Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
സൈനികേതര ആക്രമണം: അർഥവും പ്രസക്തിയും
ബാലാകോട്ട്: ആക്രമണം ഒരു പുതിയ ഭാഷാപ്രയോഗത്തിനുകൂടി പ്രചാരം നൽകി. സൈനികേതര ആക്രമണം (നോൺ മിലിട്ടറി അറ്റാക്ക്). നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ള പ്രയോഗമാണത്, യുദ്ധതന്ത്രപരമായി സമർഥവും.
ഇന്ത്യ ഖൈബർ പഖ്തൂൺഖവ പ്രവിശ്യയിലെ ബാലാകോട്ട് ആക്രമണം നടത്തിയതിൽ ശ്രദ്ധേയമായ മൂന്നു കാര്യങ്ങളുണ്ട്.
മൂന്നു കാര്യങ്ങൾ
ഒന്ന്: ആക്രമണം പാക്കിസ്ഥാന്റെ ഉള്ളിലാണ്. പാക് അധീന കാഷ്മീരും കടന്ന് ഇന്ത്യ അവകാശവാദം ഉന്നയിക്കാത്ത സ്ഥലമാണത്. പാക് അധീന കാഷ്മീർ നൈയാമികമായി നമ്മുടേതാണ്. അതിനപ്പുറം നമുക്ക് അവകാശവാദമില്ല.
രണ്ട്: നമ്മുടെ വ്യോമസേനാ വിമാനങ്ങൾ പാക് അധീന കാഷ്മീരിനപ്പുറം പോയതായി നമ്മുടെ സർക്കാർ പറഞ്ഞിട്ടില്ല. പാക് അധീന കാഷ്മീരിന്റെ ആകാശത്തുനിന്നാകാം വിമാനങ്ങൾ ലേസർ നിയന്ത്രിത ബോംബുകൾ വർഷിച്ചത് എന്നു പലരും അനുമാനിക്കുന്നു.
മൂന്ന്: പൗരസഞ്ചയത്തിനോ ജനങ്ങളുടെ വസ്തുവകകൾക്കോ നാശനഷ്ടമുണ്ടായതായി പാക്കിസ്ഥാൻ പരാതിപ്പെട്ടിട്ടില്ല. ഒരാളുടെ കൈയിൽ പരിക്കേറ്റെന്നും ഒരു കെട്ടിടം തകർന്നെന്നുമാണ് തദ്ദേശവാസികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. സ്ഥലത്തെ ചെറിയ മദ്രസ നിരപായം നിൽക്കുന്നുണ്ട്.
ഒരു ലക്ഷ്യം മാത്രം
ഇവയെ കൂട്ടിച്ചേർത്തു വായിക്കുന്പോൾ ഒന്നു വ്യക്തമാകും. ഒരു സന്പൂർണ യുദ്ധത്തിനു തുടക്കമിടാതിരിക്കാൻ ഇന്ത്യ ഏറെ ശ്രദ്ധിച്ചു. പാക്കിസ്ഥാനിലെ സൈനികലക്ഷ്യങ്ങളോ സിവിലിയൻ ലക്ഷ്യങ്ങളോ ആക്രമിച്ചില്ല. ഭീകരതാവളം എന്നു നമ്മൾ കരുതുന്ന സ്ഥലത്തു മാത്രമാണ് ബോംബിട്ടത്. അവിടെ വലിയ ക്യാന്പുണ്ടായിരുന്നതിന്റെയോ ആൾനാശം വന്നതിന്റെയോ സൂചനയില്ലെന്നു സ്ഥലം സന്ദർശിച്ചെന്ന് അവകാശപ്പെട്ട അൽജസീറ ലേഖകൻ റിപ്പോർട്ട് ചെയ്തു. റോയിട്ടേഴ്സ് ലേഖകൻ നാട്ടുകാരെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്തതും അതുതന്നെ.
അതിരു കടന്നില്ല
ഇന്ത്യ-പാക് അതിർത്തി കടന്നുപോയതായി ഇന്ത്യ അവകാശപ്പെട്ടില്ല. പാക്കിസ്ഥാൻ അങ്ങനെ ആരോപിച്ചുമില്ല. നിയന്ത്രണരേഖ മറികടന്നു എന്നു മാത്രമാണ് പാക് സേനകളുടെ വക്താവ് മേജർ ജനറൽ അസിഫ് ഗഫൂർ ട്വീറ്റ് ചെയ്തത്. പാക് മാധ്യമങ്ങളും അതേ പറഞ്ഞുള്ളൂ.
