Letters
ഓർമപ്പെടുത്തലുകൾ
Thursday, June 4, 2020 12:28 AM IST
ടെലിവിഷൻ നന്നാക്കാൻ പണമില്ലാത്തതിനാൽ ഓൺലൈൻ അധ്യയനത്തിന്‍റെ ഭാഗമാകാൻ കഴിയാത്തതിന്‍റെ ഫലമായി ജീവനൊടുക്കിയ ദേവിക എന്ന ഒൻപതാം ക്ലാസുകാരി നമ്മെ ഓർമപ്പെടുത്തുന്ന പല കാര്യങ്ങളുണ്ട്. ഭരണകൂടങ്ങൾ ഏതു കാര്യവും നടപ്പാക്കാൻ ആലോചിക്കുമ്പോൾ അതു സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനെ എങ്ങനെ ബാധിക്കുമെന്നതാണു പരിഗണിക്കേണ്ടതെന്ന മഹാത്മജിയുടെ നിരീക്ഷണം തന്നെ ഏറ്റവും പ്രസക്തം. പാർശ്വവത്കരിക്കപ്പെട്ടവരുടെ കാര്യത്തിൽ തന്നെ പൊതുവിദ്യാഭ്യാസവകുപ്പ് ആദ്യ പരിഗണന നൽകണമെന്നു മിടുക്കിയായിരുന്ന ഈ വിദ്യാർഥിനിയുടെ ദാരുണാന്ത്യം പകരുന്ന വേദനയിൽ ഓർമിപ്പിക്കാതെ വയ്യ.

പ്രദീപ് കൂട്ടാല, ആലപ്പുഴ