Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പെട്ടിമുടിയിലേത് അപ്രതീക്ഷിത പ്രതിഭാസം
അപ്രതീക്ഷിത പ്രകൃതി പ്രതിഭാസമാണ് പെട്ടിമുടി ദുരന്തത്തിനു കാരണമെന്ന് സ്ഥലം സന്ദർശിച്ച് പഠനം നടത്തിയ ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് ബിജു സെബാസ്റ്റ്യൻ. ക്വാറികൾ പ്രവർത്തിക്കുന്നതും പ്രകൃതിയെ ചൂഷണം ചെയ്യുന്നതുമെല്ലാണ് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുന്നതെന്ന ചിലരുടെ വാദത്തിന് അടിസ്ഥാനമില്ല.
ദേവികുളം താലൂക്കിൽ ഒരു ക്വാറി പോലും പ്രവർത്തിക്കുന്നില്ല. മഴയിൽ ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്ന അധിക വെള്ളത്തോടൊപ്പം ഉപരിതല മണ്ണ് നിരങ്ങിനീങ്ങിയാണ് ഉരുൾപൊട്ടലുണ്ടാകുന്നത്. ഇടുക്കി പോലുള്ള ചെരിവു പ്രദേശങ്ങളിൽ ഇത്തരം പ്രതിഭാസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പെട്ടെന്നുണ്ടാകുന്ന അതിതീവ്ര മഴയും ഉരുൾപൊട്ടലിനു കാരണമാകും.
പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ ദിവസം 22 സെന്റീമീറ്റർ മഴ പെയ്തെന്നാണ് കണക്ക്. ഇത്തരം ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കുക അസാധ്യമാണ്. തേയിലച്ചെടികളുടെ വേരുകൾ മണ്ണിനെ ബലവത്തായി നിർത്തുന്നതിനാൽ തേയിലത്തോട്ടങ്ങളിൽ ഉരുൾപൊട്ടൽ സാധ്യത തീർത്തുംകുറവാണ്.
പെട്ടിമുടിയിൽ രണ്ടുകിലോമീറ്റർ അകലെയുള്ള ചോലവനത്തിൽ പൊട്ടിയ ഉരുൾ താഴേക്ക് പതിച്ചാണ് ദുരന്തമുണ്ടായത്. 40 മീറ്റർ വിസ്തൃതിയിലാണ് താഴ്ഭാഗത്ത് ഉരുൾഎത്തിയത്. ഒരു പ്രദേശം കേന്ദ്രീകരിച്ച് ലയങ്ങൾ സ്ഥിതിചെയ്തതും ഇവിടേക്ക് ഉരുൾപൊട്ടി വെള്ളവും കല്ലുംമണ്ണും ചെളിയുമെല്ലാം കുത്തിയൊലിച്ചെത്തിയതുമാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദർശിച്ച് തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് ബിജു സെബാസ്റ്റ്യൻ ജില്ലാ കളക്ടർക്ക് കൈമാറി. തീവ്രമഴയാണ് പെട്ടിമുടി ഉരുൾപൊട്ടലിനു കാരണമെന്ന് സംസ്ഥാനത്തെ ഉരുൾപൊട്ടൽ സംബന്ധിച്ച് പഠിക്കുന്ന കേരള സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫ. ഡോ. കെ.എസ്. സജിൻകുമാർ പറഞ്ഞു. ഈ മാസം രണ്ടുമുതൽ ആറുവരെയുള്ള ദിവസങ്ങളിൽ പെട്ടിമുടി ഭാഗത്ത് 766 മില്ലിമീറ്റർ മഴ പെയ്തതായാണ് കണക്ക്.
ഉരുൾപൊട്ടലിന്റെ തലേ ദിവസം മാത്രം 309 മില്ലിമീറ്റർ മഴ പെയ്തു. ഇത് ഉരുൾപൊട്ടലിനുകാരണമാകും. ചെരിവ് കൂടുതലുള്ള മലയുടെ മുകൾ ഭാഗമാണ് ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം. പെട്ടിമുടിയിലേതുപോലെയുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനത്തിലൂടെ സാധിക്കുമെന്നും ഇദ്ദേഹം പറയുന്നു.
റിമോട്ട് സെൻസിംഗ് വഴി ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ കൃത്യമായി തിരിച്ചറിഞ്ഞ് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാകും. മഴയുടെ അളവ് അറിയാൻ ആവശ്യമായ പ്രദേശങ്ങളിൽ മഴമാപിനികൾ സ്ഥാപിക്കുകയും വേണം. ഓരോ വാർഡുകൾ കേന്ദ്രീകരിച്ച് അപകട സാധ്യത മേഖല കണ്ടെത്തിയാൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ വിദഗ്ധർ പെട്ടിമുടി സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി സർക്കാരിന് കൈമാറും.
