്റുള്ളവർക്ക് ഒന്നും കൊടുക്കാനില്ലാത്തവിധം ദരിദ്രരായി ആരുമില്ല.
എന്താണ് മറ്റുള്ളവർക്കു സമ്മാനമായി കൊടുക്കേണ്ടതെന്ന് ആ പൂജരാജാക്കന്മാർ നമ്മെ പഠിപ്പിക്കുന്നു. നമുക്കു മറ്റുള്ളവർക്കായി സ്വർണം സമ്മാനിക്കാം. അവരുടെ രാജകീയതയെ അംഗീകരിക്കുന്നതാണത്. മറ്റുള്ളവരെ അവരുടെ കഴിവുകളുടെയും നേട്ടങ്ങളുടെയും പ്രാഗത്ഭ്യത്തിന്റെയും പേരിൽ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്പോൾ അവരെ നാം രാജാക്കന്മാരാക്കുന്നു. അപ്പോൾ നാം അവർക്കു സന്തോഷനിമിഷങ്ങളുടെ സ്വർണനാണയങ്ങൾ സമ്മാനിക്കുകയാണ്.
മറ്റു ചിലർക്ക് കഴിവുകളെക്കാൾ കൂടുതലുള്ളത് നന്മകളാണ് - സ്നേഹം, ക്ഷമ, കരുണ, സേവനമനോഭാവം, ഔദാര്യം... ആ നന്മകൾ കാണുകയും അവ വിലമതിക്കുകയും ചെയ്യുന്പോൾ അവരിലെ ദൈവത്വത്തെ നാം തിരിച്ചറിയുകയും അതിനു നാം ധൂപാർച്ചന ചെയ്യുകയുമാണ്. മറ്റുള്ളവരെ പച്ച മനുഷ്യരായിക്കണ്ട് അവരുടെ കുറവുകൾ ക്ഷമിക്കുന്പോൾ, നിസഹായതയിൽ ശക്തി പകരുന്പോൾ, ദുഃഖങ്ങളിൽ ആശ്വാസമേകുന്പോൾ അവരിലൂടെ നാം മനുഷ്യനായിപ്പിറന്ന ഉണ്ണീശോയ്ക്കു മീറ കാഴ്ചവയ്ക്കുകയാണ്.
വന്നപ്പോൾ കൊടുത്ത സമ്മാനത്തെക്കാൾ വലുതാണ് ആ മൂന്നു രാജാക്കന്മാർ പോയപ്പോൾ കൊടുത്തത്. പുതിയ വഴിയിലൂടെ അവർ തിരിച്ചുപോയപ്പോൾ ഉണ്ണിക്ക് അവർ സമ്മാനം കൊടുത്തത് “ജീവൻ’’തന്നെയായിരുന്നു. മറ്റുള്ളവർക്കു ജീവനും സംരക്ഷണവും സന്തോഷവും സമാധാനവും നല്ല ഭാവിയും സമ്മാനിക്കാൻ നാം പുതുവഴികൾ തേടി യാത്രയാകുന്പോൾ നമ്മുടെ വരവും പോക്കും ഒരുപോലെ സന്തോഷകരമാകും, സമ്മാനമാകും. സമ്മാനങ്ങൾ കൊടുക്കുന്ന കാര്യത്തിൽ നമുക്കും രാജാക്കന്മാരാകാം. പുൽക്കൂട്ടിലേക്ക് ഒരു രാജകീയ യാത്ര നമുക്കും നടത്താം, ഔദാര്യത്തിന്റെ ഒട്ടകപ്പുറമേറി.
ക്രിസ്മസ് കാത്തിരിപ്പിന്റെ തിരുനാള്-22 / ഫാ. ജേക്കബ് ചാണിക്കുഴി(മംഗലപ്പുഴ സെമിനാരി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉണ്ണി കാത്തിരിക്കുന്നത്...
പ്രശ്നങ്ങൾ ഒന്നിനു പിറകെ ഒ
ഉറ്റവരുടെ സന്തോഷത്തിനു മാറ്റുകൂട്ടാൻ...
ഹെലൻ കുട്ടികളുമായി ക്രിസ്മസിന്റെ പാതിരാകുർബാനയ്ക
കരുണയുള്ളവരായി കാത്തിരിക്കാം...
‘ക്രിസ്മസ് ദിവസം എന്റെ വലിയ ദുഃഖം അന്ന് ഒരിക്കൽ
ഭയമകറ്റുന്ന ദൈവം...
