കാപട്യം വെടിയുക
കാപട്യം വെടിയുക
സഹോദരന്‍റെ കണ്ണിലെ കരട് കാണുകയും നിന്‍റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? (മത്താ 7:3). നോന്പിന്‍റെ പ്രസക്തമായൊരു വിചാരമാണിത് - എന്‍റെ കണ്ണിൽ തടിക്കഷണമിരിക്കെ സഹോദരന്‍റെ കണ്ണിലെ കരട് കാണുന്ന കാപട്യം! സ്വന്തം തിന്മകളെ കാണാതെ മറ്റുള്ളവരുടെ കുറവുകളും പോരായ്മകളും കാണുകയും പറയുകയും ചെയ്യുന്നത് വളരെ എളുപ്പമാണ്. ഇനി എന്നാണ് ഞാൻ എന്നെത്തന്നെ നോക്കുന്നതും എന്‍റെ കുറവുകളെ കാണുന്നതും?.

”എനിക്ക് ഇവിടെ പ്രത്യേകിച്ചു കുറവുകളൊന്നുമില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ മുകളിൽ ചെല്ലുന്പോൾ ഉറപ്പായും അതു കാണും’ എന്നാണ് ഫ്രാൻസിസ് പാപ്പ പറയുന്നത്. വ്യർഥവാക്കുകൾക്കു ന്യായവിധിയുണ്ടെന്ന് അറിയില്ലേ? ദുരാരോപണങ്ങൾക്കൊണ്ട് മറ്റുള്ളവരെ ഇല്ലായ്മചെയ്യുന്ന നമ്മുടെ ശീലങ്ങൾ ഉന്മൂലനം ചെയ്യേണ്ടതാണ്. പരദൂഷണം പ്രലോഭനവും പാപവും പകർച്ചവ്യാധിയുമാണ്. എന്നിലെ തെറ്റ് ആവർത്തിക്കപ്പെടാതിരിക്കാൻ പരിശ്രമിക്കും എന്ന ഉറച്ച തീരുമാനവും നിശ്ചയദാർഢ്യവുമാണ് ആവശ്യം. സ്വന്തം കഴിവിൽ ആശ്രയിച്ചും സ്വാർഥപരമായ ഹൃദയാഭിലാഷങ്ങളിൽ മുഴുകിയും ജീവിക്കരുത്. പരദൂഷണം തൊഴിലാക്കിയിരുന്ന ശിഷ്യനോടു ഗുരു പറഞ്ഞു: ഒരു കോഴിയുടെ പപ്പ് പറിച്ചു വഴിനീളെ വിതറാൻ.


ഗുരുമൊഴി പ്രകാരം ചെയ്ത ശേഷം തിരികെവന്ന ശിഷ്യനോടു ഗുരു വീണ്ടും പറഞ്ഞു: ഇനി അതു പോയി തിരികെ ശേഖരിക്കുക. ഏതാനും ചില തൂവലുകൾ മാത്രം ശേഖരിച്ചുമടങ്ങിവന്ന ശിഷ്യനോടു ഗുരു പറഞ്ഞു: ഒരുവന്‍റെ അഭിമാനത്തിന് ഏൽപ്പിക്കുന്ന ക്ഷതവും ഇതുതന്നെയാണ്. അപരിഹാര്യമായ തിന്മ. തിരിച്ചെടുക്കാനാവാത്ത നഷ്ടം. ”നാവു തീയാണെ’ ന്നൊക്കെ വേദപുസ്തകം പഠിപ്പിക്കുന്നത് അതിനാലാണ്. ‘വിറകില്ലെങ്കിൽ തീ കെട്ടടുങ്ങുന്നു.

ഏഷണിക്കാരനില്ലാത്തിടത്ത് കലഹം ശമിക്കുന്നു’(സുഭാ 26:20). പരദൂഷണവും പരനിന്ദയും ഏഷണികളുംകൊണ്ട് മറ്റുള്ളവരെ മുറിപ്പെടുത്തിയ ഓരോ നിമിഷത്തിനും മനംനൊന്ത് മാപ്പ് ചോദിക്കണം. ആദരിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്, ആരെയും വേദനിപ്പിക്കാനല്ല. പ്രാണം വാപി പരിത്യജ്യ മാനമേവാഭിരക്ഷതു (ജീവൻ ഉപേക്ഷിച്ചുപോലും മാനം കാക്കണം) ഇതാവട്ടെ നമ്മുടെ നോന്പിന്‍റെ ശപഥം.

കൃപാവസന്തം -12 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.