Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നവോത്ഥാനത്തിന്റെ ദീപിക
Monday, December 24, 2018 11:17 PM IST
കേരളത്തിന്റെ നവോത്ഥാനവുമായി ദീപികയ്ക്കുള്ള ബന്ധം അനന്യമായ ഒന്നാണ്. നവോത്ഥാനത്തിന്റെ മാറ്റങ്ങൾ രേഖപ്പെടുത്താൻ മാത്രമുള്ള മാധ്യമമായിരുന്നില്ല ദീപിക. നവോത്ഥാനമൂല്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ഒരു മാധ്യമമാണു ദീപിക. ഇതുമായി ബന്ധപ്പെട്ട സാമൂഹിക-രാഷ്ട്രീയ പരിവർത്തനങ്ങളിൽ തീക്ഷ്ണമതിയായി നിന്നുപൊരുതിയ ചരിത്രമാണു ദീപികയുടേത്.
132 വർഷത്തെ ചരിത്രത്തിനു സാക്ഷിയാകാനും പലപ്പോഴും ചരിത്രരചനയുടെ കർതൃത്വം വഹിക്കാനും ദീപികയ്ക്കു കഴിഞ്ഞു.
ദീപികയ്ക്കു മുൻപ് തുടങ്ങിയ ഒട്ടനവധി പ്രസിദ്ധീകരണങ്ങളിൽ ഒന്നിനുപോലും ആ ഭാഗ്യം സിദ്ധിച്ചില്ല. പിന്നീടു തുടങ്ങിയവയിൽപോലും വളരെ ചുരുക്കം മാത്രമേ ഇന്നു നിലനിൽക്കുന്നുള്ളൂ.
കേരളത്തിലെ, പ്രത്യേകിച്ചും തിരുവിതാംകൂർ-കൊച്ചിയിലെ, സാമൂഹിക പരിഷ്കരണത്തിൽ ദീപിക നിർണായക പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ട്രീയബോധവും ജനാധിപത്യചിന്തയും വളർത്തുന്നതിനും ദീപിക മുൻപന്തിയിൽ ഉണ്ടായിരുന്നു.
അയിത്തം മുതലായ അനാചാരങ്ങൾക്കെതിരേ സമൂഹമനഃസാക്ഷിയെ ഉണർത്താൻ ദീപിക തുടക്കം മുതലേ ശ്രമിച്ചു. ചന്തയിൽ കയറിനടന്ന പുലയരെ ആക്രമിച്ച സംഭവത്തെപ്പറ്റി 1887 സെപ്റ്റംബർ ഒന്നിനു ദീപിക എഴുതിയതു ശ്രദ്ധിക്കുക. ""എല്ലാ പബ്ലിക് റോഡുകളിലും അന്പലം, കൊട്ടാരം മുതലായ സ്ഥലങ്ങൾക്ക് അരികെ അല്ലാതുള്ള കച്ചേരികളിലും പുലയർക്കു സ്വതന്ത്ര്യമായി സഞ്ചരിക്കാം എന്ന വിളംബരം പ്രസിദ്ധപ്പെടുത്തിയിരിക്കെ ഈ വിധം ഉണ്ടാവാൻ സംഗതി വളരെ അതിശയിക്കത്തക്കതായിരിക്കുന്നു... ഹിന്ദുജാതിക്കാരായ പുലയർ മുതലായവർക്ക് പബ്ലിക് റോഡുകൾ, കച്ചേരികൾ മുതലായവയിൽ പ്രവേശിക്കാമെന്ന ഒരു ഏർപ്പാടുണ്ടായതിനെ ഈമേൽ പ്രസ്താവിച്ച സംഗതിയിൽ അഗണ്യമായിരിക്കുന്നത് നമ്മുടെ ധർമരാജ്യത്തിന്റെ മഹിമയ്ക്ക് ഒരു ന്യൂനതയായി ഭവിച്ചിരിക്കുന്നതിൽ സംശയമുണ്ടോ?''.
1892 മാർച്ച് 15-നു പത്രം വീണ്ടുമെഴുതി. ""പുലയർ എന്നു പറയുന്ന ജാതിക്കാരെ ചില ഉയർന്ന ജാതിക്കാർ നാൽക്കാലികളെപ്പോലെ മാത്രം വിചാരിച്ചു വരികയും അവരെക്കൊണ്ടു രാപകൽ വലിയ അധ്വാനങ്ങൾ ചെയ്യിച്ച് അഷ്ടിക്കുമാത്രം കഷ്ടിച്ചു കൊടുക്കുകയും ബഹുജനങ്ങൾ ഗതാഗതം ചെയ്യുന്ന പബ്ലിക് സ്ഥലങ്ങളിൽ സഞ്ചരിക്കുന്നതിനു വിരോധിക്കുകയും ചെയ്യുന്ന ഓരോ സംഗതികൾ ആലോചിച്ചു നോക്കിയാൽ ഈ സാധുക്കളുടെമേൽ ആർദ്രബുദ്ധി തോന്നാത്തവർ കേവലം നിർദയന്മാരും സമസൃഷ്ടികളുടെമേൽ സന്തോഷം ഇല്ലാത്തവരുമാണ്''.
