ഫൊക്കാന ഭവനം പദ്ധതിക്കു ഉജ്വല തുടക്കം
Thursday, April 25, 2019 10:23 PM IST
ന്യൂജേഴ്സി: സംസ്ഥാന സർക്കാരിന്‍റെ ഭവനം ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക ( ഫൊക്കാന) നടപ്പാക്കുന്ന ഫൊക്കാന ഭവനം പ്രോജക്ടിന്‍റെ പ്രവർത്തനങ്ങൾക്കു വൻ പുരോഗതി കൈവരിച്ചതായി ഫൊക്കാന ഭവനം പ്രോജക്ടട്ടിന്‍റെ കോർഡിനേറ്റർ സജിമോൻ ആന്‍റണി.

കേരളത്തിലെ ഭവന രഹിതരായ തോട്ടം തൊഴിലാളികൾക്ക് വേണ്ടി വീടുകൾ നിർമ്മിച്ചു നൽകാൻ കേരള സർക്കാരുമായി 2019 ജനുവരിയിലാണ് ഫൊക്കാന ധാരണാപത്രത്തിൽ ഒപ്പുവച്ചത്. സർക്കാരിന്‍റെ ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള ഭവനം ഫൗണ്ടേഷനുമായാണ് മഹാപ്രളയത്തിൽ വീട് നഷ്ട്ടപ്പെട്ട 100 പേർക്ക് വീട് നിർമിച്ചു നൽകുന്നതിനു സഹകരിക്കാൻ ഫൊക്കാന ധാരണാപത്രത്തിൽ ഒപ്പുവച്ചത്. 2019 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ഫൊക്കാന കേരള കണ്‍വൻഷനിൽ ഈ പദ്ധതിയുടെ ഉദ്ഘാടനം നർവഹിച്ചിരുന്നു. അന്നു തന്നെ 10 വീടുകൾ നിർമ്മിക്കുന്നതിനുള്ള ചെക്ക് സർക്കാരിനു കൈമാറിയിരുന്നു.

ആദ്യ ഘട്ടത്തിൽ 100 വീടുകൾ നിർമ്മിക്കാനാണ് ഫൊക്കാന ലക്ഷ്യമിടുന്നത്. 2019 അവസാനത്തോടെ 100 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് മാസത്തിൽ ആരംഭിച്ച വീടുകളുടെ നിർമ്മാണം വൻ പുരോഗതിയിലാണെന്നും സജിമോൻ ആന്‍റണി അറ്റ്ലാന്‍റിക് സിറ്റിയിലെ ബാലിസ് കാസിനോസ് ആൻഡ് റിസോർട്സിൽ നടന്ന കണ്‍വൻഷൻ അവലോകന യോഗത്തിൽ പറഞ്ഞു. സെക്രട്ടറി ടോമി കൊക്കാടിന്‍റെയും അസോസിയേറ്റ് ട്രഷറർ പ്രവീണ്‍ തോമസിന്‍റെയും ഉൗറ്റ പിന്തുണയാണ് ഈ പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു മുറി, ഹാൾ, അടുക്കള, ഒരു ബാത്ത് റൂം എന്നീ സൗകര്യങ്ങളുള്ള 400 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് ഭവനം പദ്ധതി പ്രകാരം കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള തോട്ടം തൊഴിലാളികൾക്ക് നിർമ്മിച്ചു നൽകുന്നത്. ഈ പദ്ധതിയിലേക്ക് ഭാഗഭാക്കാകുന്നവരെ അറ്റ്ലാന്‍റിക് സിറ്റിയിലെ ബാലിസ് കാസിനോസ് ആൻഡ് റിസോർട്സിൽ 2020 ൽ നടക്കുന്ന ഫൊക്കാനയുടെ അന്താരാഷ്ട്ര കണ്‍വൻഷനിൽ ആദരിക്കുന്നതാണ്. ഇവർക്ക് ഫൊക്കാന കണ്‍വൻഷനിൽ വച്ചു ബഹുമതി പത്രവും ഫലകവും നൽകി ആദരിക്കുമെന്നും സജിമോൻ ആന്‍റണി പറഞ്ഞു.

നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ദാനത്തിൽ പങ്കെടുക്കുവാനുള്ള അവസരവും ഫൊക്കാന ഒരുക്കുന്നതാണ്.അഞ്ചോ അതിലധികമോ വീടുകൾ നിർമ്മിക്കാൻ മെഗാ സ്പോണ്‍സർഷിപ്പിനു തയാറാകുന്ന വ്യക്തികൾക്കും സംഘടനകൾക്കും കണ്‍വെൻഷനിൽ വച്ചു പ്രത്യേക അംഗീകാരവും ആദരവും നൽകുന്നതാണ്. ഏറ്റവും കൂടുതൽ വീടുകൾക്ക് സ്പോണ്‍സർഷിപ് നൽകൂന്ന വ്യക്തിക്കോ സംഘടനക്കോ പ്രത്യേക പുരസ്ക്കാരവും നൽകാൻ ഉദ്ദേശിക്കുന്നുണ്ട്.

ഫൊക്കാനയെ സ്നേഹിക്കുന്ന ഏവരുടെയും സഹായ സഹകരണത്തോടെ ആദ്യ ഘട്ടത്തിലെ 100 വീട് എന്ന ലക്ഷ്യം ഈ വര്ഷം അവസാനത്തോടുകൂടി അനായാസം പൂർത്തീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണെന്ന് ഫൊക്കാന നേതൃത്വമെന്നു ഫൊക്കാന ഭാരവാഹികളായ പ്രസിഡന്‍റ് മാധവൻ ബി നായർ, സെക്രട്ടറി ടോമി കോക്കാട്, പദ്ധതി കോർഡിനേറ്ററും ട്രഷററുമായ സജിമോൻ ആന്‍റണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ശ്രീകുമാരർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്‍റ്് എബ്രഹാം കളത്തിൽ, ജോയിന്‍റ് സെക്രട്ടറി ഡോ. സുജ ജോസ് , ജോയിന്‍റ് ട്രഷറർ പ്രവീണ്‍ തോമസ്, അസോസിയേറ്റ് ട്രഷറർ ഷീല ജോസഫ്, അസോസിയേറ്റ് സെക്രട്ടറി വിജി നായർ, വിമൻസ് ഫോറം പ്രസിഡണ്ട് ലൈസി അലക്സ്, എന്നിവരും ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്,വൈസ് പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി വിനോദ് കെ ആർകെ, കണ്‍വൻഷൻ ചെയർമാൻ ജോയി ചക്കപ്പൻ, നാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ബാബു സ്റ്റീഫൻ, കേരള കണ്‍വൻഷൻ ചെയർമാൻ ജോർജി വര്ഗീസ്, ഫൌണ്ടേഷൻ ചെയർമാൻ ഏബ്രഹാം ഈപ്പൻ (പൊന്നച്ചൻ), വൈസ് ചെയർമാൻ സണ്ണി മറ്റമന, സെക്രട്ടറി വിപിൻ രാജ് തുടങ്ങിയവർ അറിയിച്ചു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