കേന്ദ്രസർക്കാരിൽ നിർണായക ശക്തിയായി ഇടതുപക്ഷം മാറണം: കോടിയേരി
Monday, April 22, 2019 10:17 PM IST
റിയാദ്: കേന്ദ്രത്തിലെ വർഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരെ ശക്തിയായി പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ, കോണ്ഗ്രസ് ഇന്ന് ബിജെപി ആശയങ്ങൾ സ്വന്തം പേരിൽ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ഗോരക്ഷയും, രാമക്ഷേത്രനിർമാണവും ഏറ്റെടുക്കാനാണ് ഇന്ന് കോണ്‍ഗ്രസിനു താൽപര്യമെന്നും, വർഗീയതയോടു സന്ധി ചെയ്യാനും മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കാനും കോണ്‍ഗ്രസ് തയാറാകുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ വർഗീയ ഫാസിസ്റ്റ് ശക്തികൾക്കും, അവരോട് സന്ധിചെയ്യുന്നവർക്കും എതിരെ ശബ്ദിക്കാൻ ലോകസഭയിൽ ഇടതു പ്രാതിനിധ്യം വർധിക്കുകയും, ഇടതുപക്ഷം നിർണായക ശക്തിയായ ഒരു സർക്കാർ കേന്ദ്രത്തിൽ നിലവിൽ വരണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

റിയാദിലെ കേളി കലാ സാംസ്കാരിക വേദിയുടെ തെരഞ്ഞെടുപ്പ് കണ്‍വൻഷൻ ടെലിഫോണിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേളി മുഖ്യ രക്ഷാധികാരി സമിതി ആക്റ്റിംഗ് കണ്‍വീനർ കെ.പി.എം സാദിക്ക് അധ്യക്ഷനായിരുന്നു. മുഖ്യ രക്ഷാധികാരി സമിതി അംഗം ബി.പി രാജീവൻ ആമുഖ പ്രഭാഷണം നടത്തി.

കേളി സെക്രട്ടറി ഷൗക്കത്ത് സ്വാഗതം ആശംസിച്ചു. ന്യൂ ഏജ് പ്രതിനിധി വിനോദ് കൃഷ്ണ, ഐഎംസിസി സൗദി നാഷണൽ കമ്മിറ്റി അംഗം സജാദ്, ദമാം നവോദയ സെക്രട്ടറി നയീം, കേളി മുഖ്യ രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാർ, സജീവൻ ചൊവ്വ, കേളി കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധൻ, പ്രസിഡന്‍റ് പ്രിയ വിനോദ് എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. വിവിധ മണ്ഡലങ്ങളിലെ ഇടതുപക്ഷ സ്ഥാനാർഥികൾ പ്രവാസി സമൂഹത്തെ അഭിവാദ്യം ചെയ്ത് വോട്ടഭ്യർത്ഥന നടത്തി. കേളി കേന്ദ്രകമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയയിലെ പ്രവർത്തകർ, കുടുംബവേദി അംഗങ്ങൾ തുടങ്ങി നിരവധിപേർ കണ്‍വൻഷനിൽ പങ്കെടുത്തു.