കേരളത്തിലെ യുവജനങ്ങളിൽ ഏറ്റവും അധികം പേർ അപേക്ഷിക്കുന്ന ഉദ്യോഗമാണ് ഇന്ന് എൽഡി ക്ലാർക്കിന്‍റേത്. ബിരുദാനന്തര ബിരുദവും ബിടെക്കും മറ്റുമുള്ളവർ പോലും ഇന്ന് എൽഡിഡി ക്ലാർക്ക് പരീക്ഷയ്ക്കായി തയാറെടുക്കുന്നു. ഇതുപോലെ വീറും വാശിയുമുള്ള മറ്റൊരു മത്സര പരീക്ഷയില്ലെന്നു പറയാം.

കേരള പബ്ലിക് സർവീസ് കമ്മീഷൻ തിരുവനന്തപുരം കാറ്റഗറി നന്പർ 207/2019 പ്രകാരം കേരള സർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിലെ പുതിയ ലോവർ ഡിവിഷൻ ക്ലാർക്കുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു.

ഒബ്ജക്ടീവ് സന്പ്രദായത്തിലുള്ള പരീക്ഷയാണിത്. 100 ചോദ്യം, 100 മാർക്ക്, 75 മിനിട്ട് ദൈർഘ്യം. കേരളത്തിലെ 14 ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ഓണ്‍ലൈൻ വഴി അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ഡിസംബർ 18 രാത്രി 12 മണി. വിവിധ ജില്ലകളിലെ എൽഡിസി പരീക്ഷകൾക്ക് വ്യത്യസ്ത ചോദ്യങ്ങളുണ്ടാകും.

പരീക്ഷയുടെ സിലബസ്

സമകാലീന കാര്യങ്ങൾ, കേരള നവോത്ഥാനം ഉൾപ്പെടെയുള്ള പൊതുവിജ്ഞാനം, ഇംഗ്ലീഷ്, മലയാളം, മാനസികശേഷി പരിശീലനം ഉൾപ്പെടെയുള്ള ഗണിതം ഇവയാണ് സിലബസ്.

അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഉദ്യോഗാർഥി സിലബസ് നന്നായി വായിച്ചു മനസിലാക്കുകയാണ് ആദ്യം വേണ്ടത്. എൽഡിസി പരീക്ഷയ്ക്കെടുക്കുന്ന പരിശീലനം സിവിൽ സർവീസ് പരീക്ഷ എഴുതിനോക്കാൻ വരെയുള്ള പ്രചോദനം നൽകും.

പ്രധാനമായും മുൻകാല ചോദ്യങ്ങൾ ശേഖരിച്ച് വായിച്ച് ഉത്തരമെഴുതി പരിശീലിക്കുന്പോൾ. മുൻകാലങ്ങളിലെ ചോദ്യപേപ്പറുകൾ പരിശോധിച്ചാൽ പിഎസ് സിയുടെ എൽഡിസി ചോദ്യങ്ങളിൽ മുൻഗണന ഗണിതശാസ്ത്രത്തിനാണെന്നുകാണാം. എന്നാൽ, മലയാളത്തിനും പൊതുവിജ്ഞാനത്തിനുമെല്ലാം പ്രാധാന്യമുണ്ട്.

ഗണിതം

ഗണിതത്തിൽ വന്നിട്ടുള്ള ചോദ്യങ്ങൾ/വരാൻ സാധ്യതയുള്ള മേഖലകൾ എന്നിവ ഏതെന്നു നോക്കാം.

