Tax
മത/ധർമ സ്ഥാപനങ്ങളുടെ നികുതിനിയമങ്ങളിൽ ചില മാറ്റങ്ങൾ
മത/ധർമ സ്ഥാപനങ്ങളുടെ  നികുതിനിയമങ്ങളിൽ ചില മാറ്റങ്ങൾ
2017 ലെ ഫിനാൻസ് ആക്‌റ്റ് ധർമ സ്ഥാപനങ്ങളുടെയും മതസ്ഥാപനങ്ങളുടെയും നികുതിനിയമങ്ങളിൽ കാതലായ ചില മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ധർമ / മതസ്ഥാപനങ്ങളുടെ നികുതിബാധ്യതയിൽ ഇത് ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്നതാണ്. ചാരിറ്റബിൾ ട്രസ്റ്റുകളുടെയും റിലിജിയസ് ട്രസ്റ്റുകളുടെയും നിയമങ്ങളിൽ വ്യാപകമായി വരുത്തിയ മാറ്റങ്ങളെക്കുറിച്ച്

12 എഎ പ്രകാരം രജിസ്ട്രേഷൻ എടുത്തിട്ടുള്ള ഒരു മത/ധർമസ്ഥാപനത്തിന് കോർപസ് ഡൊണേഷൻ ആയി മറ്റൊരു മത/ധർമസ്ഥാപനം നൽകുന്ന സംഭാവനകൾ ആദായനികുതിനിയമം 11-ാം വകുപ്പനുസരിച്ച് പ്രസ്തുത സ്ഥാപനത്തിന്‍റെ വരുമാനത്തിൽനിന്നുള്ള യൂട്ടിലൈസേഷൻ ആയി കണക്കാക്കത്തില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. കോർപസ് ഡൊണേഷൻ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് ഫണ്ട് ലഭിക്കുന്ന സ്ഥാപനത്തിന്‍റെ കോർപസ് ഫണ്ടിലേക്ക് പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തിനായി നൽകുന്ന സംഭാവനകൾ ആണ്. അത് ലഭിക്കുന്ന സ്ഥാപനത്തിന് വരുമാനം ആയി കണക്കാക്കുവാൻ പാടില്ല, അതുകൊണ്ട് കോർപസ് ഡൊണേഷൻ ലഭിക്കുന്ന സ്ഥാപനത്തിന്‍റെ നികുതി കണക്കാക്കുന്പോൾ ഈ തുകകൾ വരുമാനത്തിൽ ഉൾപ്പെടുത്തില്ല. എന്നാൽ ഇവയിൽനിന്നും പലിശയോ ഡിവിഡൻഡോ ലഭിച്ചാൽ അത് പ്രസ്തുത സ്ഥാപനത്തിന്‍റെ വരുമാനം ആയി നികുതിക്കുവേണ്ടി കണക്കാക്കപ്പെടും. കോർപസ് ഡൊണേഷൻ നല്കുന്ന സ്ഥാപനങ്ങൾ പ്രസ്തുത തുക പ്രത്യേക ലക്ഷ്യത്തോടുകൂടി നല്കുന്നതാണ് എന്ന് വ്യക്തമായ നിർദേശം എഴുതി പണം ലഭിക്കുന്ന സ്ഥാപനത്തിന് നല്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ അവയെ കോർപസ് ഡൊണേഷൻ എന്ന രീതിയിൽ കണക്കാക്കുകയുള്ളൂ.

