പരീക്ഷക്കാലമായി; റിവിഷൻ പ്രധാന പഠനചര്യയാക്കാം
Wednesday, March 6, 2019 12:36 AM IST
പഠനം കഴിഞ്ഞ് വർഷാന്ത പരീക്ഷകളിലേക്കു പ്രവേശിച്ചിരിക്കുകയാണു വിദ്യാർഥികൾ. പഠിച്ചതു നന്നായി ഓർത്തെടുത്ത് പരീക്ഷാപേപ്പറിൽ പ്രതിഫലിപ്പിക്കാനുള്ള ശ്രമങ്ങളിലാണവർ. ഒരുക്കമാണു വിജയത്തിലേക്കുള്ള താക്കോലെന്ന് അലക്സാണ്ടർ ഗ്രഹാംബെൽ പറയുന്നു. നന്നായി ഒരുങ്ങിയാൽ നല്ല റിസൾട്ട് സന്പാദിക്കാൻ കഴിയും. പരീക്ഷക്കാലത്തെ ഏറ്റവും പ്രധാന പഠനചര്യ റിവിഷനാകണം.

ഏറ്റവും സാധാരണവും ഫലപ്രദവുമായ പഠനമാർഗം ആവർത്തനമാണ്. ഹ്രസ്വകാല ഓർമയിൽ നിന്നു ദീർഘകാല ഓർമയിലേക്കു പഠിച്ചവയെ കൊണ്ടുപോകാൻ റിവിഷൻ സഹായിക്കും. ആവർത്തിച്ച് ഉറക്കെ വായിച്ചാൽ അത് ഓർമയിൽ അടിയുറയ്ക്കും. തലച്ചോറിലെ ന്യൂറൽ പാത്‌വേകൾ എന്ന പഠിച്ച കാര്യത്തിലേക്കുള്ള വഴികൾ, കൂടുതൽ തെളിഞ്ഞുവരുന്നത് ആവർത്തനങ്ങളിലൂടെയാണ്. ആവർത്തനമാണ് ഓർമയുടെ ശാസ്ത്രം.

പുതിയ ആശയങ്ങളെ ശേഖരിക്കാനും അവയെ നിലനിർത്താനും ആവശ്യമനുസരിച്ച് ഉപയോഗിക്കാനുമുള്ള മനസിന്‍റെ കഴിവിനെയാണ് ഓർമശക്തി എന്നു പറയുന്നത്. ഓർമയ്ക്കു മൂന്നു തലമുണ്ട്. 1. Sensory memory (അല്പസമയം നിലനിൽക്കുന്ന ഓർമശക്തി, 2. Short term memory (കുറച്ചുനാൾ മാത്രം നിലനിൽക്കുന്ന ഓർമ), 3. Long term memory (എന്നും നിലനിൽക്കുന്ന ഓർമ) പഠിച്ചാൽ അല്പസമയം മാത്രം സെൻസറി മെമ്മറിയിൽ നിൽക്കും. ആവർത്തിച്ചാൽ ഹ്രസ്വകാല മെമ്മറിയിൽ പ്രവേശിക്കും. കൂടുതൽ ആവർത്തിച്ചുള്ള പഠനം വഴിയാണ് ലോംഗ് ടേം മെമ്മറിയിലേക്കു കാര്യങ്ങളെ എത്തിക്കാൻ കഴിയുക. ആവർത്തിച്ചുള്ള പഠനം ഓർമശക്തി വർധിപ്പിക്കും.

