ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതി കേരള പുരസ്കാരങ്ങൾ സമ്മാനിച്ചു
Tuesday, January 17, 2023 3:38 AM IST
ദോഹ: ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതി കേരള പുരസ്കാരങ്ങൾ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ കേരളത്തിലെ യുഎഇ ഡെപ്യൂട്ടി കോണ്‍സൽ ജനറൽ ഉബൈദ് ഖലീഫ ബക്കീത്ത് അബ്ദുല്ല അൽ കഅബിയാണ് സമ്മാനിച്ചത്. ഖത്തറിൽ നിന്നും പി.എൻ.ബാബുരാജൻ, ഡോ.ശുക്കൂർ കിനാലൂർ, ഡോ. ഷീല ഫിലിപ്പോസ്, ഡോ. മുഹമ്മദുണ്ണി ഒളകര, ജി.ബിനുകുമാർ, നാസർ കറുകപ്പാടത്ത് ,അമാനുല്ല വടക്കാങ്ങര എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

ഖത്തറിലെ കൈരളി പ്രതിനിധി, സംസ്കൃതി ജനറൽ സെക്രട്ടറി, ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്‍റ് ഫോറം പ്രസിഡണ്ട് , ഇന്ത്യൻ കൾചറൽ സെന്‍റർ പ്രസിഡന്‍റ് തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് പി.എൻ. ബാബുരാജനെ അവാർഡിന് അർഹനാക്കിയത്. ജനോപകാര പ്രദമായ പ്രവർത്തനങ്ങളും മാനുഷിക സേവന മനോഭാവവും കൈമുതലാക്കിയ അദ്ദേഹം ഖത്തറിലെ പൊതുരംഗത്തെ നിറസാന്നിധ്യമാണ്.

സംരംഭകത്വത്തിന്‍റെ പുതിയ മാതൃക സമ്മാനിച്ച ദിശാബോധമുള്ള വ്യവസായി എന്ന നിലക്കാണ് അക്കോണ്‍ ഗ്രൂപ്പ് ഹോൾഡിംഗ്സ് ചെയർമാൻ ഡോ.പി.എ.ശുക്കൂർ കിനാലൂരിനെ അവാർഡിന് തെരഞ്ഞെടുത്തത്. ഖത്തറിൽ നിരവധി സംരംഭകരെ തന്നോടൊപ്പം ചേർത്ത് വളരാൻ അവസരം നൽകിയ സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യവസായിയാണ് ഡോ.പി.എ.ശുക്കൂർ കിനാലൂർ.

ഖത്തറിൽ സൗന്ദര്യ സംരംക്ഷണ രംഗത്തെ ശ്രദ്ധേയ നാമമായ ദോഹ ബ്യൂട്ടി സെന്‍റർ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസ് അറിയപ്പെടുന്ന സംരംഭകയും സാമൂഹ്യ പ്രവർത്തകയുമാണ് . മികച്ച വനിത സംരംഭകയെന്ന നിലക്കും മാതൃകാപരമായ സാമൂഹ്യ സാംസ്കാരിക ജനസേവന പ്രവർത്തനങ്ങൾ പരിഗണിച്ചുമാണ് അവരെ പുരസ്കാരത്തിന് പരിഗണിച്ചത്.

പുകവലിക്കെതിരെ സന്ധിയില്ലാസമരം നയിക്കുന്ന ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ചെയർമാൻ എന്ന നിലക്കും സാമൂഹ്യ സാംസ്കാരിക രംഗത്തെ വേറിട്ട സേവനങ്ങൾ മുൻനിർത്തിയുമാണ് ഡോ. മുഹമ്മദുണ്ണി ഒളകരയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. നാലു പതിറ്റാണ്ടിലേറെക്കാലമായി പ്രവാസ ലോകത്തെ കല കായിക സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ഡോ. മുഹമ്മദുണ്ണി ഒളകര ഒരു സംരംഭകൻ എന്ന നിലക്കും പൊതു പ്രവർത്തകൻ എന്ന നിലക്കും ശ്രദ്ധേയനാണ്. ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബൽ ചെയർമാനായ അദ്ദേഹത്തിന് കീഴിൽ സാമൂഹ്യ പ്രധാനമായ നിരവധി ബോധവൽക്കരണ പരിപാടികളാണ് പ്രവാസ ലോകത്തും ഇന്ത്യയിലും നടന്നത്.

ഖത്തറിലെ ഹിൽസ് എഞ്ചിനീയറിംഗ് , മീഡിയ പെൻ എന്നീ സ്ഥാപനങ്ങളുടെ ജനറൽ മാനേജറായ ബിനുകുമാർ. ജി ഒരു നല്ല സംരംഭകനും സാമൂഹ്യ സാംസ്കാരിക കലാപ്രവർത്തകനുമാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഖത്തറിൽ നടക്കാറുള്ള ഇന്‍റർസ്കൂൾ യൂത്ത് ഫെസ്റ്റിവലായ കലാജ്ഞലി ഏറെ പ്രശസ്തമാണ്.

ട്രാവൽ ആന്‍റ് ടൂറിസം രംഗത്തെ ശ്രദ്ധേയമായ ഏവൻസ് ട്രാവൽ ആന്‍റ് ടൂർസ് മാനേജിംഗ് ഡയറക്ടർ നാസർ കറുകപ്പാടത്ത് ഗൾഫ് മേഖലയിലെ മുതിർന്ന ട്രാവൽ പ്രൊഫഷണലും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമാണ് . ഖത്തർ, യുഎഇ, സൗദി, ബഹ്റിൻ എന്നിവിടങ്ങളിലൊക്കെ പ്രവർത്തിപരിചയമുള്ള അദ്ദേഹത്തെ ടൂറിസം രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

ഗൾഫിൽ ജോലി തേടുന്നവർക്ക് സ്പോക്കണ്‍ അറബിക് പരിശീലന പരിപാടികളിലൂടെ ശ്രദ്ധേയനായ ഡോ. അമാനുല്ല വടക്കാങ്ങര സ്പോക്കണ്‍ അറബികുമായി ബന്ധപ്പെട്ട ഒരു ഡസനിലധികം കൃതികളുടെ കർത്താവാണ് . ആയിരക്കണക്കിന് പ്രവാസികളെ അറബി സംസാരിക്കുവാൻ പരിശീലിപ്പിച്ച അദ്ദേഹം മലയാളം, അറബി, ഇംഗ്ളീഷ് ഭാഷകളിലായി 82 പുസ്തകങ്ങളുടെ കർത്താവാണ് . പ്രവാസികളുടെ തൊഴിൽപരമായ വളർച്ചക്കനുഗുണമായി അദ്ദേഹം നടത്തിയ സ്പോക്കണ്‍ അറബിക് പരിശീലന പരിപാടികളാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്.