കിഴക്കുനിന്നു ഗ്രാമവണ്ടി എരുമേലി വഴിയുമെത്തും
Sunday, January 29, 2023 10:43 PM IST
കണമല: പഞ്ചായത്ത്‌ ചെലവിൽ പത്തനംതിട്ട ജില്ലയിൽ തുടങ്ങുന്ന ആദ്യ ഗ്രാമവണ്ടി എരുമേലി വഴിയും സർവീസ് നടത്തും. പെരുനാട് പഞ്ചായത്താണ് ഗ്രാമവണ്ടിയായി പത്തനംതിട്ട ജില്ലയിൽ ആദ്യം ആരംഭിക്കുന്ന കെഎസ്ആർടിസി ഓർഡിനറി ബസിന്‍റെ ഇന്ധന ചിലവ് വഹിക്കുന്നത്. സർവീസ് നടത്താൻ പെരുനാട് പഞ്ചായത്ത്‌ അധികൃതർ നിർദേശിച്ച റൂട്ടുകളിൽ എരുമേലിയിലെ വിവിധ പ്രദേശങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഒപ്പം എരുമേലി ടൗണിലും ബസ് എത്തും. എരുമേലി - വെച്ചൂച്ചിറ, റാന്നി വരെ ഒരു സർവീസ് ഉണ്ടാകും. എരുമേലി പഞ്ചായത്തിലെ പമ്പാവാലി, കണമല, എയ്ഞ്ചൽവാലി, മൂക്കൻപെട്ടി, ഇടകടത്തി, മുട്ടപ്പള്ളി, മുക്കൂട്ടുതറ, എലിവാലിക്കര ഉൾപ്പടെ കിഴക്കൻ മലയോര മേഖലയിലെ നാട്ടുകാർക്ക് എരുമേലി, റാന്നി വഴി സഞ്ചരിക്കാതെ പത്തനംതിട്ടയിൽ എത്താൻ ഇനി എളുപ്പമാർഗം കൂടിയാണ് ഗ്രാമവണ്ടി.
പമ്പാവാലിയിൽ നിന്ന് രാവിലെ ആദ്യ സർവീസ് തുടങ്ങി ഇലവുങ്കൽ, ളാഹ, പെരുനാട്, വടശേരിക്കര, വഴി പത്തനംതിട്ടയിലേക്കും തുടർന്ന് ഇതേ റൂട്ടിൽ പമ്പാവാലിയിലേക്കുമാണ് സർവീസ്. ഇതിനിടെ എരുമേലി ടൗണിലെത്തി വെച്ചൂച്ചിറ വഴി റാന്നിയ്ക്ക് ഒരു ട്രിപ്പ് നടത്തുമെന്ന് പെരുനാട് പഞ്ചായത്ത്‌ പ്രസിഡന്‍റ് പി.എസ്. മോഹനൻ, കെഎസ്ആർടിസി എടിഒ തോമസ് മാത്യു എന്നിവർ പറഞ്ഞു.
കോട്ടയം, പത്തനംതിട്ട ജില്ലകളുടെ കിഴക്കേ അതിർത്തിയിലെ പഞ്ചായത്ത്‌ ആണ് പെരുനാട്. എരുമേലി പഞ്ചായത്തിലെ പമ്പാവാലി, കണമല, എയ്ഞ്ചൽവാലി, മൂക്കൻപെട്ടി, ഇടകടത്തി വാർഡുകൾ ഉൾപ്പെടുന്ന കിഴക്കൻ മലയോര മേഖലയോട് തൊട്ടു ചേർന്നാണ് പെരുനാട് പഞ്ചായത്തിലെ കിഴക്കൻ മേഖലയിലുള്ള മൂന്ന് വാർഡുകൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലെ നാട്ടുകാർക്ക്‌ പെരുനാട് പഞ്ചായത്ത്‌ ആസ്ഥാനത്ത് എത്തണമെങ്കിൽ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സ്ഥിതിയിലായിരുന്നു. കോട്ടയം ജില്ലയിലെ എരുമേലി വഴി റാന്നിയിൽ എത്തി പെരുനാടിന് ബസ് കയറേണ്ട ദീർഘദൂര യാത്രയ്ക്കാണ് ഇനി ഗ്രാമ വണ്ടി ആകുന്നതോടെ മോചനമാകുന്നത്.
ദിവസവും 3500 രൂപ ഇന്ധന ചെലവ് വഹിക്കാമെന്ന് പെരുനാട് പഞ്ചായത്ത്‌ ഉറപ്പ് നൽകിയതോടെയാണ് സർവീസ് ആരംഭിക്കാൻ അനുമതി ആയത്.180 കിലോമീറ്റർ ദൂരം വരെ പഞ്ചായത്ത്‌ നിർദേശിക്കുന്ന സ്ഥലങ്ങളിൽ സർവീസ് നടത്തണമെന്നാണ് നിർദേശം. ബാക്കി സമയം മറ്റ് റൂട്ടുകളിൽ സർവീസ് നടത്താം. പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലിമണ്ണ് വാർഡ് സ്ഥിതി ചെയ്യുന്നത് എരുമേലി പഞ്ചായത്തിലെ ഇടകടത്തിക്ക് അടുത്താണ്. ഇടകടതതിയിൽ നിന്നു പമ്പയാറിന്‍റെ കുറുകെയുള്ള കോസ്‌വേ പാലമാണ് അറയാഞ്ഞിലിമണ്ണിലേക്കുള്ള ഏക ഗതാഗത മാർഗം. അറയാഞ്ഞിലിമണ്ണുകാർക്ക് സ്വന്തം പഞ്ചായത്തായ പെരുനാട് എത്താൻ ഇടകടത്തി വഴി എരുമേലിയിൽ എത്തണം. ഇതിനും പരിഹാരമാവുകയാണ് ഗ്രാമവണ്ടി. ഇനി അറയാഞ്ഞിലിമണ്ണുകാർക്ക് പമ്പാവാലിയിൽ എത്തിയാൽ ഗ്രാമവണ്ടി വഴി നേരിട്ട് പെരുനാട് എത്താനാകും.
അടുത്ത ആഴ്ചയോടെ സർവീസ് ആരംഭിക്കാനാണ് നടപടികളായിരിക്കുന്നത്. അതേസമയം എരുമേലി പഞ്ചായത്തിന്‍റെ സ്വന്തം ഗ്രാമവണ്ടി ആരംഭിക്കാൻ ഇതുവരെ നീക്കമുണ്ടായിട്ടില്ല.