Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കുട്ടികളുടെ ശവപ്പറന്പായി യെമൻ
Sunday, November 11, 2018 1:40 AM IST
ഡോ. സന്തോഷ് വേരനാനി
ഇന്നത്തെ ലോകത്തു കുട്ടികളുടെ ശവപ്പറന്പ് എന്നറിയപ്പെടുന്ന രാജ്യമേത് എന്ന ചോദ്യം വന്നാൽ കണ്ണുംപൂട്ടി ഉത്തരം പറയാം യെമൻ എന്ന്. നാലാം വർഷത്തിലേക്ക് കടക്കുന്ന യമൻ ആഭ്യന്തര സംഘർഷത്തിന്റെ ഫലമായി അവിടെ ഓരോ പത്തു മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു. 18 ലക്ഷത്തിലധികം കുട്ടികൾ അതീവ ദുരിതങ്ങളിലൂടെ കടന്നുപോകുന്നു. 30000 കുട്ടികളുടെ അവസ്ഥ അതിശോചനീയമാണ്. എപ്പോൾ വേണമെങ്കിലും മരിച്ചുവീണേക്കാം എന്ന സ്ഥിതി.
ഈ അറബി രാജ്യത്തെ നാലുവർഷം തികഞ്ഞ സംഘർഷത്തിൽ ഇതിനകം തന്നെ 50,000 പേർ മരിച്ചിരിക്കാമെന്നാണ് അനൗദ്യോഗിക കണക്ക്. 2014 സെപ്റ്റംബറിൽ ആഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ടയുടൻ വിമത സൈന്യമായ ഹൂതികൾ രാജ്യതലസ്ഥാനമായ സനാ പിടിച്ചെടുത്തിരുന്നു. ഇപ്പോഴും സനായുടെ നിയന്ത്രണം ഷിയാ വിഭാഗക്കാരായ ഹൂതികളുടെ കൈവശം തന്നെയാണ്. ഷിയാലോകത്തെ നേതാവായ ഇറാനാണ് ഹൂതികൾക്ക് ആളും അർഥവും നൽകി പിന്നണിയിലുള്ളതെന്നാണ് യെമൻ ഔദ്യോഗിക സർക്കാരിന്റെ പക്ഷം.
സൗദി അറേബ്യയുടെ ഉറ്റ മിത്രമായിരുന്ന യെമൻ പ്രസിഡന്റ് സുന്നിവിഭാഗക്കാരനായ മൻസൂർ ഗൈദിനെ യമനിലെ രണ്ടാമത്തെ വലിയ നഗരമായ ഏദനിലേക്ക് തള്ളിമാറ്റിയാണ് ഹൂതികൾ തലസ്ഥാനം പിടിച്ചെടുത്തത്. മൻസൂറാകട്ടെ കൊട്ടാരവും ഓഫീസും ഉപേക്ഷിച്ച് ഏദനിൽ കഴിയുകയാണ്. കഴിഞ്ഞ നാലു വർഷമായി സൗദി അറേബ്യയുടെ പിന്തുണയിൽ ഔദ്യോഗികമായി യെമൻ പ്രസിഡന്റ് പദവി മൻസൂർ അലങ്കരിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ മുക്കാൽ പങ്കും ഗവൺമെന്റ് ഇതരരുടെ നിയന്ത്രണത്തിലാണ്.
രാജ്യത്തിന്റെ 36 ശതമാനം പ്രദേശവും നിയന്ത്രിക്കുന്നത് എക്യുഎപി (അൽക്വയ്ദ ഇൻ ദ അറേബ്യൻ പെനിൻസുല ആൻഡ് ഇസ്ലാമിക് സ്റ്റേറ്റ് ) എന്ന ഇസ്ലാമിക തീവ്രവാദ വിഭാഗക്കാരാണ്. ഗവൺമെന്റിനേയും ഹൂതികളെയും എതിർത്തുകൊണ്ട് എക്യുഎപി മറ്റൊരു വശത്തും നിലയുറപ്പിച്ചിരിക്കുന്നത് കാര്യങ്ങൾ ഏറെ സങ്കീർണമാക്കിയിരിക്കുന്നു.
സൗദി അറേബ്യയുമായി ഏറ്റവും കൂടുതൽ നീളം അതിർത്തി പങ്കിടുന്ന രാജ്യമാണ് യെമൻ. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദരിദ്ര രാജ്യവുമാണിത്. നാലു വർഷത്തെ ആഭ്യന്തര സംഘർഷഫലമായി പല നഗരങ്ങളും തകർന്ന് തരിപ്പണമായി. ശരാശരി 130 കുട്ടികളാണ് ഓരോ ദിവസവും അവിടെ കൊല്ലപ്പെടുന്നത് . പിറന്ന മണ്ണിൽനിന്ന് 30 ലക്ഷം ആളുകൾ മാറ്റി എറിയപ്പെട്ടിരിക്കുകയാണ്. അവർ ആഭ്യന്തര അഭയാർഥികളായി കടുത്ത ദുരിതങ്ങളിലൂടെയും പകർച്ചവ്യാധികളിലൂടെയും കടന്നുപോവുന്നു. കോളറ അടക്കമുള്ള പകർച്ചവ്യാധി മൂലം 12 ലക്ഷം ജനങ്ങൾ ദുരിതം അനുഭവിക്കുന്നു.
