Tax
Services & Questions
ഒാഫീസ് മേധാവിക്ക് പരിഹരിക്കാം
ഒാഫീസ് മേധാവിക്ക് പരിഹരിക്കാം
സർക്കാർ സ്കൂളിൽ എച്ച്എസ്എ ആയി ജോലി ചെയ്യുന്നു. എന്‍റെ ഇൻക്രിമെന്‍റ് തീയതി ഒരു മാസം മുന്പായിട്ടാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. 2014ലെ ശന്പള പരിഷ്കരണത്തിനുശേഷമാണ് ഇതു സംഭവിച്ചത്. ഈ പിശക് അടുത്ത കാലത്താണ് ശ്രദ്ധയിൽപ്പെട്ടത്. ഏകദേശം രണ്ടു വർഷത്തോളം ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇത് ശരിയാക്കി കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്?
ഗീതാകുമാരി, ചങ്ങനാശേരി

ശന്പള പരിഷ്കരണത്തിനുശേഷം ഇൻക്രിമെന്‍റ് തെറ്റായി ചേർത്തത് ചിലപ്പോൾ സാങ്കേതിക പിഴവുകൊണ്ടാകാം. ഇപ്പോൾ ശ്രദ്ധയിൽപ്പെട്ടതുകൊണ്ട് കൂടുതലായി വാങ്ങിയ ഇൻക്രിമെന്‍റ് കുടിശിക സഹിതം സർക്കാരിൽ തിരിച്ചടച്ചതിനുശേഷം സ്പാർക്കിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുക. ഓഫീസ് മേധാവിക്കുതന്നെ ഇതു പരിഹരിക്കാവുന്നതാണ്. കൂടുതലായി കൈപ്പറ്റിയ തുക തിരിച്ചടച്ച വിവരം സർവീസ് ബുക്കിൽ രേഖപ്പെടുത്തണം. അതുപോലെ ഇൻക്രിമെന്‍റ് ക്രമീകരിച്ച വിവരവും സർവീസ് ബുക്കിൽ രേഖപ്പെടുത്താം.