കേരള ബിജെപിയുടെ നിലപാടുമാറ്റം: നിഗൂഢതയിൽ പൊതിഞ്ഞ പ്രഹേളിക
Monday, December 3, 2018 1:14 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ

1939-ൽ ഒരു റേഡിയോ പ്രക്ഷേപണത്തിൽ വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞ വാക്കുകൾ ഓർമവരുന്നു: റഷ്യ എന്തു പ്രവർത്തിക്കുമെന്ന് എനിക്കു പ്രവചിക്കാനാവില്ല. ഒരു കടങ്കഥയ്ക്കകത്ത് നിഗൂഢതയിൽ പൊതിഞ്ഞ പ്രഹേളികയാണത്. ഒരുപക്ഷേ അതു തുറക്കാനുള്ള താക്കോലുണ്ടാകാം. ആ താക്കോൽ റഷ്യൻ ദേശീയ താത്പര്യമാണ്.

ബിജെപി കേരളഘടകത്തിന്‍റെ ഇന്നത്തെ അവസ്ഥ കാണുന്പോൾ ഈ വാക്കുകളാണ് ഓർമവരുന്നത്. ശബരിമല വിഷയത്തിൽ ഏതാനും ആഴ്ചകൾക്കിടെ നിലപാട് പലതവണ മാറ്റിയ ബിജെപി കേരള ഘടകത്തിന്‍റെ താത്പര്യം എന്താണെന്നാണു പലർക്കും മനസിലാകാത്തത്. എന്തു താത്പര്യമാണ് അതു പിന്തുടരുന്നത്? ആരാണു ബിജെപി സംസ്ഥാന ഘടകത്തെ നയിക്കുന്നത്?

കേരളത്തിൽ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. അതിൽ പലതും ഉയർത്തുന്നതു പ്രമുഖ പാർട്ടി നേതാക്കൾ തന്നെയാണ്. അതിനു മറ്റാരെയും കുറ്റപ്പെടുത്താനില്ല. പലരുടെയും ചിന്താപഥത്തിനപ്പുറമുള്ള നിലപാടുകളാണ് അവർ സ്വീകരിച്ചത്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചുകൊണ്ടു സുപ്രീംകോടതി വിധി വന്നപ്പോൾ ബിജെപി സംസ്ഥാനനേതാക്കൾ അതിനെ ഹൃദയപൂർവം സ്വാഗതം ചെയ്യുകയായിരുന്നു. കോടതിവിധിയെ പ്രകീർത്തിച്ചുകൊണ്ട് ഒന്നോ രണ്ടോ നേതാക്കൾ ലേഖനം എഴുതുകവരെ ചെയ്തു. എന്നാൽ, ദിവസങ്ങൾക്കകം അവർ നിലപാടു മാറ്റി. കോടതിവിധിയെ എതിർക്കാൻ തുടങ്ങി. ശബരിമല ദർശനത്തിനു വരുന്ന യുവതികളെ തടയുമെന്ന് അവർ പ്രഖ്യാപിച്ചു.

പലപ്പോഴും അക്രമാസക്തമായ സമരം അരങ്ങേറുകയും സംഘപരിവാർ വോളണ്ടിയർമാർ ശബരിമല ക്ഷേത്രപരിസരം കൈയടക്കുകയും ദർശനത്തിനെത്തിയ യുവതികളെ തടയുകയും ചെയ്തു. യുവതികൾ കയറിയാൽ നട അടയ്ക്കണമെന്നു തന്ത്രിക്കു താൻ ഉപദേശം നല്കിയതായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻപിള്ള നടത്തിയ വിവാദ പ്രസ്താവന ഇവിടെ വിശദീകരിക്കുന്നില്ല.

