ഫോമായ്ക്ക് സുകൃതം, അമേരിക്കൻ മലയാളികൾക്കിത് അഭിമാന നിമിഷം
Tuesday, June 25, 2019 10:33 PM IST
ഡാളസ്: ഫോമയുടെ കേരള കണ്‍വൻഷൻ വളരെ വിജയകരമായി പരിസമാപിച്ചു. ഈ കണ്‍വെൻഷൻറെ വിജയത്തിനായി അകമഴിഞ്ഞ് സഹകരിച്ചു സഹായിച്ച എല്ലാ സുഹൃത്തുക്കളെയും ഈ അവസരത്തിൽ കൃതജ്ഞതയോടെ ഓർക്കുന്നു. ഈ കണ്‍വൻഷനുമായി ബന്ധപ്പെട്ടു നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചെറിയ സംക്ഷിപ്തരൂപം അവതരിപ്പിക്കുന്നു.

അമേരിക്കൻ മലയാളികളുടെ സ്പന്ദനങ്ങൾ എല്ലാക്കാലവും അറിയുന്ന ഫോമാ എന്ന പ്രസ്ഥാനം ഇതുവരെ നൽകിയിട്ടുള്ള വാഗ്ദാനങ്ങളെല്ലാം കൃത്യമായ ഉത്തരവാദിത്തിലും, മേൽനോട്ടത്തിലും, സാന്പത്തിക നിരീക്ഷണത്തിലുമാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഈ വർഷത്തെ കേരള കണ്‍വൻഷനോടനുബന്ധിച്ച് നടത്തിയ ഭവനനിർമ്മാണ പദ്ധതിയിൽ 36 വീടുകളാണ് ഫോമാ നിർമ്മിക്കുന്നത്. ഇതിൽ 20 വീടുകൾ പൂർത്തിയാക്കുകയും, 16 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയും ചെയ്യുന്നു. പ്രളയാനന്തര നവകേരള നിർമ്മിതിയിൽ അമേരിക്കൻ മലയാളികളുടെ പങ്ക് ഫോമാ സാക്ഷാൽക്കരിച്ചതായി പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ അദ്ദേഹത്തിന്‍റെ കൃതജ്ഞതയിൽ രേഖപ്പെടുത്തി.


36 വീടുകളിൽ കടപ്രയിൽ 32 വീടുകളും, നിലന്പൂരിൽ മൂന്നു വീടുകളും, കൊച്ചിയിലെ വൈപ്പിനിൽ ഒരു വീടുമാണുള്ളത്. 36 വീടുകളുടെയും നിർമ്മാണ ഉത്തരവാദിത്ത്വം തണൽ എന്ന സംഘടനയുടെ മേൽനോട്ടത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ 36 വീടുകൾക്കും തണലിന്‍റെ സാന്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്. ഏഴ് ലക്ഷം രൂപ എന്ന തോതിലാണ് ഒരു വീടിനു ചെലവ് ആയിട്ടുള്ളത് എല്ലാ വീടുകളും 400 മുതൽ 500 സ്ക്വയർ ഫീറ്റ് വലിപ്പമുള്ളതാണ്.

പരിസ്ഥിതി സാഹചര്യങ്ങളോടിണങ്ങുന്നതും, മെച്ചപ്പെട്ട സജ്ജീകരണങ്ങളോടും സൗകര്യങ്ങളോടും കൂടി രണ്ട് കിടപ്പുമുറി, ഒരു ഉൗണു മുറി, ഒരു ബാത്റൂം, അടുക്കള ഒരു ചെറിയ ഇറയം എന്നിവ കൂടാതെ ഒരു കുടുംബത്തിന് ഉപയോഗിക്കാൻ വേണ്ടുന്ന കിടക്ക, കട്ടിൽ, മേശ, കസേരകൾ, അടുക്കളസാധന സാമഗ്രികൾ ഉൾപ്പെടെയുള്ള ഭവനങ്ങളാണ് സജീകരിച്ചിട്ടുള്ളത്. കടപ്രയിലുള്ള 32 വീടുകളിൽ 11 വീടുകൾ സർക്കാരിൻറെയും, തണലിന്‍റെയും, ഫോമായുടെയും സാന്പത്തിക സഹായത്തോടുകൂടിയാണ് നിർമ്മിച്ചിട്ടുള്ളത്.

തിരുവല്ലയിലെ കടപ്രയിലെ പതിനൊന്നു വീടുകളുടെ പണി പൂർത്തീകരിക്കുന്പോൾ, വീടൊന്നിന് സർക്കാരിൽ നിന്നും ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നാലു ലക്ഷം രൂപ വീതവും, ഫോമയുടെ രണ്ടു ലക്ഷം രൂപയും, തണൽ ഒരു ലക്ഷം രൂപയാണ് മുതൽ മുടക്കിയിരിക്കുന്നത്. ഫേസ്ബുക്ക്, അമേരിക്കയിലെ മലയാളികൾ, മലയാളീ സംഘടനകൾ, നമ്മുടെ സഹോദരങ്ങൾ, കന്പനികൾ മുതലായവരിൽ നിന്നും സംഭാവനയായി കിട്ടിയിട്ടുള്ള തുകയാണ് ഈ പതിനൊന്നു വീടുകൾക്ക് ഫോമാ നൽകിയ സാന്പത്തിക സഹായം. കടപ്രയിൽ ബാക്കിയുള്ള 21 വീടുകൾക്കും, നിലന്പൂരിൽ ഉള്ള മൂന്നു വീടുകൾക്കും, വീടൊന്നിന് അഞ്ചരലക്ഷം രൂപ വീതം ഫോമായും ഒന്നര ലക്ഷം രൂപ വീതം തണലും സാന്പത്തിക സഹായം നൽകിയിട്ടുള്ളതാണ്.

