കണ്‍കണ്ട ദൈവങ്ങൾ
കണ്‍കണ്ട ദൈവങ്ങൾ
നിന്‍റെ ദൈവമായ കർത്താവ് നിനക്ക് തരുന്ന ദേശത്തു നീ ദീർഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക (പുറ 20:12). പിതൃ ദേവോ ഭവ, മാതൃ ദേവോ ഭവ, ആചാര്യ ദേവോ ഭവ, അതിഥി ദേവോ ഭവ - ആർഷഭാരത സൂക്തമാണിത്. ദേവൻ ദ്യോവിൽ വസിക്കുന്നവനാണ്. അവർക്കു തുല്യരാണ് മാതാപിതാക്കൾ.

ബ്രഹ്മസ്ഥാനീയരായ മാതാപിതാക്കളോടുള്ള നമ്മുടെ ബന്ധം ആത്മശോധന ചെയ്യണം ഈ നോന്പുകാലത്ത്. അവരെ ബഹുമാനിക്കണമെന്നതു ദൈവകല്പനയാണ്. ഈ കല്പനയുടെ പാലനം, ആധ്യാത്മിക ഫലങ്ങളോടൊപ്പം, ഭൗതികഫലങ്ങളായ സമാധാനവും ഐശ്വര്യവും പ്രദാനം ചെയ്യും. അതിന്‍റെ ലംഘനം സമൂഹത്തിന്‍റെതന്നെ നാശകാരണമാകുമെന്നും വചനം പഠിപ്പിക്കുന്നു. കണ്‍കണ്ട ദൈവങ്ങളാണ് മാതാപിതാക്കൾ.

”നിനക്കു വിജയം നൽകാൻ എല്ലാം വ്യയം ചെയ്തവനാണ് നിന്‍റെ അച്ഛൻ. നിന്‍റെ വേദനയുടെ ഓരോരോ നിമിഷങ്ങളിലും നിന്നെ പിരിയാതെ കൂട്ടുനിന്നവളാണ് നിന്‍റെ അമ്മ. അവരെ വേദനിപ്പിക്കാൻ ഇടയാകരുത്’- എന്നാണ് ആദരണീയനായ അബ്ദുൾ കലാം പറഞ്ഞിരിക്കുന്നത്. ”ഈറ്റുനോവല്ല, ഈ വൃദ്ധസദനത്തിന്‍റെ ചുവരുകൾക്കുള്ളിലെ ഏകാന്തതയാണ് ഏറ്റം വലിയ ദുഃഖ’മെന്ന് നാലു മക്കളുടെ അമ്മ വിതുന്പുകയാണ്. നഷ്ടമായ കുടുംബബന്ധങ്ങൾ, പരസ്പര ബഹുമാനക്കുറവ്, ജീവനോടുള്ള അനാദരവ് ഇവയെല്ലാം ആരെയൊക്കെയോ കരയിക്കുന്നുണ്ട്.


മാതാപിതാക്കളാരും പൂർണരല്ലെങ്കിലും അവരെ ശുശ്രൂഷിക്കുന്നതു ദീർഘകാലത്തേക്ക് ഐശ്വരപൂർണമായ ജീവിതം നൽകുമെന്നാണ് ബൈബിൾപാഠം. ”നിങ്ങളുടെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ നിങ്ങൾക്കു ജീവൻ നൽകി വളർത്തിയ മാതാപിതാക്കളെ മുറിവേൽപ്പിക്കരുതെന്ന് ഫ്രാൻസിസ് പാപ്പ പറയുന്നു. അവരെ ബഹുമാനിക്കുക എന്നാൽ അവരുടെ സ്ഥാനവും പ്രാധാന്യവും തിരിച്ചറിയുക എന്നുകൂടി അർഥമുണ്ട്.

മാതാപിതാക്കളുടെ പാദം കഴുകിയ വെള്ളം കുടിച്ചിട്ടു ഭക്തന്മാർ ശബരിമലയിൽ ദൈവദർശനത്തിനു പോയിരുന്ന ഒരു കാലവും പതിവും ഉണ്ടായിരുന്നു. ടൈൽസിട്ട മേടയിൽ ”പഴയതൊന്നും’’ വേണ്ട എന്നു പരിഷ്കാരം പറയുന്ന ആധുനിക ചിന്താഗതിക്ക് ഒരു പരിവർത്തനം ആവശ്യമാണ്.

കൃപാവസന്തം-34
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.