വിസ്തൃതിയിൽ പശ്ചിമേഷ്യയിലെ രണ്ടാമത്തെ വലിയ രാജ്യമാണ് യെമൻ. രണ്ടു കോടി 83 ലക്ഷം ജനസംഖ്യയുള്ള യെമനിലെ പകുതി ജനങ്ങളും കടുത്ത ദാരിദ്ര്യത്തിലാണിന്ന്. സൗദി അറേബ്യയും ഇറാനും ഭൗമരാഷ്ട്രീയത്തിൽ മേൽക്കൈ നേടുന്നതിനായി അടരാടുന്പോൾ ലക്ഷക്കണക്കിന് യമനികളാണ് കടുത്ത ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുന്നത്.
സൗദിയിലെ എംബിഎസ് രാജകുമാരൻ തികഞ്ഞ വൈരാഗ്യബുദ്ധിയോടെയാണ് ഹൂതികളോടു പെരുമാറുന്നതെന്നു വിമർശകർ പറയുന്നു. യുഎഇയും സൗദിയും കൂടുതൽ സൈന്യത്തെ അയച്ച് ഷിയാകളെ അടിച്ചമർത്തുന്നു എന്നാണ് ഹൂതികളുടെ ആക്ഷേപം. ഇറാനാകട്ടെ മേഖലയിലെ ബലതന്ത്രത്തിൽ പ്രധാനപ്പെട്ട മൂന്നു പശ്ചിമേഷ്യൻ തലസ്ഥാനങ്ങളുടെ നിയന്ത്രണം കൂടി ഏറ്റെടുത്തിരിക്കുകയാണ്- സിറിയൻ തലസ്ഥാനമായ ബാഗ്ദാദ്, ലെബനനിലെ ബെയ്റൂട്ട് എന്നിവയ്ക്കു പിന്നാലെ ഷിയാ യെമൻ തലസ്ഥാനമായ സനായും.
ലെബനനിൽ ഹിസ്ബുല്ല എന്ന ഷിയാ സംഘത്തെ സഹായിക്കുന്നതുപോലെ യെമനിലെ ഹൂതികളെയും ഇറാൻ സഹായിക്കുന്നു എന്നാണ് സൗദിയുടെയും അമേരിക്കയുടെയും ആരോപണം. ഇറാനിൽ നിന്ന് ആയുധങ്ങളുമായി എത്തിയ കപ്പൽ ഹൂതികൾക്ക് യുദ്ധമുഖത്ത് ഏറെ സഹായകമാവുന്നുമുണ്ട്. ചാവുകടലിനോട് മുട്ടിയുള്ള ഹുദൈദ തുറമുഖത്തിന്റെ നിയന്ത്രണം പിടിക്കാനും കടുത്ത പോരാട്ടം നടക്കുകയാണ്. കാരണം യെമനിലേക്കുള്ള ഇറക്കുമതിയുടെ 70 ശതമാനം നടക്കുന്നത് ഹുദൈദ തുറമുഖം വഴിയാണ്. തായിസ് എന്ന മൂന്നാമത്തെ വലിയ നഗരം പിടിക്കാനും കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഈ കൂട്ടക്കുരുതികളെല്ലാം അരങ്ങേറുന്നതു പ്രസിഡന്റ് മൻസൂർ ഗൈദ്, അലി അബ്ദുല്ല സലേഗ് എന്ന മുൻ പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിലാണ് .
ഷിയാം- സുന്നി ലോകത്തെ മേധാവിത്വം സ്ഥാപിക്കാൻ ഇറാനും സൗദി അറേബ്യയും ആളും ആയുധവും കൊടുത്ത് യെമൻ, സിറിയ, ലെബനൻ, ഇറാക്ക് എന്നിവിടങ്ങളിലെല്ലാം സംഘർഷങ്ങൾ അഴിച്ചുവിടുകയാണ് എന്നാണു വിമർശനം. ജനാധിപത്യത്തിൽ തീരെ വിശ്വാസമില്ലാത്ത ഭരണകൂടങ്ങൾ അതിലൂടെ ജനങ്ങളെ വറുതിയുടെയും പട്ടിണിയുടെയും ലോകത്തേക്കു നയിക്കുകയാണ്. എണ്ണപ്പണം കൊണ്ട് മദിക്കുന്ന രണ്ടു വന്പന്മാർ യെമൻ എന്ന പശ്ചിമേഷ്യയിലെ ഏറ്റവും ദരിദ്രരാജ്യത്തെ അക്ഷരാർഥത്തിൽ ശവപ്പറന്പാക്കി മാറ്റിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
Latest News
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
Latest News
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top