Letters
തേങ്ങ, മാങ്ങ, മത്സ്യം: ഭക്ഷ്യസുരക്ഷ എവിടെ?
Sunday, June 2, 2019 10:44 PM IST
സൾഫർ പുകച്ചു വിളയാത്ത തേങ്ങയുടെ പുറംഭാഗം മൂപ്പെത്തിയതു പോലെ തോന്നിപ്പിക്കുന്ന കൃത്രിമം കൊല്ലത്തു പിടികൂടിയതായ വാർത്ത കണ്ടു. തമിഴ്നാട്ടിൽ നിന്നെത്തുന്ന ടണ്‍ കണക്കിനു പാകമാകാത്ത തേങ്ങ രാസവസ്തുക്കൾ തളിച്ച ശേഷം മൂന്നു ദിവസം ഷീറ്റിട്ടു മൂടി പുറംഭാഗം ’മൂപ്പാക്കുന്ന’ വിദ്യ ഏറെക്കാലമായി വ്യാപകമായി നടക്കുന്നുണ്ടത്രേ. മിക്ക കടകളിലും ഉള്ളിൽ നിറച്ചു വെള്ളമുള്ള ഇത്തരം തേങ്ങയാണ് കിട്ടുന്നത്. തൂക്കമായതിനാൽ ഉപയോഗയോഗ്യമല്ലാത്ത വാട്ടവെള്ളത്തിനു കൂടി പണം നൽകേണ്ടിവരുന്നു.

പുറത്തുപറ്റിയിരിക്കുന്ന രാസവസ്തുക്കൾ കുറച്ചെങ്കിലും ഭക്ഷണത്തിൽ കലരാനും സാധ്യതയുണ്ട്. ഫെബ്രുവരി മാസമാകുന്പോൾ തന്നെ പകുതി പോലും വിളയാത്ത മാങ്ങ രാസവസ്തുക്കളിട്ടു പഴുപ്പിച്ചു മാർക്കറ്റിലെത്തിക്കുന്നു. നല്ല വില കൊടുത്തു വാങ്ങുന്ന ഇവയ്ക്ക് കറിമാങ്ങയുടെ പുളിയായിരിക്കും. വിൽക്കാനാകാതെ മിച്ചം വരുന്ന ടണ്‍ കണക്കിന് ഇത്തരം പൊട്ടുമാങ്ങ വേസ്റ്റായി നശിപ്പിക്ക പ്പെടുന്നു. ഭക്ഷണമാകേണ്ട ഇത് ഇങ്ങനെ നശിപ്പിക്കപ്പെടുന്നത് തടയുക തന്നെ വേണം. പൊട്ടുമാങ്ങ പഴമാങ്ങയെന്ന പേരിൽ വിറ്റു കബളിപ്പിക്കാൻ അനുവദിക്കില്ല എന്ന ചട്ടം ഉണ്ടാക്കാമല്ലോ.

കഴിഞ്ഞ വർഷം എടുത്ത ചില നടപടികൾ താത്കാലികഫലം കണ്ടുവെങ്കിലും മത്സ്യത്തിൽ ഹാനികരമായ അമോണിയയും ഫോർമലിനും ഉപയോഗിക്കുന്നതു തുടർന്നുകൊണ്ടിരിക്കുന്നു. അനായാസമായി പരിഹരിക്കാവുന്ന ഈ വിഷയങ്ങളിൽ മന്ത്രിയുടെ ശ്രദ്ധയുണ്ടാകണം. ഭക്ഷ്യസുരക്ഷാവകുപ്പ് കാര്യക്ഷമ മായി പ്രവർത്തിക്കണം.

സി.സി. മത്തായി മാറാട്ടുകളം, ചങ്ങനാശേരി