ഓണം സ്‌പെഷൽ
ഓണത്തിന് അണിയാം ട്രഡീഷണൽ ആഭരണങ്ങൾ
കസവുസാരിയുടുത്ത മലയാളിമങ്കമാരെ കാണുന്നതുതന്നെ അഴകാണ്. പക്ഷേ കേരളസാരിക്കൊപ്പം കേരളത്തനിമ നിലനിർത്തുന്ന ആകർഷകമായ ആഭരണങ്ങൾ കൂടി അണിഞ്ഞാലേ ആ അഴക് പൂർണമാകൂ. സെറ്റ് സാരിയുടുത്ത് ചന്ദനക്കുറിതൊട്ട് മുടിയിൽ മുല്ലപ്പൂ ചൂടിയെത്തുന്ന÷പെണ്‍കൊടികൾക്ക് പ്രിയം ട്രഡീഷണൽ ആഭരണങ്ങൾ തന്നെയാണ്. പണ്ടൊക്കെ മുത്തശിയുടെയോ അമ്മയുടെയോ ആഭരണപ്പെട്ടിയിൽ നിന്ന് ഓണനാളിൽ അണിയാൻ എന്തെങ്കിലുമൊന്ന് സിലക്ട് ചെയ്യുമായിരുന്നു. മലയാളിയുടെ ആഭരണപ്രേമം ഓണക്കോടിക്കും മാറ്റു കൂട്ടുന്നുണ്ട്.

സ്വർണവിലയിലെ കുതിച്ചുചാട്ടം മൂലം പുതിയ ആഭരണങ്ങളൊന്നും ഓണക്കാലത്തേക്കായി വാങ്ങാൻ ന്യൂജെൻ പെണ്ണുങ്ങൾ തയാറല്ല. മുന്പ് വാങ്ങിവച്ചിട്ടുള്ള ട്രഡീഷണൽ ആഭരണങ്ങൾ ഉണ്ടെങ്കിൽ ഒകെ. അല്ലാത്തവർക്കായി വണ്‍ഗ്രാം ഗോൾഡിൽ തീർത്ത പരന്പരാഗത ആഭരണങ്ങളാണ് വിപണിയിലുള്ളത്. ഓണമായാൽ ഇതൊക്കെ വാങ്ങാൻ വൻതിരക്കാണെന്ന് കൊച്ചിയിലെ വ്യാപാരികൾ പറയുന്നു. മാല, വള, കമ്മൽ, മോതിരം ഇവയിലെല്ലാം ഒരു ട്രഡീഷണൽ ടച്ച് വേണമെന്നത് ഗാൽസിന് നിർബന്ധമാണ്.

സൂപ്പർ ലുക്ക് തരും മാലകൾ

പാലയ്ക്കാ മാല, നാഗപടത്താലി, മാങ്ങാമാല, പൂത്താലി, ഇളക്കത്താലി ഇവയ്ക്കാണ് ട്രഡീഷണൽ ആഭരണങ്ങളിൽ എന്നും ഡിമാൻഡ്. കേരളസ്റ്റൈലിലുള്ള വേഷങ്ങൾക്കൊപ്പം ഇവ അണിഞ്ഞാൽ സൂപ്പർലുക്കാണ്. പാലയ്ക്കാ മാലകളിലും വളകളിലും സാധാരണ കാണാറുളള കല്ലുകളിൽ പുതുമ വന്നുകഴിഞ്ഞു. പച്ചക്കല്ലുകൾക്കു പകരം മെറൂണ്‍, വയലറ്റ്, മെജന്ത, ചുവപ്പ് നിറങ്ങളിലുള്ള കല്ലുകൾ പതിപ്പിച്ച പാലയ്ക്കാ മാലയ്ക്കും വളകൾക്കും കമ്മലിനും മോതിരത്തിനുമൊക്കെയാണ് ആവശ്യക്കാർ ഏറെയും.
മുല്ലമൊട്ടു മാല, കാശുമാല, ഇളക്കത്താലി, അവിൽമാല, കരിമണിമാല, ലക്ഷ്മിമാല, ദശാവതാരം മാല ഇവയെല്ലാം ട്രഡീഷണൽ ആഭരണങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.