എന്നാൽ പാക് വിമാനങ്ങൾ ജമ്മു-കാഷ്മീരിലെ നിയന്ത്രണരേഖ ലംഘിച്ചെന്ന് ഇന്ത്യ പറഞ്ഞിട്ടുണ്ട്.
ഇവിടെയാണു സൈനികേതര ആക്രമണം എന്നതിന്റെ പ്രസക്തി. പാക്കിസ്ഥാനുള്ളിൽ ഭീകരതാവളം എന്നു കരുതിയ സ്ഥലത്ത് ബോംബിട്ടു. പാക് സൈനിക സ്ഥാപനങ്ങളോ സിവിലിയൻ സ്ഥാപനങ്ങളോ വസ്തുവകകളോ നശിപ്പിച്ചില്ല. ആളപായവും വരുത്തിയില്ല. ഇന്ത്യ നടത്തിയതു നിയമപരമായി സാധുവായ ഒരു നടപടിയാണെന്നു ചുരുക്കം.
ബോംബ് കുന്നിൻ ചെരിവിൽ
പാക് അധീന കാഷ്മീരിനോടു തൊട്ടുചേർന്നാണ് ബാലാകോട്ട്. ഉത്തര അക്ഷാംശം 34.5482 ഡിഗ്രിയും പൂർവരേഖാംശം 73.3532 ഡിഗ്രിയും ചേരുന്ന പട്ടണം. യഥാർഥ പാക് അതിർത്തിയോടു വളരെ അടുത്താണിത്. പാക് ആകാശത്തു കടക്കാതെ വിമാനങ്ങൾക്കു ബോംബിടാൻ പറ്റുന്നത്ര അകലം മാത്രം.
ഇന്ത്യയുടെ സൈനികേതര ആക്രമണത്തെ പരാജയപ്പെട്ട ദൗത്യമെന്നാണു പാക്കിസ്ഥാൻ വിശേഷിപ്പിച്ചത്. ആളില്ലാത്ത കുന്നിൻചെരിവിലാണു ബോംബുകൾ വീണതെന്ന് അവർ പറയുന്നു. ബോംബ് വീണ പ്രദേശത്ത് റോയിട്ടേഴ്സ് ലേഖകൻ ചെന്നിട്ട് കൈക്ക് പരിക്കേറ്റ ഒരു നൂറൽ ഷായെ കണ്ടു. അഞ്ഞൂറിൽത്താഴെ ആൾക്കാരുള്ള ആ ഗ്രാമത്തിൽ മറ്റാർക്കും ഒന്നും പറ്റിയിട്ടില്ലത്രേ. സമീപത്തുള്ള ജബയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പരിക്കേറ്റവരോ മരിച്ചവരോ ആയ ആരെപ്പറ്റിയും അറിവില്ല.
2005-ലെ ഭൂകന്പത്തിനു ശേഷം പുനർനിർമിച്ച ബാലാകോട്ട് പട്ടണത്തിലെ താലൂക്ക് ആശുപത്രിയിലും പരിക്കേറ്റവർ ചെന്നിട്ടില്ല. ജയ്ഷ് ഇ മുഹമ്മദ് ഭീകരർ കുറേവർഷം മുന്പ് ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നു. അവർക്ക് ഒരു മതപാഠശാല (മദ്രസ) ഉണ്ടായിരുന്നു. ബോംബ് വീണിടത്തുനിന്ന് ഒരു കിലോമീറ്റർ മാറിയായിരുന്നു തലീം ഉൽ ഖുറാൻ മദ്രസ. മദ്രസയും ചുറ്റുമുള്ള മരങ്ങളും കേടുപാടില്ലാതെ നിൽക്കുന്നതായി റോയിട്ടേഴ്സ് പറയുന്നു.
പുൽവാമ മുതൽ വാഗ വരെ
ഫെബ്രുവരി 14: പുൽവാമയിൽ ഭീകരൻ ഓടിച്ച മാരുതി ഈകോ സിആർപിഎഫ് വാഹനവ്യൂഹത്തിൽ ഇടിച്ചുകയറ്റി. 40 ജവാന്മാർക്കു വീരമൃത്യു.
