ഓണപായസം
ഓണമധുരത്തിന് പത്തുതരം പായസം
പായസത്തിന്‍റെ മധുരമില്ലാതെ ഒരു ഓണസദ്യയും പൂർണമാകുന്നില്ല. തൂശനിലയിൽ പപ്പടവും പഴവും ചേർത്ത് പായസം കഴിക്കുന്പോൾ സദ്യയ്ക്ക് ഇരട്ടി മധുരമേറുന്നു. ഒന്നാം ഓണമായ ഉത്രാടം മുതൽ നാലാം ഓണമായ ചതയം വരെ പായസം വയ്ക്കുന്പോൾ മടുപ്പില്ലാതിരിക്കാൻ രുചികൾ പലതാവുക തന്നെ വേണം. ഇത്തവണത്തെ ഓണം സ്പെഷ്യൽ പാചകത്തിൽ പത്തുതരം പായസങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.