കോതമംഗലം: നഗരസഭ കൗണ്‍സിൽ യോഗത്തിൽനിന്ന് ഇന്നലെ യുഡിഎഫ് കൗണ്‍സിലർമാർ ഒന്നടങ്കം വാക്കൗട്ട് നടത്തി.

നഗരസഭാധ്യക്ഷൻ കെ.കെ. ടോമി ആരോഗ്യ പ്രശ്നങ്ങളെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തിൽ വൈസ് ചെയർപേഴ്സണിന് ചുമതല കൊടുക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട സംസാരിക്കുന്നതിൽ സെക്രട്ടറി മറുപടി പറയുന്നത് തടസപ്പെടുത്തിയ സിപിഎം അംഗങ്ങളുടെ നിലപാടിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് കൗണ്‍സിലർമാർ വാക്കൗട്ട് നടത്തിയത്.

നഗരസഭ ചെയർമാന്‍റെ ഔദ്യോഗിക ഓഫീസ് ദുരുപയോഗം ചെയ്യുന്നതിനെയാണ് യുഡിഎഫ് ചോദ്യം ചെയ്തത്. ചെയർമാന്‍റെ കാബിന് പുറത്ത് അദ്ദേഹത്തിന്‍റെ നെയിംബോർഡ് എടുത്തുമാറ്റി വൈസ് ചെയർമാന്‍റെ പേര് പ്രതിഷ്ഠിച്ചത് നിയമപ്രകാരം ശരിയല്ലെന്ന് യുഡിഎഫ് പറഞ്ഞു. നഗരസഭയുടെ ഭരണം പ്രതിസന്ധിയിലാണെന്നും ദൈനംദിന പ്രവർത്തനങ്ങൾ പോലും നടക്കുന്നില്ലെന്നും യുഡിഎഫ് ആരോപിച്ചു.

തെരുവ് നായ്ക്കളുടെ വ്യാപകമായ ആക്രമണം ഉണ്ടാകുന്പോൾ നിസംഗമായ നിലപാടാണ് നഗരസഭ സ്വീകരിക്കുന്നതെന്ന് യുഡിഎഫ് കൗണ്‍സിലർമാർ ആരോപിച്ചു.

വഴിവിളക്കുകൾ തെളിക്കുന്നതിന് നടപടിയെടുക്കാൻ നഗരസഭ അധികാരികൾക്ക് കഴിയുന്നില്ലെന്നും യുഡിഎഫ് നഗരസഭാംഗങ്ങളായ ഷമീർ പനയ്‌ക്കൽ, ഷിജു ഏബ്രഹാം, ഷിബു കുര്യാക്കോസ്, ഭാനുമതി രാജു, പ്രവീണ ഹരീഷ്, നോബ് മാത്യു, സിന്ധു ജിജോ, ബബിത മത്തായി, റിൻസ് റോയി, ലിസി പോൾ, നിഷ ഡേവിസ്, വത്സ ജോർജ്, സൈനുമോൾ രാജേഷ് എന്നിവർ പറഞ്ഞു.