ഫെബ്രുവരി 26: പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ വ്യോമസേന പുലർച്ചെ കടന്നുചെന്നു. നിയന്ത്രണരേഖയിൽനിന്ന് 50 കിലോമീറ്റർ അകലെ ബാലാകോട്ട് ഭീകര പരിശീലനകേന്ദ്രം തകർത്തു. 350 പേർ മരിച്ചെന്നു കണക്കാക്കുന്നു. വിമാനങ്ങൾ നിരപായം തിരിച്ചെത്തി. മുസാഫറാബാദ്, ചകോഠി എന്നിവിടങ്ങളിലും ഭീകരക്യാന്പുകളിൽ ബോംബിട്ടു.
ഫെബ്രുവരി 27: പകൽ 10.30-ന് പാക് വ്യോമസേനാ വിമാനങ്ങൾ ഇന്ത്യ വ്യോമാതിർത്തിയിൽ പ്രവേശിച്ചു ബോംബിട്ടു. ഇന്ത്യൻ വ്യോമസേന തിരിച്ചടിച്ചു. ഒരു പാക് എഫ് 16 വിമാനം തകർത്തു. ഇന്ത്യയുടെ മിഗ് 21 വിമാനവും തകർന്നു. പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ പാക് പിടിയിൽ. ഇന്ത്യയുടെ ഒരു എംഐ 17 ഹെലികോപ്ടർ ബഡ്ഗാമിൽ തകർന്ന് ആറു പൈലറ്റുമാർ കൊല്ലപ്പെട്ടു.
ഫെബ്രുവരി 28: നയതന്ത്ര ശ്രമങ്ങൾ ഊർജിതം. സൗദി അംബാസഡർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. സൗദി രാജാവിന്റെ ദൂതൻ പാക് പ്രധാനമന്ത്രിയെ കണ്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടും വിദേശകാര്യ സെക്രട്ടറി ഗോഖലെയോടും സംസാരിച്ചു. ചൈനയിൽ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ചൈനീസ്, റഷ്യൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി. വൈകുന്നേരത്തോടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രഖ്യാപനം. വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയയ്ക്കും. ഉപാധികൾ ഇല്ല. എങ്കിലും ഇന്ത്യ ചർച്ചയ്ക്കു തയാറാകണമെന്ന് ഇമ്രാൻ അഭ്യർഥിച്ചു. വിട്ടയയ്ക്കൽ ജനീവ കൺവൻഷൻ പ്രകാരമെന്നു മാത്രം വിശേഷിപ്പിച്ച് ഇന്ത്യ. നിയന്ത്രണരേഖയിൽ പാക് വെടിവയ്പ് തുടർന്നു. ഒരു സ്ത്രീ വെടിയേറ്റു മരിച്ചു.
മാർച്ച് 1: വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ലാഹോർ വഴി വാഗായിൽ എത്തിച്ച് ഇന്ത്യക്കു കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കടലിലൂടെ അടിച്ചേക്കും, അയൽപ്പക്കത്തു പരീശീലനം നടക്കുന്നു; മുന്നറിയിപ്പുമായി സേനാ മേധാവി
ന്യൂഡൽഹി: ഇന്ത്യയെ കടൽ മാർഗം ആക്രമിക്കാൻ അയൽ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക
ഭീകര സംഘടനകൾക്കെതിരെ നടപടിയില്ല, നിരീക്ഷണം മാത്രമെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ജെയ്ഷ്- ഇ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകൾക്കെതിരെ ഉടനെ നട
ബാലാകോട്ടിൽ 300 മൊബൈൽ കണക്ഷനുകൾ ആക്ടീവായിരുന്നുവെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണ
