കോഴിക്കോട്ട് കനത്ത മഴയും കാറ്റും ഒപ്പം മണ്ണിടിച്ചിലും
കോഴിക്കോട്ട് കനത്ത മഴയും കാറ്റും ഒപ്പം മണ്ണിടിച്ചിലും
മലവെള്ളപാച്ചിലിൽ കോഴിക്കോട് ജില്ലയിൽ ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും പൂഴിത്തോട് കടന്തറ പുഴയടക്കം എല്ലാ പുഴകളും തോടുകളും കരകവിഞ്ഞു. മലയോരമേഖലയില്‍ ആനക്കാംപൊയില്‍ വനമേഖലയിലെ മുത്തന്‍പ്പന്‍പുഴ ഭാഗത്ത് ആദിവാസി കോളനിക്കുസമീപം മലയിടിഞ്ഞു ശക്തമായ മലവെള്ളപാച്ചിലുണ്ടായി.താമരശേരി ചുരത്തില്‍ മണ്ണിടിഞ്ഞും മരം കടപുഴകിവീണും ഗതാഗതം ഏറെ നേരം തടസപ്പെട്ടു.

മറ്റിടങ്ങളിലെല്ലാം ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്. ദുരന്തനിവാരണ സേനയുള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ അതീവ ജാഗ്രതയോടെ സുസജ്ജരായി സന്നിഹിതരായിട്ടുണ്ട്.


കോഴിക്കോട് നഗരത്തിൽ ഹോട്ടലിന്‍റെ മുകളിൽ സ്ഥാപിച്ച ഇരുമ്പ്ഷീറ്റ് മേൽക്കൂരയുടെ ടൺകണക്കിന് ഭാരമുള്ള ഇരുമ്പ് തൂണുകൾ ശക്തമായ കാറ്റിൽ പറിഞ്ഞ് തൊട്ടടുത്ത സ്കൂളിനുമേൽ പതിച്ചു. സ്കൂളിന്‍റെ മേൽക്കൂരയുടെ ഒരുഭാഗം നിശേഷം തകർന്നു.

ഇന്നലെ ജില്ലയിലെ സ്കൂളുകൾക്ക് കളക്ടർ അവധിപ്രഖ്യാപിച്ചിരുന്നതിനാൽ വൻദുരന്തം ഒഴിവായി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.