ഫോമായ്ക്കും അമേരിക്കൻ മലയാളികൾക്കും എന്നും അഭിമാനിക്കാവുന്ന ഈ പദ്ധതിയിലേക്ക് ഉദാരമായി സംഭാവന ചെയ്തവരുടെ പട്ടിക താഴെ കൊടുക്കുന്നു. ഇരുപത്തിനാല് വീടുകൾക്കുള്ള സന്പൂർണ്ണ സാന്പത്തിക സഹായം ഫോമാക്കു നൽകിയവരുടെ വിവരങ്ങളാണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്.

ആറ് വീടുകൾ (മങ്ക) മലയാളീ അസോസിയേഷൻ ഓഫ് നോർതേണ്‍ കാലിഫോർണിയ.
രണ്ടു വീടുകൾ കേരളം അസോസിയേഷൻ ഓഫ് ഡെലവയർ
രണ്ടു വീടുകൾ മലയാളീ അസോസിയേഷൻ ഓഫ് സൗത്ത് വെസ്റ്റ് ഫ്ലോറിഡ
ഒരു വീട് കേരള കൾച്ചറൽ സൊസൈറ്റി
ഒരു വീട് മലയാളീ അസോസിയേഷൻ ഓഫ് നോർത്തേണ്‍ ഫ്ലോറിഡ
ഒരു വീട് ഡെലവെയർ മലയാളീ അസോസിയേഷൻ
ഒരു വീട് കേരള സമാജം ഓഫ് ന്യൂ ജേഴ്സി
ഒരു വീട് കേരള അസോസിയേഷൻ ഓഫ് പാം ബീച്ച്
ഒരു വീട് ബേ മലയാളി അസോസിയേഷൻ
ഒരു വീട് മലയാളീ അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ
ഒരു വീട് ഫോമായുടെ കഴിഞ്ഞ നാഷണൽ കമ്മറ്റിയുടെ വക
ഒരു വീട് ജോണ്‍ ടൈറ്റസ്
ഒരു വീട് ജോണ്‍ കൈലാത്ത്
ഒരു വീട് ജോയ് കുര്യൻ
ഒരു വീട് മോൻസി വർഗീസ് (തൈക്കൂടത്തിൽ)
ഒരു വീട് മയാമി മലയാളി അസോസിയേഷൻ*
ഒരു വീട് കേരളം അസോസിയേഷൻ ഓഫ് വാഷിംഗ്ടണ്‍**
(ഫോമയുടെ ചേർന്ന്, കടവ് എന്ന സംഘടനയുമായി ഒത്തുചേർന്ന്)

ഫോമാ വഴി സമാഹരിച്ച അഞ്ചരലക്ഷം രൂപ വീതമുള്ള തുക കൊണ്ട് മാത്രമാണ് വൈപ്പിനിൽ പണിയുന്ന വീട് പൂർത്തീകരിക്കുന്നത്. ഇതിനുള്ള സാന്പത്തിക സഹായം ചെയ്തിട്ടുള്ളത് മാർട്ടിൻ ഷിയയാണ്. മേൽപ്പറഞ്ഞ ലിസ്റ്റിൽ വാഗ്ദാനത്തുകകൾ പൂർണമായി തന്നവരും ഭാഗീകമായി തന്നവരുമുണ്ട്. ഇവർ എല്ലാവരുമായും ഫോമായ്ക്ക് വ്യക്തമായ കരാറുകളും നിലവിലുണ്ട്. ഭാഗീകമായി തന്നവരുടെ കരാറുകൾ സമയബന്ധിതമായി പരിഗണിക്കുന്നതായിരിക്കും. പണികൾ പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന വീടുകളുടെ മേൽനോട്ടത്തിനുവേണ്ടി അമേരിക്കയിലെയും കേരളത്തിലെയും പദ്ധതി ചുമതലക്കാർ പദ്ധതി പ്രദേശങ്ങളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിവരവും അറിയിക്കുന്നു.

പ്രളയക്കെടുതിയുടെ ആഴക്കയത്തിൽ നിന്നും കരകയറുവാൻ, 36 കുടുംബങ്ങൾക്ക് അത്താണിയാകുവാനുള്ള നിയോഗം ഏറ്റെടുക്കുവാൻ കഴിഞ്ഞത് ഫോമായുടെ വിജയം. സഹായങ്ങൾ നൽകിയ എല്ലാ സുമനസുകളുടെയും മുൻപിൽ നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നതായി പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ, വൈസ് പ്രസിഡന്‍റ് വിൻസന്‍റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറർ ഷിനു ജോസഫ്, ജോയിന്‍റ് ട്രഷറർ ജയിൻ കണ്ണച്ചാൻപറന്പിൽ, പ്രൊജക്റ്റ് ചെയർമാൻ അനിയൻ ജോർജ്, പ്രൊജക്റ്റ് കോർഡിനേറ്ററായ ജോസഫ് ഒൗസോ, അഡ്വൈസറായ ജോണ്‍ ടൈറ്റസ്, കോർഡിനേറ്ററ·ാരായ നോയൽ മാത്യു, ബിജു തോണിക്കടവിൽ, ഉണ്ണി കൃഷ്ണൻ, പദ്ധതിയുടെ കേരള കോർഡിനേറ്റർ അനിൽ ഉഴത്തിൽ, സനൽ കുമാർ, ’തണൽ’ പ്രവർത്തകർ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: പന്തളം ബിജു തോമസ്