രണ്ടാമത്തെ മാറ്റം വന്നിരിക്കുന്നത് രജിസ്ട്രേഷൻ സ്റ്റാറ്റസിനെ ബാധിക്കുന്ന രീതിയിലാണ്. 12 എ രജിസ്ട്രേഷൻ എടുക്കുന്ന സമയത്ത് ഇൻകം ടാക്സ് കമ്മീഷണർ മുന്പാകെ ട്രസ്റ്റിന്‍റെ പ്രവർത്തനത്തിന്‍റെ ഒബ്ജക്റ്റുകൾ(ലക്ഷ്യങ്ങൾ) സമർപ്പിക്കേണ്ടതുണ്ട്. അവയിൽ നിന്നും രജിസ്ട്രേഷന് മുന്പുതന്നെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്‍റിന് അസ്വീകാര്യങ്ങളായ എന്തെങ്കിലും ഒബ്ജക്റ്റുകൾ ഉണ്ടെങ്കിൽ അവ മാറ്റിയതിന് ശേഷം മാത്രമാണ് രജിസ്ട്രേഷൻ നല്കുന്നത്. രജിസ്ട്രേഷൻ ലഭിച്ചതിന് ശേഷം ട്രസ്റ്റിന്‍റെ ഓബ്ജക്റ്റ് ക്ലോസുകളിൽ എന്തെങ്കിലും മാറ്റം വരുത്തുകയും അവ രജിസ്ട്രേഷന്‍റെ സമയത്ത് നൽകപ്പെട്ടിട്ടുള്ള ഓബ്ജക്റ്റുകളുമായി ഒത്തുപോവാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങളിൽ മാറ്റങ്ങൾ വരുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഇൻകം ടാക്സ് കമ്മീഷണർ മുന്പാകെ ട്രസ്റ്റിന്‍റെ രജിസ്ട്രേഷന് വേണ്ടി പുതിയ ആപ്ലിക്കേഷൻ സമർപ്പിക്കേണ്ടതാണ്. പഴയ നിയമങ്ങൾ അനുസരിച്ച് ഓബ്ജക്റ്റുകളിൽ മാറ്റങ്ങൾ വരുത്തിയാലും പുതിയ അപേക്ഷ സമർപ്പിക്കേണ്ടതില്ലായിരുന്നു.

അടുത്തതായി ട്രസ്റ്റുകൾ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യേണ്ട സമയത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. മത/ധർമ സ്ഥാപനങ്ങളുടെ ആകെ വരുമാനം നികുതി കൊടുക്കേണ്ട ആവശ്യമില്ലാത്ത വരുമാനത്തെക്കാൾ (വരുമാനം റവന്യു ചെലവുകൾക്കും ക്യാപ്പിറ്റൽ ചെലവുകൾക്കും മുന്പുള്ളത്) മുകളിലാണെങ്കിൽ പ്രസ്തുത സ്ഥാപനം ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടതുണ്ട്. (നിലവിലെ ഒഴിവാക്കപ്പെട്ട തുക 250,000/- രൂപ) പ്രസ്തുത റിട്ടേണുകൾ ആദായനികുതി നിയമം 139 (4എ)യിൽ നിഷ്കർഷിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ തന്നെ ഫയൽ ചെയ്യേണ്ടതുണ്ട്.

നാലാമതായി വന്ന മാറ്റം ആദായ നികുതി നിയമം 56(2) ൽ പത്താമത്തെ ക്ലോസായി നിഷ്കർഷിച്ചിരിക്കുന്നതാണ്. പ്രതിഫലം ഇല്ലാതെ 50000 രൂപയോ അതിൽ കൂടുതൽ രൂപയോ നൽകുകയാണെങ്കിലും അല്ലെങ്കിൽ മുദ്രപത്ര വില 50000/- രൂപയിൽ കൂടുതൽ ഉള്ള സ്വത്ത് പ്രതിഫലം ഇല്ലാതെ നൽകിയാലും അല്ലെങ്കിൽ പ്രതിഫല തുക മുദ്രപത്രവിലയെക്കാൾ 50000 രൂപയോ അതിൽ കൂടുതലോ ഉള്ള രൂപയുടെ കുറവിലാണ് നല്കിയത് എങ്കിലും പ്രസ്തുത തുകകൾ വരുമാനമായി കണക്കാക്കും എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇവ ആദായനികുതി നിയമപ്രകാരം 12 എ രജിസ്ട്രേഷൻ എടുത്തിട്ടുള്ള സ്ഥാപനങ്ങൾക്ക് ലഭിക്കുന്നതും സ്ഥാപനങ്ങൾ നല്കുന്നതുമായ തുകകൾക്ക് ഒഴിവുള്ളതാണ്.

അടുത്തതായി വരുന്ന മാറ്റം കാഷായി പണം സ്വീകരിക്കുന്നതിനുള്ള വിലക്കുകളാണ്. ആദായനികുതി നിയമം 80 ജി അനുസരിച്ച് 2,000 രൂപയിൽ കൂടുതലുള്ള തുക കാഷായി സ്ഥാപനങ്ങൾ സ്വീകരിക്കുവാൻ പാടില്ല. 01-04-2017 ന് മുന്പ് ഇത് 10,000 രൂപയായിരുന്നു.