ഇന്ത്യ- പാക് ഏറ്റുമുട്ടൽ: ചാനലുകൾക്കെതിരെ രൂക്ഷ വിമർശനവുമായി അരുൺ ജെയ്റ്റ്ലി
ഇന്ത്യ- പാക് ഏറ്റുമുട്ടൽ: ചാനലുകൾക്കെതിരെ രൂക്ഷ വിമർശനവുമായി അരുൺ ജെയ്റ്റ്ലി
ഇന്ത്യ-പാക് സംഘർഷം റിപ്പോർട്ട് ചെയ്ത ചാനലുകൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ഇന്ത്യൻ വ്യോമസേന തകർത്ത ജയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രം ഇന്ത്യയിൽ തന്നെയാണെന്നാണ് ചിലർ റിപ്പോർട്ട് ചെയ്തത്. ചാനലുകൾ അജണ്ടകൾക്ക് പിന്നാലെ പായുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി ‘മൻ കി ബാത്ത്’ സംബന്ധിച്ച പുസ്തകത്തിെന്‍റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ചാനലുകളുടെ വിശ്വാസ്യത പരുങ്ങലിലായ സാഹചര്യത്തിൽ അച്ചടി മാധ്യമങ്ങൾക്കും റേഡിയോയ്ക്കും നില മെച്ചപ്പെടുത്താനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. പൊതുജീവിതത്തിലുള്ളവർ ജനങ്ങളുമായി സംസാരിക്കാൻ സമാന്തര മാർഗങ്ങൾ തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.