അതിർത്തി ലംഘിച്ച് വീണ്ടും പാക് ഡ്രോൺ: വെടിവച്ചിട്ട് വ്യോമസേന
ജയ്പൂർ: ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾ
ഭീകരതാവളങ്ങൾ ആക്രമിച്ചു; കൊല്ലപ്പെട്ടവരുടെ കണക്ക് എടുത്തില്ലെന്ന് എയർ ചീഫ് മാർഷൽ
ന്യൂഡൽഹി: ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ നടത്തിയ മിന്നലാക്രമണത്തിൽ എത്രപേ
ബാലാക്കോട്ട് മിന്നലാക്രമണത്തിൽ 250ലേറെ ഭീകരരെ വധിച്ചു: അമിത് ഷാ
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ 250ലേറെ ഭീകര
സംഝോധ എക്സ്പ്രസ് സർവീസ് പുനരാരംഭിച്ചു
ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം മൂർച്ഛിച്ച പശ്ചാത്തലത്തിൽ നിർത്തിവച്ച സംഝോധ എ
പറഞ്ഞത് തിരുത്തി..! മസൂദ് അസർ മരിച്ചിട്ടില്ലെന്ന് പാക് മാധ്യമങ്ങൾ
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജയ്ഷെ ഇ മുഹമ്മദ് സ്ഥാപകനും തലവനുമായ മസൂദ് അസര
എത്രയും വേഗം വിമാനം പറത്തണം; ആഗ്രഹം പ്രകടിപ്പിച്ച് അഭിനന്ദൻ
ന്യൂഡല്ഹി: എത്രയും വേഗം വീണ്ടും വിമാനം പറത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് വ്യോ
ഭീകരർക്കെതിരെ നടപടി വേണം; പാക്കിസ്ഥാനോട് ബ്രിട്ടൻ
ലണ്ടൻ: ഭീകരർക്കെതിരെ നടപടി എടുക്കണമെന്ന് പാക്കിസ്ഥാനോട് ബ്രിട്ടൻ ആവശ്യപ്പെ
അഭിനന്ദന്റെ നട്ടെല്ലിന് താഴെയായി പരിക്ക്; സ്കാനിംഗ് റിപ്പോർട്ട്
ന്യൂഡൽഹി: വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ നട്ടെല്ലിന് താഴെയായി പ
വ്യോമാക്രമണത്തിന്റെ തെളിവ് നൽകണമെന്ന് ദിഗ്വിജയ് സിംഗ്
ഇൻഡോർ: പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ജയ്ഷെ മുഹമ്മദ് ഭീകര ക്യാന്പുകൾക്കു നേരെ ഇന്ത്യൻ വ്യോമസേന നടത്
അഭിനന്ദന്റെ പേരിൽ വ്യാജ അക്കൗണ്ട്; ട്വിറ്റർ പേജ് നീക്കം ചെയ്തു
ന്യൂഡൽഹി: ഇന്ത്യയുടെ വീര പുത്രൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ
അഭിനന്ദന് ഇനി ചോദ്യംചെയ്യലും കൗൺസലിംഗും
പാക്കിസ്ഥാനിൽനിന്നു തിരിച്ചുവന്ന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന് ഇനി ചോദ്യംചെ
പ്രതിപക്ഷം മോദിക്കെതിരേ, മോദി ഭീകരർക്കെതിരേ; ആഞ്ഞടിച്ചു മോദി
ബിഹാറിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിയിൽ മിന്നലാക്രമണം ഉപയോഗിച്ച് കോണ്ഗ്രസിനു
മോദി തന്റെ പരാജയം മറയ്ക്കാൻ കാഷ്മീരിനെ ഉപയോഗിക്കുന്നുവെന്ന് മായാവതി
ബിജെപിയും നരേന്ദ്ര മോദിയും തങ്ങളുടെ പരാജയം മറയ്ക്കാൻ ജമ്മു കാഷ്മീരിലെ സ്ഥിതിഗ