സ്ത്രീവിദ്യാഭ്യാസം, താഴ്ന്ന ജാതിക്കാരുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ 19-ാം നൂറ്റാണ്ടിൽത്തന്നെ ദീപിക നിരവധി തവണ മുഖപ്രസംഗങ്ങൾ എഴുതി ജനങ്ങളുടെയും സർക്കാരിന്റെയും സമീപനം മാറ്റാൻ ശ്രമിച്ചുപോന്നു.
ഡോ. പൽപ്പുവിനു തിരുവിതാംകൂറിൽ റെസിഡൻസി അപ്പോത്തിക്കരി (ഡോക്ടർ) ആയി നിയമനം ലഭിച്ചപ്പോൾ അതിനെ ശ്ലാഘിച്ച് ഈഴവരുടെ അശുദ്ധി തിരുവിതാംകൂറിൽ കുറഞ്ഞുതുടങ്ങി എന്ന ശീർഷകത്തിൽ ദീപിക മുഖപ്രസംഗം എഴുതി (1895 സെപ്റ്റംബർ 10).
വൈക്കത്ത് ക്ഷേത്രപരിസരത്തെ റോഡിൽകൂടി അവർണ ഹിന്ദുക്കൾക്കു സഞ്ചാരസ്വാതന്ത്ര്യം ലഭിക്കാനായി നടത്തിയ സത്യഗ്രഹസമരത്തിന്റെ തുടക്കത്തിൽ വിവിധ നേതാക്കളെ അറസ്റ്റ് ചെയ്തതിനെപ്പറ്റി ദീപിക എഴുതി. ""പട്ടിക്കും പശുവിനും പൂച്ചയ്ക്കുപോലും നിർബാധം സഞ്ചരിക്കാവുന്ന ഒരു റോഡിൽകൂടി നടക്കാൻ ശ്രമിച്ചതായിരുന്നു ഇവരുടെ പേരിലുള്ള ഏറ്റവും വലിയ അപരാധം. പൊതുജനങ്ങളുടെ പണംകൊണ്ടു നടത്തപ്പെടുന്ന പബ്ലിക് റോഡുകളിൽകൂടി നടക്കാനുള്ള പൗരാവകാശത്തെ ഉപയോഗിച്ചതാണത്രെ മഹാപരാധം. പരിഷ്കൃതമായ ഒരു ഗവൺമെന്റിനും ഇങ്ങനെയൊരു അപനയം പ്രവർത്തിക്കാൻ ഇക്കാലത്തു ധൈര്യമുണ്ടാകുന്നതല്ലെന്നും ഈ പ്രവൃത്തിമൂലം തിരുവിതാംകൂർ രാജ്യത്തിനു സംഭവിച്ചിരിക്കുന്ന ദുർയശസ് എളുപ്പത്തിൽ തീരുന്നതല്ലെന്നും മാത്രമേ ഞങ്ങൾ പറയുന്നുള്ളൂ'' (1924 ഏപ്രിൽ 10).
സ്മാർത്തവിചാരം പോലുള്ള വിഷയങ്ങളിലും കാലത്തിനു മുന്നോടിയായുള്ള നിലപാട് ദീപിക സ്വീകരിച്ചിരുന്നു. 1907-ൽ കോട്ടയത്തു നടന്ന ഒരു സ്മാർത്തവിചാരണത്തെ അതു നടക്കുന്നതിനു മുന്‍പും (1907-ഏപ്രിൽ 9) പിന്‍പും (1907 ജൂൺ നാല്) ദീപിക നിശിതമായി വിമർശിച്ചു.
തിരുവിതാംകൂറിലും കൊച്ചിയിലും ജനാധിപത്യബോധം വളർത്താനും ഭരണത്തിൽ ജനപ്രാതിനിധ്യം ഉറപ്പാക്കാനും ദീപിക ഏറെ പ്രയത്നിച്ചു.
നിയമനിർമാണസഭകളിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ലഭിക്കാനും ഉത്തരവാദഭരണം വരുവാനും മൂന്നു ദശകത്തിലേറെ നീണ്ട പോരാട്ടങ്ങളുടെ മുൻപന്തിയിലും ദീപിക ഉണ്ടായിരുന്നു. പൗരസമത്വവാദം മുതൽ നിവർത്തനപ്രക്ഷോഭംവരെയുള്ള ആ പോരാട്ടങ്ങളിൽ എന്നും ഭരണകൂടങ്ങളുടെ കണ്ണിലെ കരടുമായിരുന്നു ദീപിക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
Latest News
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top