ശബരിമലസമരം കത്തിക്കാളുന്പോൾ എല്ലാവരെയും അന്പരപ്പിക്കുന്ന ഒരു പ്രസ്താവന ശ്രീധരൻപിള്ള നടത്തി. ബിജെപിയുടെ സമരം സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ളതല്ലെന്നും കമ്യൂണിസ്റ്റുകാർക്കെതിരേയുള്ളതാണ് എന്നുമായിരുന്നു സംഘപരിവാറുകാരെ നിരാശപ്പെടുത്തുകയും കമ്യൂണിസ്റ്റുകാരെ സന്തോഷിപ്പിക്കുകയും ചെയ്ത ആ പ്രസ്താവന. ബിജെപി ഇടയ്ക്കുവച്ചു സമരം നിർത്തി ശബരിമലയിൽനിന്നു പിൻവാങ്ങില്ലെന്നു കരുതിയ പരന്പരാഗത വിശ്വാസികളെ അതു നിരാ‍ശപ്പെടുത്തി. പാർട്ടി നേതൃത്വത്തിന്‍റെ നിലപാടിൽ അണികൾക്ക് അമർഷവും വേദനയുമുണ്ടായി. പ്രത്യേകിച്ച്, നിലയ്ക്കലിൽവച്ച് അറസ്റ്റിലായി വിവിധ കേസുകൾ ചുമത്തപ്പെട്ടു ജാമ്യംകിട്ടാതെ ഒരു കോടതിയിൽനിന്നു മറ്റൊന്നിലേക്കു കൊണ്ടുപോകപ്പെട്ടുകൊണ്ടിരിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ വെളിയിലിറക്കാൻ പാർട്ടി നേതൃത്വം ഒന്നും ചെയ്യാത്തതിൽ. ശബരിമലയിലെ ആചാരങ്ങളെ മുറുകെപ്പിടിക്കുന്ന നിരവധി അയ്യപ്പഭക്തർക്കു പ്രതീക്ഷയുടെ പ്രതീകമായി മാറിയ ബിജെപിയുടെ വിശ്വാസ്യത ഗണ്യമായി നഷ്ടപ്പെടുകയും അവരുടെ ജനപിന്തുണയുടെ ഗ്രാഫ് താഴുകയും ചെയ്തു.

പെട്ടെന്നുള്ള മലക്കംമറിച്ചിൽ

ബിജെപിയുടെ പെട്ടെന്നുള്ള മലക്കംമറിച്ചിലിനെപ്പറ്റി പല ഊഹാപോഹങ്ങളുമുണ്ടായി. ശബരിമലയിലെ സമരം അവസാനിപ്പിച്ച് സമരവേദി തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റാനുള്ള തീരുമാനം സിപിഎമ്മുമായുള്ള ഒത്തുതീർപ്പിന്‍റെ ഫലമാണോ എന്നു പലരും സംശയിച്ചു. ഭൂരിപക്ഷസമുദായത്തിന്‍റെ പിന്തുണ ഗണ്യമായി ഇടിഞ്ഞ സിപിഎം ശബരിമലയിലെ സംഘർഷത്തിന് എങ്ങനെയും അയവുവരുത്താൻ പരക്കംപായുകയായിരുന്നു.

പല സിദ്ധാന്തങ്ങൾ പ്രചരിക്കുന്നുണ്ട്. സുപ്രീംകോടതി വിധിക്കെതിരായ സമരത്തിൽനിന്നു പിന്മാറാൻ ബിജെപിയുടെ ഉന്നത നേതൃത്വം ആഗ്രഹിക്കുന്നു എന്നതാണ് അതിലൊന്ന്. തലാക്കിനെതിരായ നിലപാടിന്‍റെ പേരിലും മുംബൈയിലെ ഹാജി അലി മോസ്കിലും ഷാനി സിംഗതപുർ ക്ഷേത്രത്തിലും മറ്റും സ്ത്രീകൾക്കു പ്രവേശനം അനുവദിക്കുന്നതിന് അനുകൂലമായ നിലപാട് എടുത്തതിന്‍റെ പേരിലും സ്ത്രീകൾക്ക് ബിജെപിയോടുള്ള അനുഭാവം വർധിച്ചിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളോട് അനുഭാവം പുലർത്തുന്നതായിരുന്നു പാർട്ടി നേതൃത്വത്തിന്‍റെ നിലപാട്.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച കോടതിവിധിക്കെതിരേ നിൽക്കുന്നതു പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അതിന്‍റെ പ്രത്യാഘാതം ഉണ്ടാവുകയും ചെയ്യും. ചെറിയ തോതിൽ വോട്ട് നഷ്ടപ്പെടുന്നതുപോലും തെരഞ്ഞെടുപ്പുഫലത്തെ ബാധിക്കും.