1. സംഖ്യകൾ - നിസർഗം - അഖണ്ഡ - പൂർണ - ഇരട്ട - ഒറ്റ - അഭാജ്യ - ഭാജ്യ
2. ലസാഗു - ഉസാഘ (ലഘുതമ സാധാരണ ഗുണിതം - ഉത്തമസാധാരണ ഘടകം)
3. വർഗം - വർഗമൂലം - ഘനം - ഘനമൂലം
4. സംഖ്യാ വാചകങ്ങളുടെ ലഘൂകരണം
5. ശതമാനം
6. ലാഭം - നഷ്ടം
7. പലിശ
8. കരണികൾ
9. സർവസമവാക്യങ്ങൾ
10. അംശബന്ധം
11. ബീജഗണിതം
12. സമയം - ദൂരം - വേഗം - ശ്രേണികൾ
13. ത്രികോണമിതി
14. സ്റ്റാറ്റിസ്റ്റിക്സ് - മാധ്യം - മീഡിയൻ - മോഡ് - ബൈനറി സംഖ്യകൾ - റോമൻ സംഖ്യാ സന്പ്രദായം -ഘനരൂപങ്ങൾ
15. ക്യൂബ് - സമചതുര സൂചിക - വൃത്ത സൂചിക - അർദ്ധഗോളം - ഗോളം - ചതുരം - വൃത്തം - ത്രികോണം തുടങ്ങിയവ.

മാനസികശേഷി പരിശോധനയിലെ 1. സമാനബന്ധങ്ങൾ (2) വർഗീകരണം (3) ഒറ്റയാനെ കണ്ടെത്തൽ, ശ്രേണികൾ (4) രഹസ്യഭാഷ, (5) രക്തബന്ധങ്ങൾ (6) വിഷമപ്രശ്നങ്ങൾ, ദിശാവബോധം (7) അക്ഷരമാല (8) സംഖ്യകൾ, സ്ഥാനം (9) ഗണിതചിഹ്നം ഉപയോഗിച്ചുള്ള പ്രശ്നങ്ങൾ (10) വാക്കുകളുടെ ക്രമമായ തെരഞ്ഞെടുപ്പ്, വിട്ടുപോയവ കണ്ടുപിടിക്കൽ, സമചതുരം സംബന്ധിച്ച പ്രശ്നങ്ങൾ (11) സംഖ്യാ ഗണിതം സംബന്ധിച്ച കണക്കുകൾ, (12) ശരിയോ തെറ്റോ (13) പ്രായം സംബന്ധിച്ച കണക്കുകൾ തുടങ്ങിയ കാര്യങ്ങളിൽ നിന്നും ചോദ്യങ്ങൾ വന്നിട്ടുണ്ട്. അതുകൊണ്ട് ഈ മേഖലയിൽപ്പെടുന്ന അഭ്യാസങ്ങൾ നിരന്തരം ചെയ്തുപഠിക്കുക തന്നെ വേണം. എട്ടാം സ്റ്റാൻഡേർഡ് മുതൽ 10 വരെയുള്ള ഗണിത പാഠങ്ങൾ ഹൃദിസ്ഥമാക്കണം.

പൊതുവിജ്ഞാനം

പൊതുവിജ്ഞാനത്തിൽ രാജ്യാന്തര ദേശീയ പ്രാദേശികമായ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ആദ്യമായി പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചും നൂറ്റാണ്ടുകൾക്കു മുന്പണ്ടായ മഹാവിസ്ഫോടനത്തെ കുറിച്ചും സൗരയൂഥത്തെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും ഉപഗ്രഹങ്ങളെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചും ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും ദൗത്യങ്ങളെക്കുറിച്ചും പര്യവേക്ഷണത്തെക്കുറിച്ചും മനസിലാക്കണം.

കൂടാതെ, നമ്മൾ അധിവസിക്കുന്ന ഭൂമിയെക്കുറിച്ചും ഭൂഖണ്ഡങ്ങളെക്കുറിച്ചും വൻകരകളെക്കുറിച്ചും ശിലകൾ, പർവതങ്ങൾ, ദ്വീപുകൾ, സമുദ്രങ്ങൾ, നദികൾ, തടാകങ്ങൾ, കടലിടുക്കുകൾ, ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന അന്തരീക്ഷത്തെക്കുറിച്ചും മേഘങ്ങളെക്കുറിച്ചും ജലം, കാറ്റ്, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ചും മനസിലാക്കണം.