കാഷ്മീരിൽ മൂന്നാം ദിവസവും ഏറ്റുമുട്ടൽ; 60 മണിക്കൂറിനിടെ അഞ്ച് ജവാന്മാർക്ക് വീരമൃത്യു
ജമ്മു കാഷ്മീരിൽ 60 മണിക്കൂറിനിടെ അഞ്ച് ജവാന്മാർക്കും രണ്ട് പോലീസുകാർക്കും വീരമൃ
300 പേർ കൊല്ലപ്പെട്ടെന്നു മോദി പറഞ്ഞോ?, ഷാ പറഞ്ഞോ?; ചോദ്യവുമായി കേന്ദ്രമന്ത്രി
പാക്കിസ്ഥാനിലെ ബാലക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ ലക്ഷ്യം ആൾനാ
ഇന്ത്യ- പാക് ഏറ്റുമുട്ടൽ: ചാനലുകൾക്കെതിരെ രൂക്ഷ വിമർശനവുമായി അരുൺ ജെയ്റ്റ്ലി
ഇന്ത്യ-പാക് സംഘർഷം റിപ്പോർട്ട് ചെയ്ത ചാനലുകൾക്കെതിരെ രൂക്ഷവിമർശനവുമായി കേ
റഫാൽ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ തിരിച്ചടി ശക്തമാകുമായിരുന്നു: പ്രധാനമന്ത്രി
റഫാല് വിഷയത്തിലെ രാഷ്ട്രീയം രാജ്യത്തിന് ദോഷകരമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര
വീണ്ടും പുൽവാമ മോഡൽ?; കൊല്ലപ്പെട്ട തീവ്രവാദി ആക്രമണത്തിനു പദ്ധതിയിട്ടു
ജമ്മു കാഷ്മീരിലെ കുൽഗാമിൽ കഴിഞ്ഞയാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദിക
അഭിനന്ദന്റെ തോക്ക് തിരിച്ച് നൽകിയില്ല; പാക് സൈനികർ മാനസികമായി പീഡിപ്പിച്ചെന്ന്
കസ്റ്റഡിയിലിരിക്കെ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക് സൈനി
വിമാനത്താവളങ്ങളുടെ സുരക്ഷ കൂട്ടി, വാഹന പാർക്കിംഗിനു നിയന്ത്രണം
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയുടെ നിർദേശത്തെത്
കരസേനാ മേധാവി കാഷ്മീരിൽ
ഇന്ത്യ-പാക് സംഘർഷാവസ്ഥയ്ക്കിടെ കരസേനാ മേധാവി ജനറ
നിർമലയല്ല, ഇന്ദിര; മോദിയെ തിരുത്തി കോൺഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്ര ബോധം തിരുത്തി കോണ്ഗ്രസ്. നിർമല സീതാര
രാഷ്ട്രീയം കളിച്ച് ബിജെപി
പാക്കിസ്ഥാനിൽ നിന്നു മടങ്ങിയെത്തിയ വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന
ഒപ്പമുണ്ടായിരുന്നതു ഫരിഹയും മലയാളി ക്യാപ്റ്റൻ ജോയി ടി. കുര്യനും
ഇന്ത്യയുടെ സിംഹക്കുട്ടി അഭിനന്ദൻ വർധമാൻ മാതൃരാജ്യത്തു തിരികെയെത്തിയപ്പോൾ വ
അഭിനന്ദൻ: സിദ്ദുവിനു നന്ദി രേഖപ്പെടുത്തി ഉമ്മൻ ചാണ്ടിയുടെ ട്വീറ്റ്
അഭിനന്ദന്റെ തിരിച്ചുവരവിനു മുൻ ക്രിക്കറ്റ് താ
അഭിനന്ദൻ എന്നതിനു കരുത്ത് എന്നുകൂടി അർഥം: നരേന്ദ്ര മോദി
അഭിനന്ദൻ എന്ന വാക്കിന് ഇനി രാജ്യത്തിന്റെ കരുത്ത് എന്നു കൂടി അർഥമുണ്ടെന്ന് പ്രധ
സേനാമേധാവികളുടെ സുരക്ഷ വർധിപ്പിച്ചു
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം തുടരുന്നതിടെ വ്യോമ-
ബാലാകോട്ട് ബോംബ് ആക്രമണം: കൊല്ലപ്പെട്ടവരിൽ ഐഎസ്ഐ കേണലും
പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യ നട
