Letters
ഇന്ത്യയെന്ന പുതുപ്പണക്കാരന്‍റെ ദുരഭിമാനം
Saturday, September 22, 2018 12:54 AM IST
പ്രളയദുരന്തത്തിലായ കേരളജനതയെ സഹായിക്കാൻ വിദേശരാജ്യങ്ങൾ തയാർ. പക്ഷേ സ്വീകരിക്കാൻ ഇന്ത്യക്കു മനസില്ലെങ്കിലോ, തയാറല്ലെങ്കിലോ? സഹായം സ്വീകരിച്ചാൽ അതിസന്പന്നമെന്ന് ആരൊക്കെ‌യോ വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ യശസിന് കോട്ടംതട്ടുമത്രേ. അതേസമയം പ്രകൃതിദുരന്തങ്ങളിൽ കശക്കിയെറിയപ്പെട്ട വിദേശരാജ്യങ്ങളെ വാരിക്കോരി സഹായിക്കുന്ന സന്പന്നരാജ്യമാണല്ലോ ഇപ്പോൾ ഇന്ത്യ! ഇന്ത്യൻ സഹായം സ്വീകരിക്കാൻ നേപ്പാളിന് ഒരു മടിയുമില്ലായിരുന്നു.

രാഷ്‌ട്രത്തിന്‍റെ ജിഡിപി കാണിച്ചാണ് ഇന്ത്യ വലിപ്പം നടിക്കുന്നത്. എന്നാൽ, 90 ശതമാനം ജനങ്ങളും കഷ്‌ടപ്പാടുകൾ സഹിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്നത്, ശൗചാലയ നിർമാണമാണ് ഇന്ത്യാ ഗവൺമെന്‍റിന്‍റെ ഏറ്റവും പോപ്പുലറായി നടക്കുന്ന പദ്ധതിയെന്നത്, മൂന്നോ നാലോ വൻകിട കോർപറേറ്റുകളുടെ സ്വത്തിന്‍റെ അടിസ്ഥാനത്തിലുള്ളതു മാത്രമാണ് ഊതിവീർപ്പിച്ചു പെരുന്പറയടിച്ച് മാലോകരെ അറിയിക്കുന്ന ജിഡിപി എന്നത്, അറിയാവുന്നവർ രാഷ്‌ട്രത്തിന്‍റെ ദുരഭിമാനത്തെ പുച്ഛിക്കുമെന്നതിൽ സംശയിക്കേണ്ട.

അസൽ പുത്തൻപണക്കാരന്‍റെ സ്വഭാവമാണു കേന്ദ്ര ഗവൺമെന്‍റ് കാണിക്കുന്നത്. വൻകിട മാളിക നിർമിച്ച് ഏറ്റവും വിലപിടിപ്പുള്ള കാറുകൾ മുറ്റത്തു നിരത്തിയിട്ട്, വലിയ ചുറ്റുമതിൽ കെട്ടി മുന്തിയയിനം പട്ടികളെ കാവൽ നിറുത്തി പുതുപ്പണത്തിന്‍റെ അന്തസ് പ്രകടിപ്പിക്കുന്ന പുതുപ്പണക്കാരൻ!

എഴുപതു വയസിനു മുകളിലുള്ളവരൊക്കെ തീർച്ചയായും ഓർക്കുന്നുണ്ടാകും ഏതാണ്ട് അൻപതുവർഷം മുൻപ് കൊടിയ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യയെ. അമേരിക്കയുടെ മൊട്ടപ്പൊടിയും പാൽപ്പൊടിയും ഗോതന്പുപൊടിയും ഗോതന്പു മെയ്സുമെല്ലാം ഇരന്നുവാങ്ങിയിരുന്ന ഇന്ത്യയെ. പിഎൽ 48 എന്നോ മറ്റോ വിളിച്ചിരുന്ന ഒരു ദരിദ്രരാജ്യ സഹായ പദ്ധതിയിലൂടെയാണ് ഇതെല്ലാം അമേരിക്ക ഇന്ത്യയിൽ എത്തിച്ചിരുന്നത്. പകരം വിലയായി വിദേശനാണ്യം നൽകാൻ ഇവിടെ വിദേശനാണ്യശേഖരം ഇല്ലാതിരുന്നതുകൊണ്ട് ഇന്ത്യൻ രൂപയിൽ പ്രതിഫലം നൽകിയാൽ മതിയെന്ന ഉദാരമായ വ്യവസ്ഥയിൽ നടന്ന ദാനധർമം! പ്രതിഫലം ഇന്ത്യൻ നാണയത്തിലാണെങ്കിൽതന്നെ അതു രൊക്കം കൊടുക്കേണ്ടതില്ലായിരുന്നു. മാത്രമല്ല ഇന്ത്യൻ നാണയത്തിൽ കിട്ടുന്ന പ്രതിഫലം ഇന്ത്യയിൽതന്നെ ചെലവഴിക്കാൻ അമേരിക്കയ്ക്കു സാധിക്കുകയും ചെയ്യുമായിരുന്നു.

കാലംമാറി. ഇന്ത്യ ബഹുദൂരം മുന്നോട്ടു നീങ്ങി. സ്വാമിനാഥന്‍റെ നേതൃത്വത്തിൽ നടന്ന കാർഷിക വിപ്ലവത്തിന്‍റെയും ഗുജറാത്തിൽ മലയാളിയായ വർഗീസ് കുര്യന്‍റെ നേതൃത്വത്തിൽ നടന്ന ക്ഷീരവിപ്ലവത്തിന്‍റെയും ഫലമായി പാലും ഭക്ഷ്യധാന്യങ്ങളും ഇവിടെ സുലഭമായി. പണമുണ്ടെങ്കിൽ ഏത് ഇന്ത്യക്കാരനും പട്ടിണികൂടാതെ കഴിയാമെന്ന സ്ഥിതി. എങ്കിലും പണമില്ലാത്തവനു പട്ടിണിതന്നെ മിച്ചം.