ശാസ്ത്ര മേഖലയിലും അറിവു വേണം

പ്രവർത്തിക്കാൻ പോകുന്ന മേഖലയിൽ ഈവക കാര്യങ്ങൾ പ്രായോഗികമല്ലെങ്കിലും ഒരു പരീക്ഷാർഥി ഊർജതന്ത്രം, രസതന്ത്രം, ജ്യോതിശാസ്ത്രം, ജീവശാസ്ത്രം, സസ്യശാസ്ത്രം എന്നീ ശാസ്ത്രമേഖലകളിലും സാമാന്യം വിജ്ഞാനം നേടിയിരിക്കണം. കംപ്യൂട്ടറും നാനോ ടെക്നോളജിയും നന്നായി മനസിലാക്കിയിരിക്കണം.

ലോകരാജ്യങ്ങളെക്കുറിച്ചും ലോകത്ത് നിലനിൽക്കുന്ന ഐക്യരാഷ്‌ട്ര സംഘടനയെപോലുള്ള സ്ഥാപനങ്ങളെക്കുറിച്ചും അന്താരാഷ്‌ട്ര സമ്മേളനത്തെക്കുറിച്ചുമൊക്കെ ആഴത്തിൽ വായിച്ചു പഠിക്കണം.

രാജ്യങ്ങളും അവയുടെ പുതിയ നാമങ്ങളും, പ്രസിഡന്‍റ്, പ്രധാനമന്ത്രി എന്നിവരുടെ ഒൗദ്യോഗിക വസതികളെക്കുറിച്ചും രാജ്യങ്ങളുടെ തലസ്ഥാനം, ദേശീയ മൃഗങ്ങൾ, പക്ഷികൾ, വൃക്ഷങ്ങൾ, പുഷ്പങ്ങൾ, ഗാനങ്ങൾ, പതാകകൾ, വിമാനത്താവളങ്ങൾ, ലോകത്തിലെ അത്ഭുതങ്ങൾ, പ്രധാന യുദ്ധങ്ങൾ, രാജ്യാന്തര ദിനങ്ങൾ എന്നിവയെക്കുറിച്ചും വായിച്ചു മനസിലാക്കണം.

ഇന്ത്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും

ഇന്ത്യയുടെ ഭൂമിശാസ്ത്രം, ചരിത്രം, പൈതൃകം, സാന്പത്തികം, സുസ്ഥിരവികസനം, ഇന്ത്യയും അയൽരാജ്യങ്ങളം, ഇന്ത്യയെയും മറ്റു രാജ്യങ്ങളെയും വേർതിരിക്കുന്ന അതിർത്തി രേഖകളെക്കുറിച്ചും ദേശീയ പതാക, ചിഹ്നം, ഗാനം, ഗീതം, കലണ്ടർ, മൃഗം, പക്ഷി, ജലജീവി, പുഷ്പം, വൃക്ഷം, കായികവിനോദം, ബഹുമതികൾ, നദി, ഭാഷ, സമയം തുടങ്ങിയ അടിസ്ഥാന വസ്തുതകളെ പരീക്ഷാർഥി നന്നായി വായിച്ചിരിക്കണം.

ലോകസഭയും രാജ്യസഭയും ചേർന്ന ഇന്ത്യൻ പാർലമെന്‍റ് ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ തലവനായ രാഷ്‌ട്രപതി, ലോക്സഭാ അധ്യക്ഷൻ, രാജ്യസഭാ അധ്യക്ഷൻ, ഇതുവരെയുണ്ടായിട്ടുള്ള പ്രധാമന്ത്രിമാരും ഉപപ്രധാനമന്ത്രിമാരും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അവതരിപ്പിക്കുന്ന ബജറ്റുകൾ, ഇന്ത്യൻ ഭരണഘടന, അതിന്‍റെ ചരിത്രം, ഭരണഘടനയുടെ ഘടകങ്ങൾ, സവിശേഷതകൾ, മൗലിക ചുമതലകൾ, നിർദേശക തത്വങ്ങൾ, ഭേദഗതികൾ എന്നിവ മനസിലാക്കണം.

