പേവിഷ നിർമാർജനം: വാക്സിനേഷൻ ക്യാന്പുകളിൽ വൻ തിരക്ക്
Saturday, September 24, 2022 11:57 PM IST
പുൽപ്പള്ളി: പേവിഷ നിർമാർജന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ സംഘടിപ്പിച്ച വാക്സിനേഷൻ ക്യാന്പുകളിൽ വൻ തിരക്ക്. ഒന്നാംദിവസം നായകളും പൂച്ചകളും ഉൾപ്പെടെ 1,200 വളർത്തുജീവികൾക്കു കുത്തിവയ്പ് നൽകി. 34 കേന്ദ്രങ്ങളിലായിരുന്നു വാക്സിനേഷൻ.

ക്യാന്പിന്‍റെ രണ്ടാം ദിവസം ദാസനക്കര, പാക്കം, ചേകാടി, കാപ്പിക്കുന്ന് വനാതിർത്തി പ്രദേശങ്ങൾ ഉൾപ്പെടുന്ന 21 കേന്ദ്രങ്ങളിലായിരുന്നു കുത്തിവയ്പ്പ്. 2019ലെ സെൻസസ് അനുസരിച്ച് പഞ്ചായത്തിൽ 1,834 വളർത്തു നായ്ക്കളും 26 തെരുവു നായക്കളുമാണ് ഉള്ളത്.

എന്നാൽ കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ ഓമന വളർത്തു-തെരുവു നായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതായാണ് മൃഗാശുപത്രി രേഖകൾ വ്യക്തമാക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഗോത്രസങ്കേതങ്ങളിലെയും തെരുവുകളിലേയും നായകളെ പ്രതിരോധ കുത്തിവയ്പ്പിനു വിധേയമാക്കും. തുടർന്ന് ത്രിതല പഞ്ചായത്തുകളുടെ പദ്ധതി സംയോജനത്തിലൂടെ എബിസി പദ്ധതി പ്രാവർത്തികമാക്കും. തെരുവു നായകൾകകായി ഷെൽട്ടർ ഹോമുകൾ നിർമിക്കും.വാക്സിനേഷൻ ഉദ്ഘാടനം മൃഗാശുപത്രി പരിസരത്ത് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ്കുമാർ നിർവഹിച്ചു.
വൈസ് പ്രസിഡന്‍റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഉഷ മുഖ്യപ്രഭാഷണം നടത്തി. സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.എസ്. പ്രേമൻ, അസിസ്റ്റന്‍റ് ഫീൽഡ് ഓഫീസർമാരായ എ.കെ. രമേശൻ, സി.ഡി. റോഷ്ന, പി.കെ. സുനിത, ബിനോയ് ജയിംസ്, എം.ആർ. ബിന്ദു, ഗോപിനാഥൻ. വി.ടി. രതീഷ്, പി.കെ. പൊന്നപ്പൻ, ജീവനക്കാരായ പി.കെ. സന്തോഷ്കുമാർ, വി.എം. ജോസഫ്, പി.ജെ. മാത്യു, സിജി സാബു, പി.സി. വിൻസന്‍റ്, പി.കെ. ദേവരാജൻ, സന്നദ്ധ പ്രവർത്തകരായ വിഎച്ച്എസ്ഇ വിദ്യാർഥികൾ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ക്യാന്പിനു നേതൃത്വം നൽകി.

മാനന്തവാടി: വളർത്തുനായകൾക്കു പേവിഷ പ്രതിരോധ കുത്തിവയ്പ നൽകുന്നതിനു സംഘടിപ്പിച്ച ക്യാന്പ് നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
നഗരസഭയിൽ എബിസി പ്രോഗ്രാമും തെരുവുപട്ടികളെ വന്ധീകരിച്ചതിനുശേഷം ഷെൽട്ടർ ഹോമിലേക്ക് മാറ്റുന്ന പദ്ധതിയും നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒണ്ടയങ്ങാടി, ചെറൂർ, കുറുക്കൻമൂല ചാലിഗദ്ദ, പയ്യന്പള്ളി, കൊയിലേരി, വള്ളിയൂർകാവ്, മൈത്രി നഗർ, ഒഴക്കോടി, കണിയാരം, ചിറക്കര എന്നിവിടങ്ങളിൽ വരുംദിവസങ്ങളിൽ രാവിലെയും ഉച്ച കഴിഞ്ഞും ക്യാന്പ് നടക്കും.

വാക്സിനേഷൻ കേന്ദ്രത്തിൽത്തന്നെ വളർത്തുനായകൾക്ക് ലൈസൻസ് നൽകും. വെറ്റിനറി സർജൻ ഡോ.ജവഹർ, കൗണ്‍സിലർമാരായ പി.വി. ജോർജ്, വി.ആർ. പ്രവീജ്, ബാബു പുളിക്കൽ, ഷിബു ജോർജ്, അശോകൻ കൊയിലേരി, എച്ച്ഐ സജി, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരൻ ഗിരിഷ് തുടങ്ങിയവർ നേതൃത്വം നൽകി.