പ്രളയത്തിൽ കശക്കിയെറിയപ്പെട്ട ജനലക്ഷങ്ങളുടെ, വീടുകളും റോഡുകളും പാലങ്ങളുമെല്ലാം ഒഴുക്കിൽപ്പെട്ട് അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാതായ സംസ്ഥാനത്തിന്‍റെ, സഹായത്തിനു നീട്ടപ്പെടുന്ന വിദേശകരങ്ങളെ ദുരഭിമാന കത്തികൊണ്ട് രാഷ്‌ട്രനേതാക്കൾ വെട്ടിയോടിക്കുന്പോൾ, പ്രധാനമന്ത്രിക്കുതന്നെ തെരുവുശുചീകരണം നടത്താൻ അലക്കിത്തേച്ച വസ്‌ത്രവും ധരിച്ചു ചൂലുമായി നിരത്തിലിറങ്ങേണ്ടിവരുന്ന കാഴ്ച വിദേശികൾ തീർച്ചയായും കാണുന്നുണ്ടാവും.

പശുത്തൊഴുത്തിലെ തിന്നുകയുമില്ല, തീറ്റുകയുമില്ലാത്ത ഒരു ജീവിയെപ്പറ്റി കാരണവന്മാർ പറഞ്ഞുകേട്ടിട്ടുണ്ട്. കേരളത്തിലെ ദുരിതബാധിതർക്ക് വാരിക്കോരി ഉദാരമായി കൊടുത്തുകൊണ്ടു നവകേരള നിർമാണത്തിൽ സഹകരിച്ച ശേഷമാണു കേന്ദ്രം വിദേശസഹായ ഹസ്തങ്ങൾ വെട്ടിമാറ്റുന്നതെങ്കിൽ അതു മനസിലാക്കാമായിരുന്നു.

തായ്‌ലൻഡിൽനിന്നുമുള്ള ചില കന്പനികൾ നൽകാൻ കൊണ്ടുവന്ന സഹായം തായ് സ്ഥാനപതി കേരളത്തിനു നൽകിയാൽ ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമത്രേ. ‌അതുകൊണ്ട് ഇവ കൈമാറുന്ന ചടങ്ങിൽ സംബന്ധിക്കുന്നതിനു തായ് സ്ഥാനപതിക്കു വിലക്ക്. ഇതാകും തങ്ങൾക്കും വരാൻ പോകുന്ന അനുഭവമെന്നു മനസിലാക്കി ഗൾഫ് രാജ്യങ്ങൾ അവർ പ്രഖ്യാപിച്ച സഹായധനവുമായി തിരിച്ചോടുകയായിരിക്കും ഇനി ചെയ്യുക. ഇന്ത്യയുമായി വഴക്കടിച്ച് ദുരിതബാധിതരുടെ തലയിൽ സഹായം അടിച്ചേൽപിക്കേണ്ട ആവശ്യമൊന്നും ഒരു വിദേശ രാജ്യത്തിനുമില്ലല്ലോ.

എല്ലാ പൊതുസ്ഥലങ്ങളിലും സേവ് കേരള ബോർഡും വച്ച് യുഎഇയിൽ കേരളത്തിനുവേണ്ടി പണം പിരിക്കുന്പോൾ ഇവിടെ ഒരുമാസത്തെ ശന്പളം പ്രളയദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാതിരിക്കാൻവേണ്ടി ന്യായവാദ സമരം നടത്തുന്ന ജീവനക്കാരുടെ നാട്ടിലേക്ക് ഒന്നും കൊടുത്തിട്ടും കാര്യമില്ലെന്നതാകും കേന്ദ്രനിലപാട്. ഈ സാഹചര്യത്തിൽ നമ്മുടെ നവകേരള നിർമാണം വിജയിക്കട്ടെയെന്നല്ലാതെ എന്തുപറയാൻ. നവകേരള നിർമാണത്തോടെ, ഇപ്പോൾ എല്ലാം നഷ്‌ടമായവർ, തെരുവിൽ അഭയം കണ്ടെത്തിക്കൊള്ളുമായിരിക്കും.

സേവനബോധത്തിൽനിന്നു വിദേശികൾ നൽകുന്ന ദുരിതാശ്വാസം സ്വീകരിക്കാൻ അന്തസ് അനുവദിക്കാത്തവർ എന്തുകൊണ്ടാകുമോ വിദേശ നിക്ഷേപത്തിനു പിൻവാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നതും അതിനായി കൈനീട്ടുന്നതും? ഇങ്ങോട്ട് ഒരു നിക്ഷേപവുമായി ആരും വരേണ്ടെന്നും ഞങ്ങളുടെ പൊതുമേഖലാ ബാങ്കുകളെ തട്ടിച്ചു കോടികളുടെ നിക്ഷേപം ഞങ്ങളുടെ കോർപറേറ്റുകൾ നിങ്ങളുടെ രാജ്യത്തു നിക്ഷേപിക്കും എന്നതാണ് ഞങ്ങളുടെ നയമെന്ന ഒരു പ്രഖ്യാപനം എത്രയോ നന്നായിരിക്കും.

അലക്സാണ്ടർ ജോസഫ്