മിന്നലാക്രമണം സ്ഥിരീകരിച്ച് പാക്കിസ്ഥാൻ; തിരിച്ചടിക്കുമെന്ന് ഭീഷണി
മിന്നലാക്രമണം സ്ഥിരീകരിച്ച് പാക്കിസ്ഥാൻ; തിരിച്ചടിക്കുമെന്ന് ഭീഷണി
ഇസ്‌ലാമാബാദ്: ഇന്ത്യയുടെ മിന്നലാക്രമണം സ്ഥിരീകരിച്ച് പാക്കിസ്ഥാൻ. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നും ആദ്യമായാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്. ഇന്ത്യ ഇത്തരത്തിൽ എന്തെങ്കിലും ചെയ്യുമെന്ന് നേരത്തെ ലോകത്തോട് പാക്കിസ്ഥാൻ പറഞ്ഞിരുന്നു. ഇന്ന് അവർ അത് ചെയ്തിരിക്കുന്നു-ഖുറേഷി പറഞ്ഞു.



ഇതിന് പാക്കിസ്ഥാൻ തിരിച്ചടി നൽകും. സ്വയം പ്രതിരോധത്തിനു പാക്കിസ്ഥാന് അവകാശമുണ്ടെന്നും ഷാ ഖുറേഷി അറിയിച്ചു. ഇതിനിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടിയന്തര കാബിനറ്റ് യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇന്ത്യൻ മിന്നലാക്രമണം സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്യുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.


ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മുസാഫരാബാദിൽനിന്നും 30 കിലോമീറ്റർ അകലെയുള്ള ബലാകോട്ടിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. മിറാഷ് വിമാനങ്ങൾ 21 മിനിറ്റു നേരം ബലാകോട്ടിനു മുകളിലൂടെ പറന്ന് ആക്രമണം നടത്തി തിരിച്ചുവന്നു.

ഇന്ത്യൻ മിന്നലാക്രമണം നൂറുശതമാനം വിജയമായിരുന്നു എന്നാണ് റിപ്പോർട്ട്. കാർഗിൽ യുദ്ധത്തിനു ശേഷം ഇതു ആദ്യമായാണ് വ്യോമസേന ആക്രമണത്തിന് മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിക്കുന്നത്.

പന്ത്രണ്ട് മിറാഷ് 2000 പോർവിമാനങ്ങളിൽനിന്ന് ആയിരം കിലോയോളം ബോംബുകൾ ഭീകരകേന്ദ്രങ്ങളിൽ സൈന്യം വർഷിച്ചു. വലിയ നാശനഷ്ടമാണ് ഭീകരകേന്ദ്രങ്ങളിൽ ഉണ്ടായത്. ആക്രമണത്തിൽ മൂന്ന് ഭീകരക്യാമ്പുകൾ പൂർണമായും നശിച്ചു. മുന്നൂറോളം പേർ കൊല്ലപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.