ധർമചിന്ത വളർത്തേണ്ട സമയം
ധർമചിന്ത വളർത്തേണ്ട സമയം
മനുഷ്യ മനസിൽ ധർമചിന്ത വളരേണ്ട കാലമാണ് റംസാൻ. തിന്മകളിലേക്കാണ് മനുഷ്യന്‍റെ ആകർഷണം. അതിനാൽ തന്നെ തെറ്റുകൾ അതിലളിതമായാണ് മനുഷ്യൻ ചെയ്ത് കൂട്ടുന്നത്. മദ്യപിക്കുകയും സാന്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും കൊളളയും കൊലയും പിടിച്ചു പറിയും സമൂഹത്തിൽ വ്യാപകമാകുന്നത്, മനുഷ്യൻ ആകർഷിക്കപ്പെടുന്നത് തെറ്റുകളിലേക്കാണ് എന്നതിന്‍റെ തെളിവാണ്. തെറ്റ് ചെയ്യാതിരിക്കലാണ് വിപ്ലവകരമായ തീരുമാനം. അത് ശ്രമകരവുമാണ്. എന്നാൽ വ്രതാനുഷ്ഠാനം ദൈവഹിതമനുസരിച്ച് കുറ്റകൃത്യങ്ങളിൽ നിന്നും മുക്തമായ ജീവിതം നയിക്കാൻ മനുഷ്യനെ പാകപ്പെടുത്തുന്നു.

ഒഴുക്കിനെതിരേ നീന്താൻ എല്ലാവർക്കും കഴിയണമെന്നില്ല. ഒഴുക്കിനെതിരേ നീന്തി കരപറ്റുവാനുളള ഉൗർജം സംഭരിക്കുന്ന ആത്മീയ പ്രക്രിയയുടെ പര്യായമാണ് വ്രതാനുഷ്ഠാനം. ഇവിടെയാണ് മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന, ധർമചിന്ത കൈമുതലാക്കിയ മതവിശ്വാസികളുടെ ബാധ്യത. ജന്തുക്കളെപ്പോലെയല്ല മനുഷ്യനെ കൈകാര്യം ചെയ്യേണ്ടത് എന്നാണ് മതങ്ങൾ പഠിപ്പിക്കുന്നത്; ഇസ്ലാം വിശേഷിച്ചും. ഇസ്ലാം മാനവികതയുടെ മതമാണ്. മനുഷ്യത്വത്തിന്‍റെ സകലമാന മാതൃകകളും ഇസ്ലാമികാധ്യാപനങ്ങളിൽ കാണാം. അത് ഒൗപചാരികമല്ല. യാഥാർഥ്യവും പ്രായോഗികതയും ഉൾക്കൊള്ളുന്നതാണ്.


ഇതര ജന്തുക്കളിൽ നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കുന്ന ഒരു പ്രധാനഘടകം മനുഷ്യബന്ധങ്ങളാണ്. ഭൗതികരായ ചിലർ പറയാറുള്ളതു പോലെ കേവല യാദൃച്ഛികതയല്ല മനുഷ്യജന്മം. മുട്ടത്തോടും പക്ഷിക്കുഞ്ഞും തമ്മിലുള്ള ബന്ധമല്ല അമ്മയും മക്കളും തമ്മിലുള്ളത്. അത് ആജീവനാന്തമാണ്; മരണാനന്തരവും നിലനില്ക്കുന്ന ബന്ധമാണ്. മനുഷ്യന്‍റെ പ്രത്യേകതയും ഉത്തരവാദിത്വവും ഖുർആൻ വിശദീകരിച്ചിട്ടുണ്ട്. മനുഷ്യന്‍റെ പ്രത്യേകതയും ദൗത്യവും വിവരിച്ചിട്ടുണ്ട്.

മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾക്ക് ഇസ്ലാം വളരെയേറെ വില കല്പിക്കുന്നുണ്ട്. വിശുദ്ധ ഖുർആൻ വിലയിരുത്തുന്നു: “അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ കൂട്ടത്തിൽ നിന്നുതന്നെയുള്ള ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവൻ നിങ്ങൾക്ക് മക്കളെയും പേരമക്കളെയും ഉണ്ടാക്കിത്തരികയും വിശിഷ്ട വസ്തുക്കളിൽ നിന്ന് അവൻ നിങ്ങൾക്ക് ഉപജീവനം നല്കുകയും ചെയ്തിരിക്കുന്നു’’(16:72).


പാണക്കാട് സയ്യിദ്
മുനവ്വർ അലി
ശിഹാബ് തങ്ങൾ


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.