മറവി പലരുടെയും ഒരു പ്രശ്നമാണ്. മറവിയെ മറികടക്കാൻ മാർഗങ്ങളുണ്ട്. 1. പഠിച്ച കാര്യം കൂടെക്കൂടെ ഓർമിക്കുക, 2. ശ്രദ്ധയോടും ഏകാഗ്രതയോടുംകൂടി പഠിക്കുക, 3. സ്വന്തം ഓർമശക്തിയിൽ വിശ്വസിക്കുക, 4. അർഥമറിഞ്ഞു പഠിക്കുക, 5. മുന്നറിവുമായി ബന്ധിപ്പിച്ച് പഠിക്കുക, 6. പഠിച്ചവ വീണ്ടും കൂടുതൽ പഠിക്കുക, 7. പഠിച്ചവ സ്വന്തം വാക്കുകളിൽ പറഞ്ഞു നോക്കുക, 8. പഠിച്ച പാഠം 24 മണിക്കൂറിനുള്ളിൽ റിവൈസ് ചെയ്യുക, 9. യുക്തിപൂർവം പഠിക്കുക, 10. പോയിന്‍റുകൾ മനസിലുറപ്പിക്കുക, 11. ആസ്വദിച്ച് പഠിച്ചാൽ മറക്കില്ല, 12. ചെയ്തു പഠിക്കുക.


ഈ മാർഗങ്ങളെല്ലാം മറവിയെ തരണം ചെയ്യാൻ സഹായകമാണ്. പഠിച്ചിട്ടും ഓർമയിൽ നിൽക്കാത്ത സൂത്രവാക്യങ്ങൾ, തത്വങ്ങൾ, ഉദ്ധരണികൾ, ഫോർമുല, വർഷം, പേര് തുടങ്ങിയവ ചെറിയ കാർഡുകളിൽ എഴുതി സൂക്ഷിക്കുക. അവ ഇടയ്ക്ക് മറിച്ചു നോക്കിയാൽ ഓർമയിൽ കൊണ്ടുവരാനാകും.

നമ്മുടെ ഉപബോധ മനസ് ശക്തനും മിടുക്കനുമാണ്. ബോധമനസിനേക്കാൾ 5000 മടങ്ങ് ശക്തി ഉപബോധമനസിനുണ്ട്. ഉറങ്ങുന്നതിനുമുന്പുള്ള നമ്മുടെ ചിന്തകളെ ഉപബോധ മനസ് ഏറ്റെടുക്കുകയും അതിനുമേൽ ജോലി ചെയ്യുകയും ചെയ്യും. ഉറങ്ങാൻ കിടക്കുന്പോൾ പഠിച്ച കാര്യങ്ങൾ ഓർത്തു കിടന്നാൽ ലോംഗ് ടേം മെമ്മറിയിൽ ഉപബോധ മനസ് അവ അടുക്കിവയ്ക്കും. പിന്നെ ഓർത്തെടുക്കാൻ എളുപ്പമായിരിക്കും. പ്രയാസമുള്ള, കഠിന പാഠങ്ങളും ഉറങ്ങുന്നതിനു മുന്പ് പഠിക്കുക. രാവിലെ ഉണരുന്പോൾ തലേദിവസം രാത്രി ആവർത്തിച്ചവ ഓർത്തു നോക്കുക. അത് കൃത്യമായി തെളിഞ്ഞുവരും. ഉപബോധ മനസിന്‍റെ കഴിവാണത്.

സ്ഥലകാല പരിധികൾക്കപ്പുറത്ത് എന്തും സാധ്യമാക്കാനുള്ള ശേഷി ഉപബോധമനസിനുണ്ട്. ഈ വർഷത്തെ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നതവിജയം കരസ്ഥമാക്കുമെന്ന് ഉറച്ചു വിശ്വസിക്കുക. വിജയം നേടിയതും ഫോട്ടോ പത്രത്തിൽ വരുന്നതും അനുമോദനങ്ങൾ ഏറ്റുവാങ്ങുന്നതും ഭാവനയിൽ സങ്കല്പിച്ച് അനുഭവിക്കുക. മനസ് ഒരു വലിയ ഊർജ സ്രോതസാണ്. ലക്ഷ്യം മനസ് സാധിച്ചുതരും.

ചാർളി പോൾ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.