തകർത്തത് ജയ്ഷെയുടെ ഏറ്റവും വലിയ ഭീകരകേന്ദ്രം; സ്വയംപ്രതിരോധത്തിനുള്ള നടപടിയെന്ന് ഇന്ത്യ
തകർത്തത് ജയ്ഷെയുടെ ഏറ്റവും വലിയ ഭീകരകേന്ദ്രം; സ്വയംപ്രതിരോധത്തിനുള്ള നടപടിയെന്ന് ഇന്ത്യ
ന്യൂഡൽഹി: ബാലാകോട്ടിലേത് പാക്കിസ്ഥാനെതിരെയുള്ള സൈനിക നീക്കമല്ലെന്നും സ്വയംപ്രതിരോധത്തിനുള്ള നടപടിയാണെന്നും ഇന്ത്യ. ജയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്‍റെ ഭാര്യാസഹോദരൻ ഉസ്താദ് ഗൗരിയെന്നറിയപ്പെടുന്ന മൗലാന യൂസഫ് അസ്ഹർ നേതൃത്വം നൽകുന്ന ക്യാമ്പാണ് ആക്രമിച്ചത്. മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ നിരവധി ജെയ്ഷെ ഭീകരരും പരിശീലകരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. പാക് അധീനകാഷ്മീരിലുള്ള ബാലാകോട്ടിലെ ജയ്ഷ് ഇ മുഹമ്മദിന്‍റെ ഏറ്റവും വലിയ ഭീകരകേന്ദ്രമാണ് ഇന്ത്യ തകർത്തതെന്ന് വിജയ് ഗോഖലെ അറിയിച്ചു.

മലമുകളിലെ ഉൾവനത്തിലുള്ള ഭീകകേന്ദ്രങ്ങൾക്കു നേരെയാണ് ആക്രമണം നടത്തിയത്. സിവിലിയൻ കേന്ദ്രങ്ങളിൽനിന്നും അകലെയായിരുന്നു ഈ ആക്രമണം. സാധാരണ ജനങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാവില്ലെന്നും ആക്രമണത്തിൽ ഉറപ്പ് വരുത്തിയിരുന്നു.

ജയ്ഷ് ഇ മുഹമ്മദിന്‍റെ ബാലാകോട്ടിലെ ഭീകരതാവളങ്ങളിൽ ഇന്ത്യക്കെതിരായി ചാവേർ ആക്രമണങ്ങൾ നടത്താൻ പരിശീലനം നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഭീകരകേന്ദ്രങ്ങളെക്കുറിച്ച് പലതവണ പാക്കിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പാക്കിസ്ഥാൻ ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് കൈക്കൊണ്ടത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചാവേർ ആക്രമണങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനാൽ ഇതിനെ പ്രതിരോധിക്കേണ്ടത് ആവശ്യമായിരുന്നു. ആക്രമണം അനിവാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


ഏതാനും മിനിറ്റുകൾ മാത്രമാണ് വിദേശകാര്യ സെക്രട്ടറിയുടെ വാർത്താ സമ്മേളനം നീണ്ടുനിന്നത്. എഴുതിത്തയാറാക്കിയ പ്രസ്താവന അദ്ദേഹം വായിക്കുക മാത്രമാണ് ചെയ്തത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വേഗത്തിൽ വാർത്താ സമ്മേളനം അവസാനിപ്പിച്ചു.

പാക് അധീനകാഷ്മീരിലെ ബാലാകോട്ടിലാണോ പാക്കിസ്ഥാനിൽ കടന്നുകയറിയാണോ ആക്രമണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.‌



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.