ജെയിസ് വാട്ടപ്പിള്ളിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അന്ന് സായ്പിന്റെ സ്വപ്നഭൂമി, ഇന്ന് ശ്മശാന ഭൂമി
ബ്രിട്ടീഷ് അധിനിവേശ കാല
പെട്ടിമുടി: മുഴുവൻ പേരെയും കണ്ടെത്താനുള്ള സാധ്യത മങ്ങുന്നു
പെട്ടിമുടി അപകടത്തിൽ
മഴയ്ക്ക് താത്കാലിക ശമനം; ശനിയാഴ്ച വരെ ജാഗ്രതാ മുന്നറിയിപ്പുകളില്ല
ഒരാഴ്ചയായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്ക്ക് താത്കാ
മണ്മറഞ്ഞത് അതിമനോഹര പ്രദേശം
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരംകൂടി
ഇടുക്കിയിൽ ജലനിരപ്പ് ദിവസവും നാലടി ഉയരുന്നു
ഇടുക്കി അണക്കെട്ടിൽ ദിവസവും നാലടിയോളം ജലനിരപ്പ് ഉയരുന്നു.
പന്പ ഡാം തുറന്നു, ജലനിരപ്പുയർന്നു
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പന്പ ഡാമിന്റെ ഷട്ടറുകൾ ഞായറാഴ്ച തുറന്നു. പൂർണ
നദികൾ കരകവിഞ്ഞു, കോട്ടയം ജില്ലയിൽ ജാഗ്രതാനിർദേശം
മഴ നേരിയ തോതിൽ ശമിച്ചെങ്കിലും മഴക്കെടുതിയിൽ ഇന്നല
കുട്ടനാട് മുങ്ങുന്നു; കൂട്ടപ്പലായനം
തോരാതെ പെയ്യുന്ന മഴയും കിഴക്കൻവെള്ളത്തിന്റെ ശക്തമായ വരവും കുട്ടനാടിനെ മുക്കു
എന്നും ഒരുമിച്ച്... മരണത്തിലും
ദിവസവും രാവിലെ ഒരുമിച്ച് കളിചിരികളു
മുല്ലപ്പെരിയാർ ജലനിരപ്പ് 136.1 അടിയായി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നി
ഇടുക്കിയിൽ ജലനിരപ്പ് 2358.94 അടിയായി
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ മാത്രം 5.64 അടി ഉയർന്നു.നിലവിൽ ജലനിരപ
അതിതീവ്ര മഴ പെയ്യും; ആശങ്കയിൽ കേരളം
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതാ മുന്നറിയ
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയിലേക്ക്
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകുന്നേരത്തോടെ 134.5 അടി പിന്നി
ദേശീയ ദുരന്തപ്രതികരണ സേനയുടെ 12 സംഘങ്ങളെ വിന്യസിച്ചു
കാലവർഷ ഭീഷണി നിലനിൽക്കുന്ന സംസ്ഥാനത്തു പ്രകൃതി ദു
പെട്ടിമുടി ദുരന്തം: മൃതദേഹങ്ങൾ മറവു ചെയ്യുന്നത് ഒരു കുഴിയിൽ
പെട്ടിമുടിയിൽ കണ്ടെടുത്ത മൃതദേഹങ്ങൾ ഒരു കു
മുല്ലപ്പെരിയാറ്റിൽ ജലനിരപ്പ് 130 അടി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ ഏഴോടെ 130 അടിയിലെത്തി. 2
ഇടുക്കിയിൽ നാലടി വെള്ളം കൂടി
ഇടുക്കി അണക്കെട്ടിൽ നാലടി വെള്ളംകൂടി ഉയർന്നു.വ്യാഴാഴ്ച വൈകുന്നേരം ഏഴിന് 2349.1
കോട്ടയവും പത്തനംതിട്ടയും പ്രളയഭീതിയിൽ
വ്യാഴാഴ്ച വൈകുന്നേരം മലയോര മേഖലയിൽ തുടങ്ങി ഇന്നലെ രാവിലെ ജില്
ഇരുട്ടും മഴയും അപകടത്തിന്റെ തീവ്രത കൂട്ടി
രാജമലയിലെ ദുർഘടമായ സാഹചര്യങ്ങൾ രക്ഷാപ്രവർത്തനങ്ങൾ വൈകാനിടയായി. കെഡിഎച
മൂന്നാർ പെട്ടിമുടി ദുരന്തം പുറംലോകമറിഞ്ഞത് ഒരു രാത്രി വൈകി
ഒരുകൂട്ടം തൊഴിലാളി കുടുംബങ്ങളെ ഉരുൾ എടുത്തവിവരം പുറംലോകം അറിഞ്ഞത് ഒരുരാത
ഹൃദയഭേദകം കരിപ്പൂർ
കരളലയിപ്പിക്കുന്ന കാഴ്ചകൾ. പലരും വിങ്ങിപ്പൊട്ടി. രക
പുത്തുമലദുരന്ത വാർഷികത്തലേന്നു പെട്ടിമുടിയിൽ
വയനാട് ജില്ലയിലെ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വാർഷികത്തലേന
കരിപ്പൂരില് വിമാനദുരന്തം
ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്നു തെന്നിമാറി കരിപ്പുർ വിമാനത്താവളത്തിൽ വൻ അപകടം. ദുബായില് ന
മൂന്നാർ പെട്ടിമുടിയിൽ ലയങ്ങൾക്കു മുകളിൽ ഉരുൾ വീണു ; 30 കുടുംബങ്ങൾ ഒലിച്ചുപോയി
മൂന്നാറിനു സമീപം കണ്ണൻദേവൻ കന്പനിയുടെ പെട്ടിമുടിയിലെ തേയിലത്തോട്ടത്തിൽ ഉരുൾപ
Latest News
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
Latest News
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top