ട്രെൻഡി വളകൾ

വളകളിൽ കാശുവള, പാലയ്ക്കാവള, അഷ്ടലക്ഷ്മി വള, ദശാവതാരം വള എന്നിവയ്ക്കെല്ലാം ആവശ്യക്കാരുണ്ട്. മുണ്ടും നേര്യതിനുമൊപ്പം പച്ചയും നീലയും നിറത്തിലുള്ള പാലയ്ക്കാവള അണിയാം. നേർത്ത വളകൾ അണിയാനാണു ടീൻസിന് ഇഷ്ടം. അങ്ങനെയാകുന്പോൾ മൂന്നോ നാലോ കന്പി വളകൾ അണിയാം.

ജിമുക്കി ജിമുക്കി

കമ്മലുകളുടെ വിഭാഗത്തിൽ എന്നും പ്രിയം ജിമുക്കിക്കുതന്നെയാണ്. വലുതും ചെറുതുമായ കല്ലുപിടിപ്പിച്ചതും മുത്തുപിടിപ്പിച്ചതുമായ ജിമുക്കികൾ പെണ്‍കുട്ടികൾക്കു പ്രിയപ്പെട്ടതാണ്. തട്ടുതട്ടുകളായി മുത്തും ഞാത്തുമൊക്കെ പിടിപ്പിച്ച ജിമുക്കികളിൽ സിംഗിൾ സ്റ്റോണും മൾട്ടി കളർ സ്റ്റോണുമൊക്കെയുണ്ട്. വലിയ സൈസിലുള്ള ജിമുക്കികൾക്കാണ് എപ്പോഴും ആവശ്യക്കാർ കൂടുതൽ. ഇവ കൂടാതെ കാശു കമ്മൽ, പാലയ്ക്കാ കമ്മൽ, മാങ്ങാകമ്മൽ, കല്ലു കമ്മൽ ഇവയ്ക്കെല്ലാം ആരാധകരുണ്ട്.

മോതിരത്തിൽ ഗന്ധർവമോതിരം

മോതിരങ്ങളിലെ ലേറ്റസ്റ്റ് ട്രെൻഡ് ഗന്ധർവമോതിരമാണ്. നിറയെ കല്ലുകൾ പിടിപ്പിച്ച ഈ മോതിരം കണ്ടാൽ ഒരുഒന്നൊന്നര ലുക്കുവരും. ഈ ഒരൊറ്റ മോതിരം അണിഞ്ഞാൽത്തന്നെവിരൽ മിന്നിത്തിളങ്ങും.

മാറിച്ചിന്തിക്കുന്നവർക്കായി ആന്‍റിക് കളക്ഷൻസ്

വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് യുവത്വം. അതുകൊണ്ടുതന്നെ കേരളസാരിക്കൊപ്പം പെണ്‍കുട്ടികൾ ആന്‍റിക് ആഭരണങ്ങളും അണിഞ്ഞു തുടങ്ങിയിരിക്കുന്നു. വലംപിരി ശംഖിന്‍റെ ഡിസൈനിലുള്ള കമ്മലും അതേ പെൻഡന്‍റ് വരുന്ന മാലയും സാരിക്കൊപ്പം അണിയുന്നതും ട്രെൻഡാണ്.
ചുറ്റും സ്റ്റോണ്‍ പതിച്ച് നേർത്ത ഡിസൈനിലുള്ള ആന്‍റിക് വളയാണ് മറ്റൊരു സ്റ്റൈൽ. കേരളസാരിക്ക് ഇത് നന്നായി ചേരും. ആന്‍റിക് കമ്മലും മാലയും വളയും മാത്രമല്ല മോതിരവുമുണ്ട്. കെന്പു സ്റ്റോണ്‍ പതിപ്പിച്ച മോതിരത്തിനും ആവശ്യക്കാരുണ്ട്. പച്ചയും ചുവപ്പുമാണ് സ്റ്റോണിലുള്ളത്.

മുത്തിനും പ്രിയം

പേൾ ഇയർ റിങ്ങ്സും മുത്തു പതിച്ച പേൾ നെക്ലേസ് സെറ്റും കസവു സാരിക്ക് നന്നായി ഇണങ്ങും. വെള്ള നിറത്തിലുള്ള മുത്തുകൾക്കാണ് ഡിമാൻഡ്.

സീമ മോഹൻലാൽ