അധികൃതർ സ്ഥലം ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സമരം നടത്തി
Saturday, February 4, 2023 10:56 PM IST
വെച്ചൂർ: നിർമാണം നിലച്ച വെച്ചൂർ അഞ്ചുമന പാലത്തിന്‍റെ സമീപ റോഡിന്‍റെ നിർമാണം ആരംഭിക്കുന്നതിനായി സ്ഥലം വിട്ടുകൊടുക്കാനുള്ള സമ്മതപത്രം സ്ഥല ഉടമ നൽകാൻ തയാറായിട്ടും താലൂക്ക് ഓഫീസ് അധികൃതർ ഏറ്റുവാങ്ങാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് വെച്ചൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി.
പാലത്തിനു സമീപത്തു താമസിക്കുന്ന സ്ഥല ഉടമ വള്ളുവേലി പ്രേമ സ്ഥലം വിട്ടുനൽകുന്നതിനുള്ള രേഖകളുമായി എത്തിയെങ്കിലും ഏറ്റുവാങ്ങാൻ എത്താമെന്ന് അറിയിച്ചിരുന്ന താലൂക്ക് ഓഫീസ് അധികൃതർ വരാതിരുന്നത് എംഎൽഎ നിരുത്സാഹപ്പെടുത്തിയതുകൊണ്ടാണെന്ന് സമരം ഉദ്ഘാടനം ചെയ്ത വെച്ചൂർ പഞ്ചായത്തംഗം പി.കെ. മണിലാൽ ആരോപിച്ചു.
2021 ഒക്ടോബറിൽ പൂർത്തിയാകേണ്ട പാലം ഒരു വർഷത്തിലധികം പിന്നിട്ടിട്ടും പാലം സമീപവാസിയുടെ സ്ഥലം ഏറ്റെടുത്ത് സമീപ റോഡ് പൂർത്തിയാക്കാതെ സ്ഥല ഉടമയെ അപഹസിക്കാനാണ് എംഎൽഎയും സിപിഐയും ശ്രമിച്ചതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വി.ടി. സണ്ണി അധ്യക്ഷത വഹിച്ചു.
വെച്ചൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ഷൈലകുമാർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജി ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം എസ്. മനോജ്കുമാർ, പി. വിജയന്തൻ, ഷാജിമുഹമ്മദ്, പഞ്ചായത്തംഗങ്ങളായ ആൻസി തങ്കച്ചൻ, സ്വപ്ന മനോജ്, ബിന്ദുരാജു, പി.ജി. ഷാജി, എം. രഘു, ജോസഫ് വടക്കേടത്ത്, പി.എൻ. ശിവൻകുട്ടി നായർ, ടി.ഒ. വർഗീസ്, സി.ഡി. ജോസ്, ശശി മറ്റം തുടങ്ങിയവർ പ്രസംഗിച്ചു.