1850 പോലീസുകാരെ രക്ഷാപ്രവർത്തനങ്ങൾക്കു നിയോഗിച്ചു
1850 പോലീസുകാരെ രക്ഷാപ്രവർത്തനങ്ങൾക്കു നിയോഗിച്ചു
കാലവർഷക്കെടുതികൾ നേരിടുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിനുമായി പോലീസിലെ എല്ലാ വിഭാഗത്തെയും സംസ്ഥാനത്തെന്പാടുമായി നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

ലോക്കൽ പോലീസിനെ കൂടാതെ കേരളാ ആംഡ് പോലീസ് ബറ്റാലിയനുകൾ, സ്പെഷൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള സ്പെഷൽ യൂണിറ്റുകൾ എന്നിവിടങ്ങളിലെ എല്ലാ വിഭാഗത്തിലും പെട്ട പോലീസ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

ഇന്ത്യ റിസർവ് ബറ്റാലിയൻ, റാപ്പിഡ് റെസ്പോണ്‍സ് റെസ്ക്യൂ ഫോഴ്സ്, നാലു റേഞ്ചുകളിലെയും ഡിസാസ്റ്റർ റിലീഫ് ടീം എന്നിവയിൽ നിന്ന് ഉൾപ്പെടെ ദുരിതനിവാരണ മേഖലയിൽ പ്രത്യേക പരിശീലനം നേടിയ 1850 പേരെ വിവിധ ജില്ലകളിൽ അധികമായി വിന്യസിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും ജെസിബികൾ എത്തിക്കാൻ ഏർപ്പാടു ചെയ്തിട്ടുണ്ട്.



പോലീസിന്‍റെ കൈവശമുള്ള ചെറുതും വലുതുമായ എല്ലാത്തരം വാഹനങ്ങളും ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. വാർത്താവിനിമയബന്ധം തകരാറായ സ്ഥലങ്ങളിൽ പോലീസിന്‍റെ വയർലസ് സെറ്റും സാറ്റലൈറ്റ് ഫോണുകളും ഉപയോഗിച്ചു വരുന്നു. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷാസംവിധാനവും കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വിട്ടുനൽകുന്നതിന് പോലീസ് സഹായം ലഭ്യമാക്കും.

സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും മാർഗനിർദ്ദേശം നൽകുന്നതിനുമായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാരുമായി ആശയവിനിമയം നടത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.