എന്റെയടുത്തു വന്ന്, എന്റെ തോളിൽ കൈയമർത്തിക്കൊണ്ട്, “പേടിക്കണ്ട,
ഭാഗ്യവാന്മാരാകാൻ...
പലരും ഭാഗ്യം അന്വേഷിക്കുന്നു; എന്നാൽ ഭാഗ്യം ചിലരെ മാത്രമാണ് അന്വേഷ
ചുറ്റുമുള്ള നന്മകളിൽ സന്തോഷിച്ചുകൊണ്ട്...
“അവളൊന്നും അത്രകണ്ട് ഞെളിയണ്ട. അവളൊക്കെ എങ്ങനെ കിടന്നതാണെന്നെനിക്കറിയാം. എന്
പരിമിതികളിൽ പതറാതെ...
പശുവിനെ തൊഴുത്തിൽകേറ്റിക്കെട്ടി, കാടിയും കൊടുത്ത് തന്റെ കൈയും കാലു
മറ്റൊരു മംഗളവാർത്തയായി...
വിദേശത്തുനിന്ന് അവധിക്കു വന്നതാണു പ്രിൻസ്. പ്രായമായ അങ്കിളിനെ
ദൈവദൂതരാകാൻ...
“അപ്പോഴാണ് ആ മനുഷ്യൻ ദൈവദൂതനെപ്പോലെ കടന്നുവന്നത്...’’ എന്ന് ഒ
ആശയടക്കിക്കൊണ്ട്...
കൗമാര ചാപല്യങ്ങൾക്കടിപ്പെട്ട് ജീവിതം നശിപ്പി
ദൈവകരത്തിലെ കാത്തിരിപ്പ്...
പതിമൂന്നാം വയസിൽ എവറസ്റ്റിന്റെ നെറുകയിൽ; 13-ാം വയസിൽ ഒളിന്പി
പേരിടുന്പോൾ...
എല്ലാവരും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വാക്കു
അപരന്റെ നന്മയിൽ സന്തോഷിച്ചുകൊണ്ട്...
പച്ചമാങ്ങ മലയാളികളുടെ മനസിൽ ഗർഭകാലത്തിന്റെ പ്രതീകമാണ്. പച്ചമാങ്ങയടക്കം
കൂട്ടിരുന്നുകൊണ്ട്...
“ഓ, ഒരു പുണ്യാളൻ, എല്ലാം അറിയാമെന്നാ വിചാരം. താൻ ചെയ്യു
കുറ്റപ്പെടുത്താതെ...
രാത്രിയിൽ ഭർത്താവ് സ്ഥിരമായി ഉറക്കപ്പിച്ചു പറയുന്നതിൽ സഹികെട്ട് ഡോക്ടറ
തിരിച്ചടിയിൽ അടിതെറ്റാതെ...
അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നാണല്ലോ പറയാറ്. പക്ഷേ, മക്കളെ തല്ലുന്ന കാര്യത
മൗനപൂർവം
ജോലിയും കഴിഞ്ഞു ക്ഷീണിച്ചാണു റോസ് വീട്ടിലെത്തിയത്. രണ്ടാം ക്ലാസിൽ പ
അറിയാത്തതിനു വേണ്ടിയുള്ള കാത്തിരിപ്പ്
""അച്ചനറിയാമല്ലോ, ഏഴു കൊല്ലം നോക്കിയിരുന്നുണ്ടായ ക
കാത്തിരിപ്പിന്റെ ആത്മീയത
“കഠിനാധ്വാനം കൂടാതെ വിജയിക്കാമെന്നു വിചാരിക്കുന്നതു വിത്തു വിത
കാത്തിരിപ്പിന്റെ കുഞ്ഞുങ്ങൾ...
“മൂന്നു മിനിറ്റുകൊണ്ട് ബാ ങ്ക് ലോൺ’’, “മൂന്നു മണിക്കൂർ ക
കാത്തിരിപ്പിന്റെ കല
ഏതു നേരത്താണോ ദൈവമേ ഈ വണ്ടിയിൽ വന്നു കയറാൻ തോന്നിയത്. ട്രെയിനി
കാത്തിരിപ്പിന്റെ ഭാഗ്യം
കുട്ടികൾ ഉമ്മറത്തുതന്നെയുണ്ട്. പപ്പ ജോലിയും കഴിഞ്ഞു വ
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top