പാക് കസ്റ്റഡിയിൽനിന്നു തിരിച്ചെത്തിയ വൈമാനികനെ പ്രതിരോധമന്ത്രി സന്ദർശിച്ചു
ന്യൂഡൽഹി: പാക്കിസ്ഥാൻ കസ്റ്റഡിയിൽനിന്നു തിരിച്ചെത്തിയ ഇന്ത്യൻ വൈമാനികൻ അഭിന
ഇമ്രാൻ ഖാന് സമാധാനത്തിന്റെ നൊബേൽ നൽകണമെന്ന് പാക്കിസ്ഥാനികൾ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് സമാധാനത്തിന്റെ നൊബേൽ പുരസ്കാരം നൽകണമെന്ന് ആവശ്യ
എഫ്-16 യുദ്ധവിമാന ദുരുപയോഗം; പാക്കിസ്ഥാനെതിരേ അമേരിക്ക; കുരുക്ക്
വാഷിംഗ്ടണ്: ഇന്ത്യക്കെതിരേ വ്യോമാക്രമണം നടത്താൻ എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോ
പുൽവാമ ആക്രമണത്തിൽ ജെയ്ഷെയ്ക്ക് പങ്കില്ലെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ ന്യായീകരിച്ച് പാക്കിസ്ഥാൻ രംഗത്ത്. പുൽവാമ ഭീകരാക്രമണത്
അഭിനന്ദൻ തിരിച്ചെത്തി
ന്യൂഡൽഹി: ഇന്ത്യയുടെ വീരപുത്രൻ വിംഗ് കമാൻഡർ അഭി
പതാക താഴ്ത്തൽ ചടങ്ങ് ഒഴിവാക്കി
ന്യൂഡൽഹി: വിംഗ് കമാൻഡർ അഭിനന്ദൻ വർധമാ
സഹയാത്രികരുടെ ആദരവ് ഏറ്റുവാങ്ങി അഭിനന്ദന്റെ അച്ഛനും അമ്മയും
ന്യൂഡല്ഹി: അഭിനന്ദന്റെ മോചനവാർത്ത പുറത്തുവന്നു മണിക്കൂറുക
വിമാനത്തിൽ അയയ്ക്കണമെന്ന ആവശ്യം പാക്കിസ്ഥാൻ നിരസിച്ചു
ന്യൂഡൽഹി: പാക്കിസ്ഥാന്റെ പിടിയിലായിരുന്ന വ്യോമസേനാ പൈ
സേനാ മേധാവികളുടെ സുരക്ഷ വർധിപ്പിച്ച് ഇന്ത്യ; ഇനി ഇസഡ് പ്ലസ് കാറ്റഗറി
ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യ സേനാ മേധാവ
അഭിനന്ദന്റെ വീഡിയോ പുറത്തുവിട്ട് പാക്കിസ്ഥാൻ; എഡിറ്റ് ചെയ്തത് 17 തവണ
ന്യൂഡൽഹി: ഓപ്പറേഷനിടെ പിടിയിലായ വൈമാനികൻ അഭിനന്ദൻ വർധമാന്റെ വിഡിയോ ദൃശ്
ഇന്ത്യക്കാരനാണെന്ന് കരുതി പാക് വൈമാനികനെ നാട്ടുകാർ മർദിച്ചു കൊലപ്പെടുത്തി
ന്യൂഡൽഹി: ഇന്ത്യക്കാരനാണെന്ന് കരുതി പാക്കിസ്ഥാൻ വൈമാനികനെ നാട്ടുകാർ മർദിച്ചു
വ്യോമാക്രമണത്തിന്റെ ലക്ഷ്യം ലോകത്തോടു പറയൂ; സർക്കാരിനോടു പാർലമെന്ററി സമിതി
ന്യൂഡൽഹി: അതിർത്തി മറികടന്ന് പാക്കിസ്ഥാനിൽ ഇന്ത്യ വ്യേമാക്രമണം നടത്തിയതിന്റ
രാജ്യത്തിന് അഭിമാനം; അഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്ത് മോദി
ന്യൂഡൽഹി: ഇന്ത്യയുടെ വീരപുത്രൻ വിംഗ് കമാൻഡർ അഭിനന്ദൻ വിർധമാനെ മാതൃരാജ്യത
അഭിനന്ദന്റെ ധീരത രാജ്യത്തിന് അഭിമാനം; രാഹുൽ ഗാന്ധി
ന്യൂഡൽഹി: വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്ത് കോണ്ഗ്രസ് അധ്യക്ഷൻ
"എന്റെ രാജ്യത്ത് തിരിച്ചെത്തിയതിൽ സന്തോഷം’; അഭിനന്ദന്റെ ആദ്യ പ്രതികരണം
അട്ടാരി-വാഗ അതിർത്തി: എന്റെ രാജ്യത്ത് തിരിച്ചെത്തിയതിൽ സന്തോഷം- പാക്കിസ്ഥാനി
