ലക്സംബർഗിൽ കഞ്ചാവ് വളർത്തൽ നിയമവിധേയമാക്കി
Monday, October 25, 2021 11:39 PM IST
ലക്സംബർഗ്: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ആദ്യമായി ലുക്സംബർഗ് കഞ്ചാവ് വളർത്തുന്നത് നിയമവിധേയമാക്കി. വിനോദ ഉപയോഗത്തിനായി കഞ്ചാവ് കൃഷി ചെയ്യുന്നത് കുറ്റകരമല്ലാതാക്കുന്നതിൽ ലക്സംബർഗ് ഒരു പടി കൂടി മുന്നലെത്തി.

കാബിനറ്റ് അവതരിപ്പിച്ച പുതിയ നിയമപ്രകാരം, 18 വയസും അതിൽ കൂടുതലുമുള്ള താമസക്കാർക്ക് വ്യക്തിഗത ഉപയോഗത്തിനായി നാല് ചെടികൾ വരെ വളർത്താനും പൊതുസ്ഥലത്ത് മൂന്ന് ഗ്രാം കൈയിൽവയ്ക്കാനും അനുവദിക്കും.

പ്രധാനമന്ത്രി സേവ്യർ ബെറ്റൽ രാജ്യത്ത് കഞ്ചാവ് വളർത്താൻ അനുവാദം നൽകുമെന്ന് 2018 ൽ പറഞ്ഞിരുന്നു. കഞ്ചാവ് കൈവശം വയ്ക്കുന്നതിനുള്ള 2,500 (2,900) യൂറോ വരെ നിയമമാക്കിയിരുന്ന പിഴകൾ ഗണ്യമായി കുറയ്ക്കുകയും നിരോധിച്ചിരിക്കുന്ന പൊതു ഇടങ്ങളിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യും. കഞ്ചാവിന്‍റെ സൈക്കോ ആക്റ്റീവ് ഘടകമായ ടെട്രാ ഹൈഡ്രോകണ്ണാബിനോളിന്‍റെ(THC)അളവ് നിയന്ത്രിക്കുന്നത് അവസാനിക്കും. പുതിയ നിയമനിർമ്മാണം ലക്സംബർഗിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പ്രശ്നം പരിഹരിക്കുമെന്ന് സർക്കാർ കരുതുന്നു.

കാബിനറ്റ് അവതരിപ്പിച്ച പുതിയ നിയമപ്രകാരം, 18 വയസും അതിൽ കൂടുതലുമുള്ള താമസക്കാർക്ക് വ്യക്തിഗത ഉപയോഗത്തിനായി നാല് ചെടികൾ വരെ വളർത്താനും പൊതുസ്ഥലത്ത് മൂന്ന് ഗ്രാം ചുമക്കാനും അനുവദിക്കും. പുതിയ നിയമനിർമ്മാണം ലക്സംബർഗിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പ്രശ്നം പരിഹരിക്കുമെന്ന് സർക്കാർ പറഞ്ഞു. കഞ്ചാവിന്‍റെ വളർച്ചയും വിതരണവും നിയമവിധേയമാക്കുന്നതിൽ ലക്സംബർഗ് ഇപ്പോൾ കാനഡ, ഉറുഗ്വേ, യുഎസ് ലെ 11 സംസ്ഥാനങ്ങൾവയ്ക്കൊപ്പം ചേർന്നിരിക്കയാണ്

ജോസ് കുന്പിളുവേലിൽ