Letters
നമ്മുടെ ചില ജനായത്ത ഭരണരീതികൾ?
Saturday, June 1, 2019 10:47 PM IST
മന്ത്രിമാർ, എംപി/എംഎൽഎമാർ, ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ ഔദ്യോഗികാവശ്യങ്ങൾക്കെന്ന പേരിൽ വിദേശസന്ദർശനം നടത്തുന്പോൾ കൂടെപ്പോകുന്ന അവരുടെ ഭാര്യ/ഭർത്താവിനുകൂടി ഔദ്യോഗികാനുകൂല്യങ്ങൾ ലഭിക്കണമെന്ന ചർച്ചകൾ നടന്നുവരുന്നു. സാധാരണക്കാരന്‍റെ നികുതിപ്പണമിങ്ങനെ ഏതാനും ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ ചൂഷണം ചെയ്തുവരുന്നതു പണ്ടത്തെ രാജാനുകരണംതന്നെയെന്നു പറയാം.

മറ്റൊരു നടപ്പു തട്ടിപ്പുകഥ. ഉന്നതോദ്യോഗസ്ഥരിൽ മിക്ക ഭാര്യാഭർത്താക്കന്മാരും മാസാമാസം ഖജനാവിൽ നിന്ന് ശന്പളംപറ്റുന്ന സർക്കാർജോലിക്കാരാണ്. അവരിലൊരാൾ മരിച്ചാൽ ജോലിചെയ്തു പ്രതിമാസം ശന്പളം പറ്റുന്നതോ പെൻഷൻ ലഭിക്കുന്നതോ ആയ സ്പൗസിന് ഉടനെതന്നെ ഫാമിലി പെൻഷൻകൂടി അനുവദിച്ച് അനുഭവിച്ചുവരുന്ന ഈ നാട്ടിൽ സർക്കാരുദ്യോഗസ്ഥരോ എംപി/എംഎൽഎമാരോ വിചാരിച്ചാൽ അവർക്കെന്തു സാന്പത്തികാനുകൂല്യവും അതെത്ര നീതിരഹിതമായാലും നേടിയെടുക്കാമെന്നാണു നാട്ടുനടപ്പ്.

ഇനി ജനപ്രതിനിധികളുടെ കാര്യം. എംപി/എംഎൽഎമാരാകാൻ യാതൊരു യോഗ്യതയും (25 വയസു തികഞ്ഞ ഇന്ത്യൻ പൗരൻ ആകണമെന്നതൊഴികെ) നിശ്ചയിക്കാത്ത നാടാണു നമ്മുടേത്. വിദ്യാഭ്യാസയോഗ്യതയോ വയസ് പരിമിതിയോ ഇല്ല. എത്രപ്രാവശ്യം വേണമെങ്കിലും ഒരാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം. ജയിൽശിക്ഷയിലുള്ള ക്രിമിനലുകൾക്കും മത്സരിക്കാം. ഒരാൾക്ക് ഒരേസമയം ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കാം. ഇപ്പോൾ നമ്മുടെ നാട്ടിൽ പണ്ടത്തെ ഒരു രാജാവിനു പകരം എംപി/എംഎൽഎമാരെന്ന നിരവധി മുടിചൂടാമന്നന്മാരാണുള്ളത്! ഇതൊക്കെയാണോ സ്വാതന്ത്ര്യസമരകാലത്തെ മഹാത്മജി തുടങ്ങിയവരുടെ സ്വയംഭരണലക്ഷ്യങ്ങൾ?

ഇ.കെ.വർഗീസ്, ഒരുമനയൂർ