കൂടാതെ അറ്റോർണി ജനറൽ, അഡ്വക്കേറ്റ് ജനറൽ, യൂണിയൻ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുകൾ, കംപ്ട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ, സുപ്രീംകോടതി, ഹൈക്കോടതികൾ അവയുടെ അധികാരങ്ങൾ, അവയെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ കഴിഞ്ഞകാലങ്ങളിൽ ചോദിച്ചിട്ടുണ്ട്.

86-ാമത് ഭരണഘടനാ ഭേദഗതി അനുസരിച്ച് അടിസ്ഥാന വിദ്യാഭ്യാസം ഒരു മൗലിക അവകാശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഉണ്ടായിട്ടുള്ള നിരവധി വിദ്യാഭ്യാസ കമ്മീഷനുകൾ, സർവകലാശാലകൾ തുടങ്ങി വിദ്യാഭ്യാസരംഗത്തെ എല്ലാവിധ നൂതന പദ്ധതികളെയും കുറിച്ച് നന്നായി പഠിച്ചിരിക്കണം.

ഇന്ത്യയിലെ തപാൽ സന്പ്രദായം, ഗതാഗതം, വാർത്താവിനിമയം, ബാങ്കിംഗ്, ഇൻഷ്വറൻസ്, നീതി ആയോഗ, പ്രധാനമന്ത്രിയുടെ സാമൂഹ്യ സാന്പത്തിക സുരക്ഷാപദ്ധതികൾ, ജിഎസ്ടി, ഗ്രാമവികസനം, പ്രതിരോധം, കര-വ്യോമ-നാവികസേന, ചന്ദ്രയാൻ, മംഗൾയാൻ, ഗഗൻയാൻ, അർധസൈനിക വിഭാഗങ്ങൾ, ഇന്ത്യയിലെ 29 സംസ്ഥാനങ്ങളും ആറു കേന്ദ്രഭരണ പ്രദേശങ്ങളെയും സംസ്ഥാനങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും നന്നായി പഠിച്ചിരിക്കണം.

ഇന്ത്യയിലെ ദേശീയദിനങ്ങൾ, പ്രധാനപ്പെട്ട സ്ഥാപനങ്ങൾ, അവ സ്ഥിതി ചെയ്യുന്ന പ്രദേശം, മറ്റു സമകാലീന കാര്യങ്ങൾ എന്നിവയും പഠനവിഷയമാക്കണം.

ഹാരപ്പൻ സംസ്കാരം മുതൽ തെലങ്കാന രൂപീകരണം വരെ


സാധാരണ ചോദ്യങ്ങൾ കൂടുതുലും ചോദിച്ചിട്ടുള്ളത് ഇന്ത്യയുടെ ചരിത്രത്തിൽ നിന്നുമാണ്. ഹാരപ്പൻ സംസ്കാരം മുതൽ ഇന്നത്തെ നാണയരഹിത സമൂഹം വരെയുള്ള കാര്യങ്ങൾ നന്നായി മനസിലാക്കണം.

ആര്യന്മാരും വൈദിക കാലവും ബുദ്ധമതം, ജൈനമതം പോലുള്ള മതങ്ങൾ, മൗര്യഗുപ്ത, വിജയനഗര സാമ്രാജ്യങ്ങൾ, കുഷാൻവംശം, സംഘകാലം ഡൽഹി ഭരിച്ച സുൽത്താന്മാരും മുഗളന്മാരും അവരുടെ ഭരണക്രമം, അവരുടെ കാലത്ത് ഇന്ത്യയിൽ ഉണ്ടായിട്ടുള്ള യുദ്ധങ്ങൾ, കലാ വാസ്തുശില്പ രംഗത്തെ സംഭാവനകൾ, പിൽക്കാല മുഗളന്മാർ തുടങ്ങിയവയെക്കുറിച്ച് ഗ്രാഹ്യം ഉണ്ടായിരിക്കണം.

