രക്ത മൂലകോശദാനത്തിന് മ‌ടികാണിക്കരുതേ...
Monday, February 27, 2023 4:10 AM IST
രക്താർബുദം പോലുള്ള നൂറിലധികം മാരക രക്തജന്യ രോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷയാണ് രക്തമൂലകോശം മാറ്റിവെയ്ക്കൽ. രക്തദാനം പോലെതന്നെ വളരെ എളുപ്പവും സുരക്ഷിതവുമാണ് രക്തമൂലകോശദാനവും. രക്തമൂലകോശദാനത്തിനു ജനിതക സാമ്യം ആവശ്യമാണ്. കുടുംബത്തിൽനിന്നോ സഹോദരങ്ങളിൽനിന്നോ ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത 25 ശതമാനം മാത്രമാണ്. ഇതുകാരണം കുടുംബത്തിനു പുറത്തുനിന്ന് ഒരു ദാതാവിനെ അന്വേഷിക്കേണ്ടി വരുന്നു. ഇതിന്‍റെ സാധ്യത പതിനായിരത്തിൽ ഒന്നു മുതൽ ഇരുപത് ലക്ഷത്തിൽ ഒന്നു വരെയാണ്. അതായത് യോജിച്ച രക്തമൂലകോശത്തിനായി ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും. വംശീയത, പാരമ്പര്യം, സംസ്കാരം എന്നിവയ്ക്ക് ഇവിടെ പ്രാധാന്യമുണ്ട്. ഇന്ത്യയിലുള്ള ഒരാൾക്ക് ഇവിടെനിന്നു മാത്രമേ ജനിതക സാമ്യമുള്ള രക്തമൂലകോശം കിട്ടാനിടയുള്ളൂ എന്നുചുരുക്കം.

എന്താണ് രക്ത മൂലകോശം

അടിസ്ഥാന കോശ രൂപമാണ് മൂലകോശത്തിന്‍റേത്. ഇവയെ ക്രമവിഭജനം നടത്തി പുതിയ കോശങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കും. നശിച്ചുപോകുന്ന ശരീര കോശങ്ങളെ പുനർ നിർമിക്കുന്നത് മൂല കോശങ്ങളാണ്. രക്തദാനം പോലെതന്നെ വളരെ ലളിതമായ ഒരു രീതിയാണ് രക്തമൂല കോശദാനം എന്നത്. ദാനം നൽകുന്ന രക്തത്തിൽനിന്ന് വ്യക്തിയുടെ സ്റ്റെം സെൽ വേർതിരിച്ച് എടുക്കും. ദാതാവിന്‍റെ ശരീരത്തിൽ നിന്നെടുക്കുന്ന രക്തം മൂലകോശങ്ങൾ വേർതിരിച്ച ശേഷം തിരികെ നൽകുകയും ചെയ്യും. രക്തത്തിലൂടെയോ മജ്ജയിലൂടെയോ ഉള്ള മൂലകേശ ദാനത്തിനു ശേഷം ദാതാവിന്‍റെ ശരീരത്തിൽ അവ വളരെ വേഗം തന്നെ പുനർ നിർമ്മിക്കപ്പെടും.

എങ്ങനെ ഡോണർ ആകാം

രക്ത മൂലകോശ ദാനം ചെയ്യാൻ തയാറായിട്ടുള്ളവർ ആദ്യം ചെയ്യേണ്ടത് ഈ പ്രക്രിയയെ കുറിച്ചുള്ള ശരിയായ അവബോധം ഉണ്ടാവുക എന്നതാണ്. ഇതിനായി രക്ത മൂലകോശദാതാക്കളുടെ അംഗീകൃത രജിസ്ട്രികളായ ദാത്രി, ഡികെഎംഎസ്ബിഎംഎസ്ടി എന്നീ സംഘടനകളുമായോ അവയുടെ പ്രവർത്തകരുമായോ വെബ്സൈറ്റുകളിലൂടെയോ (https://datri.org, www.dkms-bmst.org) കൃത്യമായ ധാരണയുണ്ടാക്കണം. സമ്മതപത്രം നൽകിയതിനു ശേഷം ഓരോ വ്യക്തിയുടെയും ഹ്യൂമൻ ലൂക്കോസൈറ്റ് ആന്‍റിജൻ (എച്ച്എൽഎ) അറിയുന്നതിനായുള്ള സാംപിളുകൾ ശേഖരിക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഈ സാംപിളുകൾ ലാബുകളിൽ നൽകി എച്ച്എൽഎ കണ്ടെത്തി ഡാറ്റാബേസിൽ സൂക്ഷിക്കും. ഈ നടപടിക്രമങ്ങളിലൂടെ ഒരു വ്യക്തി രക്ത മൂലകോശദാനത്തിന് തയാറായ ദാതാവാകും. എച്ച്എൽഎ അറിയാൻ 8 മുതൽ 10 ആഴ്ച വരെ വേണം. അതിനാൽ രക്തമൂലകോശം ആവശ്യം വരുമ്പോൾ എച്ച്എൽഎ നോക്കാം എന്നു വിചാരിക്കുന്നത് പ്രശ്നം വലുതാക്കുന്നു.


ഡോണറെ കണ്ടെത്തിയാൽ

എച്ച്എൽഎ ചേരുന്നുവെങ്കിൽ ദാതാവാകാൻ തയാറായ വ്യക്തിയെ ഒരുപറ്റം പരിശോധനകൾക്ക് വിധേയമാക്കും.ആരോഗ്യപരമായി തൃപ്തനാണെന്ന് ഉറപ്പുവരുത്തുന്നതിനോടൊപ്പം ഹെപ്പറ്റൈറ്റിസ് ബി, എച്ച്ഐവി തുടങ്ങിയ സാംക്രമികരോഗങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനാണിത്. തുടർന്ന് രക്ത മൂലകോശ ദാനത്തിനുള്ള തയാറെടുപ്പുകളാണ് നടത്തുക. രക്ത മൂലകോശദാനം രണ്ട് തരത്തിൽ നടത്തുന്നുണ്ട്. ബോൺ മാരോ ഡൊണേഷനും ബാഹ്യമായ രീതിയിലുള്ള രക്ത മൂലകോശ ദാനവും.

രക്ത മൂലകോശ ദാതാക്കൾ കുറവ്

രക്ത മൂലകോശ ദാനം ഈ ദിനങ്ങളിൽ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പ്രതിമാസം ശരാശരി 2,000 വരെ നടന്നിരുന്ന രജിസ്ട്രേഷന്‍ ഇപ്പോൾ കുറഞ്ഞുകൊണ്ടിരിക്കുന്നു. കേരളത്തില്‍ നിരവധി രോഗികളാണ് യോജിക്കുന്ന രക്ത മൂലകോശത്തിനായി കാത്തിരിക്കുന്നത്. നിലവിൽ അഞ്ഞൂറോളം കുട്ടികളാണ് കേരളത്തിൽ തലസ്‌സീമിയ രോഗബാധിതരായുള്ളത്.

സമഗ്ര ബോധവത്കരണം നടത്തിയ ശേഷവും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചും സ്വകാര്യത സംരക്ഷിച്ചുമാണ് രക്ത മൂലകോശദാനം നടക്കുന്നത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ പരിശോധനയടക്കമുള്ളവയ്ക്ക് ആവശ്യമായ പിന്തുണ സർക്കാരുകളുടെ ഭാഗത്തുനിന്നും ആവശ്യമാണ്.

ജോബി ബേബി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.