അനിശ്ചിതത്വം, മണിക്കൂറുകളുടെ കാത്തിരിപ്പ്; ഒടുവിൽ അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ
ന്യൂഡൽഹി: പാക്കിസ്ഥാന്റെ പിടിയിലായ വൈമാനികൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന
അഭിമാനം തിരികെയെത്തി; അഭിനന്ദൻ വീണ്ടും ഇന്ത്യൻ മണ്ണിൽ
അമൃത്സർ: പാകിസ്ഥാൻ കസ്റ്റഡിയിലായിരുന്ന ഇന്ത്യൻ വ്യോമസേനാ വിംഗ് കമാൻഡർ അഭിന
അഭിനന്ദനെ സ്വീകരിക്കാനൊരുങ്ങി രാജ്യം; ബീറ്റിംഗ് റിട്രീറ്റ് ഇന്ത്യ റദ്ദാക്കി
അമൃത്സർ: അട്ടാരി-വാഗാ അതിർത്തിയിലെ പതാകതാഴ്ത്തല് (ബീറ്റിംഗ് റിട്രീറ്റ്) ചടങ്
ഇന്ത്യക്കു നയതന്ത്രവിജയം; വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന് ഇന്ത്യയിലെത്തിക്കും
ന്യൂഡൽഹി/ഇസ്ലാമാബാദ്: ബുധനാഴ്ച പാക് അധീന കാഷ്മീരിൽനിന്നു പാക് സേന പിടികൂടി
പാക് ഭീഷണിയെ നേരിടാൻ സൈന്യം സുസജ്ജമെന്നു സേനാമേധാവികൾ
ന്യൂഡൽഹി: പാക്കിസ്ഥാന്റെ ഏതു ഭീഷണിയും നേരിടാൻ സൈന്യം സുസജ്ജമെന്ന് കര, വ്യോമ, ന
ഇന്ത്യയുടെ കർശന നിലപാടിനു മുന്നിൽ പാക്കിസ്ഥാൻ മുട്ടുമടക്കി
ന്യൂഡൽഹി: പാക്കിസ്ഥാന്റെ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മോചന
അഭിനന്ദൻ വീണത് എഫ്-16 വീഴ്ത്തിയിട്ട്
ന്യൂഡൽഹി: വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക് പിടിയിലായത് പാക്കിസ്ഥാന്റെ എഫ
സംഝോത എക്സ്പ്രസ് സർവീസ് റദ്ദാക്കി
ന്യൂ ഡൽഹി: ഡൽഹി-അട്ടാരി-ഡൽഹി സംഝോത എക്സ്പ്രസ് സ
അഭിനന്ദന്റെ ധൈര്യത്തിൽ അഭിമാനം: വർധമാൻ
ചെന്നൈ/മുംബൈ: അഭിനന്ദന്റെ ധൈര്യത്തിൽ താൻ അഭിമാനംകൊള്ളുന്നുവെന
സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
കൊച്ചി: സംസ്ഥാനത്തു കനത്ത ജാഗ്രതാ നിർദേശം. തിരുവനന്ത
പഞ്ചാബിൽ പാക് ചാരൻ പിടിയിൽ
ഫിറോസ്പുർ: പഞ്ചാബിലെ ഫിറോസ്പുരിൽ നിന്ന് പാക്കിസ്ഥാൻ ചാരനെന്നു സംശയിക്കുന്നയാള
മസൂദ് അസർ പാക്കിസ്ഥാനിൽ; സ്ഥിരീകരിച്ച് പാക് വിദേശകാര്യമന്ത്രി
ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷ് ഇ മുഹമ്മദ് തലവ
വീണ്ടും പാക് പ്രകോപനം; ഉറി സെക്ടറിൽ വെടിവയ്പ്പ്
ശ്രീനഗർ: നിയന്ത്രണ രേഖയിൽ ഉറി മേഖലയിലെ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച
ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് റഷ്യ; മോദിയെ പുടിൻ ഫോണിൽ വിളിച്ചു
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പുൽവാമ ഭീകരാക്രമണത്തെ ശക്തമായി അപല
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top