ശബരിമലയിൽ യുവതികളുടെ പ്രവേശനം തടഞ്ഞുകൊണ്ട് ഓർഡിനൻസ് ഇറക്കുന്ന വിഷയവും അതുപോലെയാണ്. സംഘപരിവാറിലെ ഒരു വിഭാഗം നേതാക്കൾ അത്തരമൊരു ഓർഡിനൻസിന് എതിരാണ്. അതുകൊണ്ട് ശബരിമലയിലെ പ്രക്ഷോഭത്തിൽനിന്നു മാറി ഒരു രാഷ്‌ട്രീയപോരാട്ടത്തിലേക്കു നീങ്ങുന്നതാണു പാർട്ടിക്കു മെച്ചമെന്ന് അവർ കരുതുന്നു. അതേസമയം, രാമജന്മഭൂമി പ്രശ്നത്തോടുള്ള സമീപനം ഈ പാർട്ടിയിൽ വ്യത്യസ്തമാണ്. അക്കാര്യത്തിൽ ഓർഡിനൻസ് ഇറക്കുന്നതിന് അനുകൂലമാണു പാർട്ടി. ശബരിമലയിലെ പ്രക്ഷോഭത്തിൽനിന്നു പാർട്ടി പിൻമാറിയാൽ പിന്നെ ഓർഡിനൻസ് ഇറക്കണമെന്ന് അനുഭാവികളോ ഭക്തരോ പാർട്ടിയോടു പറയില്ലല്ലോ.


മറ്റൊരു കാരണം ചൂണ്ടിക്കാണിക്കുന്നത്, ശബരിമലയിലെ മേൽനോട്ടത്തിനായി കേരള ഹൈക്കോടതി ഒരു മൂന്നംഗ സമിതിയെ നിയമിച്ചതോടെ അവിടെ രാഷ്‌ട്രീയ ഇടപെടലിനുള്ള സാധ്യത മിക്കവാറും ഇല്ലാതായി എന്നതാണ്. ഇത്തരമൊരു സാഹചര്യത്തിൽ അവിടെ സമരം തുടരുന്നത് വിജയിപ്പിക്കാൻ ബുദ്ധിമുട്ടും. ഇതിനെല്ലാം പുറമേ ഏതാനും ആക്ടിവിസ്റ്റുകളും പബ്ലിസിറ്റി ആഗ്രഹിച്ചുവന്ന ചിലരുമല്ലാതെ ശബരിമലയിലേക്കു സ്ത്രീകളുടെ ഒഴുക്ക് ഉണ്ടായിട്ടില്ല എന്ന വസ്തുതയുമുണ്ട്. ഈയവസ്ഥയിൽ ജനുവരി 20 വരെ സമരം തുടർന്നുകൊണ്ടുപോവുക ഒട്ടും എളുപ്പമല്ല.

സുരക്ഷയൊരുക്കുക പ്രശ്നം

ഇതിൽ നിർണായകഘടകം ഏതായിരുന്നാലും, പ്രശ്നപരിഹാരത്തിനു സിപിഎമ്മിന്‍റെയും ബിജെപിയുടെയും വിവിധ തലങ്ങളിലുള്ള നേതാക്കൾ തമ്മിൽ സന്പർക്കത്തിലായിരുന്നു. ശബരിമലയിലെ മൂന്നു സ്ഥലങ്ങളിൽ ഇത്ര കനത്തതോതിൽ തുടർന്നും സുരക്ഷയൊരുക്കുക കേരള പോലീസിനെ സംബന്ധിച്ചിടത്തോളം പ്രായോഗികമായി അസാധ്യമാണ്. ഭീമമാണ് അതിനു വേണ്ടിവരുന്ന ചെലവ് . ശബരിമല ദർശനത്തിനുവരുന്ന ഭക്തരുടെ എണ്ണത്തിലുണ്ടായ വൻ ഇടിവ് സർക്കാരിന്‍റെ വരുമാനത്തെ മാത്രമല്ല ബാധിച്ചത്. കച്ചവടക്കാർക്കും ഹോട്ടലുകൾക്കും ഗതാഗതമേഖലയ്ക്കുമെല്ലാം അതിന്‍റെ നഷ്ടമുണ്ടായി.

അതുപോലെ മറ്റ് ആരാധനാലയങ്ങളോടുള്ളതിൽനിന്നു വ്യത്യസ്തമായ സമീപനം ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ചത് ഇടതുപക്ഷത്തിനു ഭൂരിപക്ഷസമുദായത്തിൽനിന്നുള്ള പിന്തുണയിൽ ചോർച്ചയുണ്ടാക്കി. ഇടതുമുന്നണിയിൽപോലും വ്യത്യസ്ത അഭിപ്രായമുണ്ടായി. സിപിഎം കടുത്ത നിലപാടാണ് സ്വീകരിച്ചതെന്നും ഏറ്റുമുട്ടൽ ഒഴിവാക്കാമായിരുന്നെന്നുമായിരുന്നു ഇടതുമുന്നണിയിലെ മറ്റു ചില ഘടകകക്ഷികളുടെ നിലപാട്.

