വ്യഭിചാരം ചെയ്യരുത്
വ്യഭിചാരം ചെയ്യരുത്
വ്യഭിചാരം ചെയ്യരുത് എന്നു കൽപിച്ചിട്ടുള്ളതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു (മത്താ 5:29).

വ്യഭിചാരം എന്ന പദത്തിനർഥം ദാന്പത്യഅവിശ്വസ്തത എന്നാണ്. മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ച്,സ്നേഹത്തിന്‍റെയും സംസർഗത്തിന്‍റെയും വിളിയും കഴിവും ഉത്തരവാദിത്വവും ദൈവം നൽകി. സ്നേഹിക്കാനും ജീവൻ വിളയിക്കാനുമുള്ള സമർപ്പണമാണത്. വിവാഹിതരായവർക്കു മാത്രമല്ല, സ്നേഹത്തിലേക്കു വിളി ലഭിച്ച എല്ലാവരെയും ബാധിക്കുന്നതാണ് ആറാം പ്രമാണം എന്നു ഫ്രാൻസിസ് പാപ്പ പറയുന്പോൾ വിശ്വസ്തത, അംഗീകാരം, കാരുണ്യം എന്നിവയാണ് ഈ ബന്ധത്തിന്‍റെ സവിശേഷതകൾ എന്നതാണ് കാര്യം.

മനുഷ്യശരീരം ജഡിക സുഖത്തിനു വേണ്ടിയുള്ള ഒരുപകരണമല്ല; അതു സ് നേഹത്തിന്‍റെ ശ്രീകോവിലാണ്. സ്വീകരിക്കുന്ന സ് നേഹത്തിൽനിന്നു ദാനം ചെയ്യുന്ന സ്നേഹത്തിലേക്കും സ്വീകരിക്കുന്ന ജീവനിൽനിന്നു ദാനം ചെയ്യുന്ന സ്നേഹത്തിലേക്കുമുള്ള വളർച്ചയിലാണ് ഈ സ്നേഹവിളി പൂർണമാകുന്നത്. വിശുദ്ധിയിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. വ്യക്തിയുടെ സമഗ്രതയെ ഉൾക്കൊള്ളുന്ന വിളിയാണത്. അധമ വികാരങ്ങൾക്കടിമപ്പെടാതെ, സ്വാതന്ത്ര്യത്തോടെ നന്മ തെരഞ്ഞെടുത്തുകൊണ്ട്, നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കുന്പോഴാണ് മനുഷ്യൻ തന്‍റെ മാഹാത്മ്യം നേടുന്നത്.

നമ്മുടെ ശരീരങ്ങൾ ക്രിസ്തുവിന്‍റെ പീഡാസഹനങ്ങളാൽ രക്ഷിതമാണ്. അതു പവിത്രവും വിശുദ്ധവുമായി കാത്തുസൂക്ഷിക്കേണ്ട കടമ നമുക്കുണ്ട്. അതിനാലാണ് നിങ്ങളുടെ ശരീരം ക്രിസ്തുവിന്‍റെ അവയവമാണെന്നും വ്യഭിചാരത്തിൽനിന്ന് ഓടിയകലണമെന്നും പൗലോസ് ആഹ്വാനം ചെയ്യുന്നത്. അസന്മാർഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവർഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവർച്ചക്കാരും ദൈവരാജ്യത്തിൽ പ്രവേശിക്കില്ലെന്നു വ്യക്തമായി വചനം പഠിപ്പിക്കുന്നു. വികലമായ സ്നേഹബന്ധങ്ങളും പ്രണയപ്പകകളും പെരുകുന്ന നമ്മുടെ സാമൂഹിക പശ്ചാത്തലത്തിൽ ആറാം പ്രമാണം ധ്യാനവിഷയമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.


പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിത വേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്.
ദുർമോഹങ്ങളിലേക്കു നയിക്കത്തവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുക (റോമാ 13:13-14).

കൃപാവസന്തം - 37 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്

മുന്‍വര്‍ഷങ്ങളിലെ നോമ്പുകാലചിന്തകള്‍ വായിക്കുന്നതിനായി താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ക്രൂശിതന്റെ വഴിയെ

ജറുസലേം തീര്‍ത്ഥാടനം


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.