കേരളത്തോട് എന്തിനാണ് ഈ ക്രൂരത? കേന്ദ്രത്തോട് ധനമന്ത്രി
കേരളത്തോട് എന്തിനാണ് ഈ ക്രൂരത? കേന്ദ്രത്തോട് ധനമന്ത്രി
തിരുവനന്തപുരം: പ്രളയത്തെ തുടർന്നുള്ള കേരളത്തിന്‍റെ പുനർനിമാണത്തിനുള്ള വിഭവ സമാഹാരണം കേന്ദ്രസർക്കാർ തടസപ്പെടുത്തിയെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ കുറ്റപ്പെടുത്തി. കേരള ജനതയോട് എന്തിനാണ് ഈ ക്രൂരതയെന്നു ചോദിച്ച മന്ത്രി, സംസ്ഥാനങ്ങളുടെ താൽപര്യം പരിഗണിക്കുന്ന സർക്കാർ കേന്ദ്രത്തിൽ വരണമെന്നും ചൂണ്ടിക്കാട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.