കാലാവസ്ഥാ വ്യതിയാനം കാര്‍ഷികമേഖലയ്ക്കു വന്‍ തിരിച്ചടി
Sunday, September 24, 2023 11:59 PM IST
കോട്ടയം: കാലവസ്ഥാ വ്യതിയാനം കാര്‍ഷികമേഖലയ്ക്കു വന്‍ തിരിച്ചടിയായി. കാലം തെറ്റി പെയ്യുന്ന മഴയും ചക്രവാത ചുഴിയും ഉരുള്‍പൊട്ടലും പകല്‍ സമയത്തെ ചൂടും മൂലം ഉത്പാദനം നേര്‍ പകുതിയായി കുറഞ്ഞിരിക്കുകയാണ്. നെല്ല്, പച്ചക്കറി, വാഴ, തെങ്ങ് കാപ്പി, കുരുമുളക്, ജാതി തുടങ്ങി എല്ലാ വിളകളെയും കാലാവസ്ഥാ വ്യതിയാനം ബാധിച്ചു.

വാഴ കര്‍ഷകര്‍ക്ക് പിണ്ടിപ്പുഴുവിന്‍റെ ശല്യമാണ് ഏറെ അലട്ടുന്നത്. ഏത്തവാഴയ്ക്ക് മുമ്പൊന്നുമില്ലാത്ത വിധമാണ് പുഴുവിന്‍റെ ശല്യം. കുലയ്ക്കാറായ വാഴകള്‍ ഒടിയുന്നതും കൂടി. മഴ മൂലം പച്ചക്കറി കൃഷിയും വെള്ളത്തിലായ അവസ്ഥയാണ്. പയര്‍, വെണ്ട, പാവല്‍, പടവലം ഉള്‍പ്പെടെയുള്ള വിളകളുടെ ഉത്പാദനം പകുതിയായി. കീടങ്ങളുടെ ശല്യത്തിനൊപ്പം വിളകള്‍ ചീഞ്ഞു പോകുകയാണ്. മിക്ക പച്ചക്കറികളിലും വിളവുണ്ടെങ്കിലും മുരടിപ്പ് കൂടുതലാണ്. പോളി ഹൗസിലൊഴികെ കൃഷി ചെയ്തിരിക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും പച്ചക്കറികൃഷി നഷ്്ടമാണ് സമ്മനിച്ചിരിക്കുന്നത്. റബര്‍ ടാപ്പിംഗ് മിക്ക ദിവസങ്ങളിലും നടക്കുന്നില്ല.

കപ്പകൃഷിക്കും കലാവസ്ഥാ വ്യതിയാനം ബാധിച്ചു. ഇടവിട്ടു പെയ്യുന്ന മഴയില്‍ കപ്പ ഉടലുകളില്‍ കാടുകള്‍ പടര്‍ന്നു കയറിയിരിക്കുകയാണ്. മുമ്പ് ഒരു ചുവട്ടില്‍നിന്നു പത്തു കിലോ വരെ കിട്ടിയിരുന്ന കപ്പയുടെ അളവ് കുറഞ്ഞു. കപ്പത്തണ്ടിന്‍റെ വലിപ്പവും കുറഞ്ഞു. കുരുമുളക് കര്‍ഷകര്‍ക്കും വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. തിരിയിടുണ്ടെങ്കിലും തിരി പിടിക്കാതെ പൊഴിഞ്ഞു പോകുകയാണ്. ഉണങ്ങി വച്ചിരിക്കുന്ന കുരുമുളകിന് വലിയ തോതില്‍ പൂപ്പലും ബാധിക്കുന്നുണ്ട്. ജാതിക്കും കായ പിടിക്കുന്നില്ല. തെങ്ങിനാണെങ്കില്‍ ചെല്ലികുത്ത് വര്‍ധിച്ചിരിക്കുകയാണ്. മരുന്നുകള്‍ കര്‍ഷകര്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും തുടരെയുള്ള മഴ ചെല്ലികള്‍ വളരാനുള്ള സാഹചര്യം കൂട്ടുകയാണ്.