ശബരിമലയിൽ പ്രക്ഷോഭം തുടങ്ങിതയും പിൻവലിച്ചതും ബിജെപിയെ സുഖകരമല്ലാത്ത ഒരു സ്ഥിതിവിശേഷത്തിലാണ് എത്തിച്ചത്. ഹിന്ദു പാരന്പര്യങ്ങളോടും ആചാരങ്ങളോടും പാർട്ടിക്കുള്ള പ്രതിജ്ഞാബദ്ധത തന്നെ ചോദ്യം ചെയ്യപ്പെട്ടു. അവരുടെ വിശ്വാസ്യതയ്ക്കു കാര്യമായ കോട്ടം തട്ടുകയും രാഷ്‌ട്രീയനേട്ടം ഗണ്യമായി നഷ്ടപ്പെടുകയും ചെയ്തു. അതിനേക്കാൾ കഷ്ടം പാർട്ടിക്കുള്ളിൽ ജാതിയടിസ്ഥാനത്തിൽപോലും കടുത്ത ഭിന്നതകളുണ്ടായി എന്നതാണ്. ബിജെപി സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലായി.

ശബരിമലവിഷയം ബിജെപി സംസ്ഥാനഘടകം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നതു സംസ്ഥാനതലത്തിൽ സിപിഎം നേതൃത്വവുമായും കേന്ദ്രതലത്തിൽ സംഘപരിവാർ നേതൃത്വവുമായും എങ്ങനെയാണു ധാരണ ഉണ്ടാക്കിയിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. വിഷയത്തോട് യാതൊരു പ്രതിജ്ഞാബദ്ധതയുമില്ലാതെയും ശരിയായ ഒരുക്കമില്ലാതെയും ഇങ്ങനെയൊരു സമരം തുടങ്ങിയതിന്‍റെ യുക്തിയാണ് എല്ലാവരും ചോദ്യം ചെയ്യുന്നതും താഴേത്തട്ടിൽ ചർച്ച ചെയ്യപ്പെടുന്നതും. തിരുവനന്തപുരത്തു നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ള സമരവുമായി പാർട്ടി ഏതു വിധത്തിലാണു മുന്നോട്ടുപോവുകയെന്ന് ആർക്കുമറിയില്ല. ആ സമരത്തിന്‍റെ മുഖ്യലക്ഷ്യമെന്താണെന്നും വിശദീകരിക്കപ്പെട്ടിട്ടില്ല. പൊതുജനത്തിന്‍റെ ഇടയിലും പാർട്ടി അംഗങ്ങൾക്കിടയിലും നേതൃത്വത്തിന്‍റെ മുഖം നഷ്ടമായി എന്നുമാത്രം വ്യക്തമാണ്.

ശബരിമല പ്രക്ഷോഭത്തിന്‍റെ ലക്ഷ്യമെന്തായിരുന്നുവെന്നും അതു പിൻവലിക്കാനും തിരുവനന്തപുരത്തു പുതിയ പ്രക്ഷോഭം തുടങ്ങാനുമുള്ള കാരണം എന്തായിരുന്നുവെന്നും വിശദീകരിക്കാൻ ചർച്ചിലിന്‍റെ ആ പ്രസിദ്ധവാചകം കൊണ്ടേ കഴിയൂ: ഒരു കടങ്കഥയ്ക്കുള്ളിലെ നിഗൂഢതയിൽ പൊതിഞ്ഞ പ്രഹേളിക.

സിപിഎമ്മിനെ സംബന്ധിച്ചും സ്ഥിതിഗതികൾ ആശ്വാസകരമല്ല. ഈ വിഷയം കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു എന്നതിനാൽ പാര്‌ട്ടിക്ക് ഒരുപാടു വിശദീകരണം നൽകേണ്ടിവരും. ആരാധനാലയങ്ങളോടുള്ള നിലപാടുകളിലെ വൈരുധ്യം പാർട്ടിയുടെ വിശ്വാസ്യതയെ ബാധിക്കും. അയ്യപ്പഭക്തരോടു പോലീസ് കാട്ടിയ അവഹേളനത്തിനും അതിക്രമങ്ങൾക്കും പാർട്ടി വിശദീകരണം നല്കേണ്ടിവരും.ശബരിമല ജനുവരിവരെ ഭക്തജനങ്ങൾക്കായി വിട്ടുകിട്ടുമെന്ന് ഇനി പ്രതീക്ഷിക്കാം. ദൃശ്യമാധ്യമങ്ങൾക്കായിരിക്കും അതിന്‍റെ വലിയ നഷ്ടം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.