Letters
ടി.വി. അവതാരകർ ചെയ്യുന്നതും ചെയ്യരുതാത്തതും
Monday, September 24, 2018 10:46 PM IST
വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള മാനവ വളർച്ചയിലെ ഒരു നാഴികക്കല്ലാണ് ഇലക്‌ട്രോണിക് ദൃശ്യമാധ്യമങ്ങളുടെ വരവും വ്യാപനവും. മനുഷ്യർ സ്വപ്നേപി വിചാരിക്കാത്ത കാര്യങ്ങൾ ഇന്നു സാധ്യമായിരിക്കുന്നു. ഈ രംഗത്തെ വളർച്ചയെ ത്വരിതപ്പെടുത്തിയതു സമർഥരായ ടി.വി. അവതാരകരാണ്. ന്യൂജെൻ കുട്ടികൾ, ഭൂമുഖത്തെ ഏതു തൃണവിഷയവും പഠിച്ചൊരുങ്ങി, ആരോടും സംവദിച്ച് പ്രേക്ഷകരുടെ മുന്പിൽ തകർത്താടുന്പോൾ ആനന്ദിക്കാത്തവർ ആരാണുള്ളത്! എല്ലാ ടിവി അവതാരകരേയും അഭിനന്ദിക്കുന്നു.

അക്കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ. നിങ്ങൾ പ്രതിപാദിക്കുന്നതിൽ അധികവും മാംസവും മജ്ജയുമുള്ള, ചുടുനിണമൊഴുകുന്ന ഹൃദയവും മനസുമുള്ള മനുഷ്യരെക്കുറിച്ചാണ്. വാക്കുകളും പ്രയോഗങ്ങളും പരസ്യമായി, ഒരു സുരക്ഷിത കേന്ദ്രത്തിലിരുന്നു പടച്ചുവിടുന്പോൾ ചില പരിമിതികൾ പാലിക്കുന്നത് ഏവർക്കും നല്ലതാണ്, വേണ്ടതാണ്. ഉടനടി നടപടിയൊന്നും കണ്ടില്ലെങ്കിലും നിങ്ങളുടെ പിഴവുകൾക്കു ദൂരവ്യാപകമായ പ്രതിഫലനങ്ങൾ ഉണ്ടാകാം.

നിങ്ങൾ ഒരു ടിവി അവതാരകൻ മാത്രമാണ് എന്നു മറക്കാതിരിക്കുക. അതനുസരിച്ചുള്ള ചില സ്വാതന്ത്ര്യങ്ങൾ സമൂഹം നിങ്ങൾക്ക് അനുവദിച്ചുതന്നിട്ടുണ്ട്. അതിന്‍റെ മറയിൽ വ്യക്തികളേയും മാന്യസമൂഹങ്ങളേയും നിരന്തരം അടച്ചാക്ഷേപിക്കുന്ന വാക്കുകളും പ്രയോഗങ്ങളും നടത്തിക്കാണുന്നത് നിങ്ങളോടുള്ള ജനകീയ പ്രതിപത്തിയെ ഇല്ലാതാക്കും.

അടുത്ത കാലത്ത്, ഏറ്റവും ജനപ്രീതി കിട്ടേണ്ട ചില വിഷയങ്ങൾ അവതരിപ്പിച്ചപ്പോഴും ടി.വി അവതാരകർ അറുഹീനമായ വിധത്തിലുള്ള പരാമർശങ്ങൾ നടത്തിവരുന്നതായി നിഷ്പക്ഷ ജനവിഭാഗത്തിനു കാണേണ്ടി വരുന്നുണ്ട്. ഇതുകണ്ടു പ്രയാസപ്പെടുന്നവർ നിങ്ങളെ തെരുവിൽ നേരിടാൻ ഒരുങ്ങുന്നവരോ വലിയ പോർവിളി നടത്തി പരിചയമുള്ളവരോ അല്ല. അതൊന്നും ഈ വിഭാഗം ജനങ്ങളുടെ ജീവിതശൈലിയുമല്ല. എങ്കിലും നിരായുധരെ പരസ്യമായി പ്രഹരിക്കരുത്. നിങ്ങൾക്കു വേണ്ടതു പറഞ്ഞുകൊള്ളൂ, അതു നിർദോഷ ശ്രോതാക്കളുടെ മാറു പിളർത്തി ആവേണ്ട. നല്ല വാക്കുകളിൽ, നല്ല പ്രയോഗങ്ങളിൽ, മാന്യമായി ആയിക്കോളു.

ഒന്നോർക്കുക. നിങ്ങളും സാദാ മനുഷ്യർ തന്നെയാണ്. പ്രത്യേക അധീശാധികാരങ്ങൾ ഒന്നും നിങ്ങൾക്കുമില്ല. പഴയ കൂത്തിലെ ചാക്യാർമാരൊന്നുമല്ല നിങ്ങൾ. നേർക്കുനേർ മാന്യമായി പറഞ്ഞുകൊള്ളുക. പക്ഷേ , പ്രായത്തെ ബഹുമാനിക്കുക എന്ന സർവസാധാരണമായി കാണുന്ന നല്ല വഴക്കം അവഗണിക്കാതിരിക്കുക. പണ്ഡിതരെ ആക്ഷേപിക്കാതിരിക്കുക. മനുഷ്യരുടെ ഭൗതിക സ്ഥാനങ്ങൾക്ക് അൽപം വില കൊടുക്കുക. അമാനുഷിക ഭാവങ്ങൾ ഉപേക്ഷിക്കുക. ആരേക്കുറിച്ചും അവസാന വിധി വാചകം വായിക്കാതിരിക്കുക. മനുഷ്യർ ക്ഷമയോടെ കേൾക്കുന്നതു മുതലെടുക്കാതിരിക്കുക.

ചില വിഭാഗം ജനങ്ങളുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളെ ദുഷ്ടലാക്കോടെ ആക്ഷേപിക്കാതിരിക്കുക. ആരുടേയും അടുക്കളയിലും അതിസ്വകാര്യ മേഖലകളിലും പ്രവേശിച്ചു നിഷ്ഠുര ആക്രമണം നടത്താതിരിക്കുക. ഭാവനയിൽ തോന്നുന്ന അവകാശങ്ങൾ നേടിക്കൊടുക്കാനുള്ള ബാധ്യത നിറവേറ്റുന്നതു കൊള്ളാം. പക്ഷേ അതു മറ്റൊരാൾക്കു ശ്വസിക്കാനുള്ള അവകാശം തള്ളിക്കളഞ്ഞാവരുത്. ലോകത്തിലെ ഒരു നല്ല മാധ്യമത്തെ ജനങ്ങൾ വെറുക്കാൻ ഇടവരുത്താതിരിക്കുക.

ഫിലിപ്പ് പഴേന്പള്ളി, പെരുവ