തെങ്ങിനെ
സംരക്ഷിക്കാം

തെങ്ങിന്‍റെ കാമ്പ് ചീയല്‍ നിയന്ത്രിക്കാന്‍ രോഗം ബാധിച്ച ഭാഗം മുറിച്ചു മാറ്റി 10 ശതമാനം വീര്യമുള്ള ബോഡോ കുഴുമ്പു തേച്ച് മഴ ഏല്‍ക്കാതെ സംരക്ഷിക്കണം. കൂമ്പു ചീയലിനെതിരേ മാംഗോസബ് രണ്ടു ഗ്രാം ചെറിയ ദ്വാരമുള്ള കവറുകളിലാക്കി ഒലക്കവിളുകളുടെ സമീപത്തുവയ്ക്കുന്നതും അഭികാമ്യമാണ്. മഴവെള്ളത്തില്‍ ഈ കുമിള്‍ നാശിനി ഒലിച്ചിറങ്ങി തെങ്ങുകള്‍ക്ക് സംരക്ഷണമാകും. കൊമ്പന്‍ ചെല്ലിയെ നിയന്ത്രിക്കാന്‍ 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് 250 ഗ്രാം മണലുമായി ചേര്‍ത്ത് നാമ്പോലയ്ക്ക് ചുറ്റും നിറയ്ക്കുക. ഈ പ്രയോഗം ചെമ്പന്‍ ചെല്ലിക്കും ഒരു പരിധി വരെ നിയന്ത്രണമുണ്ടാകും.

റബര്‍

റബറില്‍ വെട്ടു പട്ട നന്നായി ഉണങ്ങിയതിനു ശേഷമേ ടാപ്പിംഗ് തുടരാന്‍ പാടുള്ളൂ. കുമിള്‍ രോഗങ്ങലെ നിയന്ത്രിക്കാന്‍ മാങ്കോസ്ബ് നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു വെട്ടുപട്ടയില്‍ തളിച്ചു കൊടുക്കുക.

കുരുമുളക്

കുരുമുളകിന്‍റെ കുമിള്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ ഒരു ശതമാനം വീര്യമുള്ള ബോഡോ മിശ്രിതം തളിച്ചു കൊടുക്കുന്നതിനൊപ്പം കോപ്പര്‍ ഓക്‌സി ക്ലോറൈഡ് നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക. മഴക്കാലത്ത് പൊള്ളു രോഗം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. മൂപ്പെത്താത്ത മണികളെ രോഗം ബാധിച്ചാല്‍ അവ പിളരുകയും പൊള്ളയാകുകയും ചെയ്യും. രോഗബാധയേറ്റ വള്ളികളില്‍ കാര്‍ബൈന്‍ഡാസിം ഒരു ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ തളിക്കാം.

പച്ചക്കറികൾ

വഴുതന, മുളക് എന്നീ പച്ചക്കറികളുടെ വാട്ട രോഗം അഞ്ചു ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചുവട്ടില്‍ ഒഴിച്ചു നിയന്ത്രിക്കാം. മുളകില്‍ വെള്ളീച്ചയെ നിയന്ത്രിക്കാന്‍ 20 മില്ലി വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കുക. പയറിലെ ചുവടുവീക്കവും വാട്ടവും നിയന്ത്രിക്കാന്‍ നാലു ഗ്രാം കോപ്പര്‍ ഓക്‌സി ക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ചുവട്ടില്‍ ഒഴിക്കുക.

മുന്‍കരുതല്‍ സ്വീകരിക്കണം:
കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം

കോട്ടയം: കലാവസ്ഥാ വ്യതിയാനം മൂലം കാര്‍ഷിക വിളകള്‍ക്ക് കനത്തനാശം സംഭവിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയിൽ തുടര്‍ച്ചയായി വെള്ളം കെട്ടിനിന്ന സ്ഥലങ്ങളില്‍ മണ്ണിന്‍റെ സാന്ദ്രത കൂടുന്നതു മൂലം ഘടന നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്.

ഇങ്ങനെയുള്ള കൃഷിയിടങ്ങളില്‍ വെള്ളമിറങ്ങിയതിനു ശേഷം നന്നായി കിളച്ച് രണ്ടു കിലോഗ്രാം കുമ്മായം ഒരു സെന്‍റിന് എന്ന തോതില്‍ ചേര്‍ത്ത് കൊടുക്കണം. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ മണ്ണില്‍ ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നീ പ്രാഥമിക മൂലകങ്ങളുടെ കുറവും പ്രകടമാണ്.‌