യുറോപ്യന്മാരുടെ ആഗമനം, ആംഗ്ലോ ഫ്രഞ്ച് യുദ്ധങ്ങൾ, ഗവർണർ, ഗവർണർ ജനറൽമാർ, ഒന്നാം സ്വാതന്ത്ര്യസമരം, വൈസ്രോയിമാർ, ബ്രഹ്മസമാജം, ആര്യസമാജം, രാമകൃഷ്ണ മിഷൻ പോലുള്ള സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങൾ, ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സമരമുറകൾ, ദേശീയ പ്രസ്ഥാനത്തിലെ പ്രധാന സംഭവങ്ങൾ, ഗാന്ധിജിയും കോണ്‍ഗ്രസും, ഗാന്ധിജിയെക്കുറിച്ചുള്ള പ്രസിദ്ധീകരണങ്ങൾ, യുഗപ്രഭാവനായ നെഹ്റു, അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയവും ദേശീയവുമായ സംഭാവനകൾ, ശാസ്ത്രി, താഷ്കെന്‍റ് ഉടന്പടി, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് നടപടികൾ, ബംഗ്ലാദേശിന്‍റെ ജനനം, കോണ്‍ഗ്രസും കോണ്‍ഗ്രസിതിര പാർട്ടികളം, യുപിഎ - എൻഡിഎ തുടങ്ങിയ കൂട്ടുകക്ഷി പ്രസ്ഥാനം തുടങ്ങിയ കാര്യങ്ങൾ നന്നായി പഠിക്കണം.

കേരളം: പ്രത്യേക ശ്രദ്ധ വേണം

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷയിലും കൂടുതൽ ചോദ്യങ്ങൾ സാധാരണയായി വരാറുള്ളത് കേരളത്തിൽ നിന്നാണ്. കേരളത്തിലെ അടിസ്ഥാന വസ്തുതകളെ കുറിച്ചും ഒൗദ്യോഗിക ചിഹ്നങ്ങളായ പുഷ്പം, വൃക്ഷം, പക്ഷി, മൃഗം, മത്സ്യം, ഭൂമിശാസ്ത്രം, നദികൾ, കായലുകൾ, വനങ്ങൾ, വന്യജീവി - പക്ഷി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, കാലാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യ എന്നീ കാര്യങ്ങളെക്കുറിച്ച് മനസിലാക്കണം.

കൂടാതെ 1957 മുതൽ 2016 വരെയുള്ള സംസ്ഥാന ഭരണം, നിയമനിർമാണ സഭ, സ്പീക്കർ, മുഖ്യമന്ത്രിമാർ, ആരോഗ്യം, സാന്പത്തികം, വ്യവസായം, വൈദ്യുതി, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ഗതാഗതം, പോലീസ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം, കേരളത്തിലെ സർവകലാശാലകൾ കൂടാതെ കേരള ചരിത്രവും പഠനവിഷയമാക്കണം.

തിരുവിതാംകൂറിലെ ഭരണകർത്താക്കൾ, അദ്വൈതസിദ്ധാന്തം, യുദ്ധങ്ങൾ, പോരാട്ടങ്ങൾ, പ്രക്ഷോഭങ്ങൾ, നവോത്ഥാന പ്രസ്ഥാനം, ശ്രീനാരായണഗുരു, ചട്ടന്പിസ്വാമികൾ, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ, മന്നത്ത് പദ്മനാഭൻ, വാഗ്ഭടാനന്ദൻ, ബ്രഹ്മാനന്ദശിവയോഗി, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വക്കം മൗലവി, പൊയ്കയിൽ കുമാരഗുരുദേവൻ, വൈകുണ്ഠസ്വാമികൾ, പണ്ഡിറ്റ് കറുപ്പൻ, ചാവറയച്ചൻ തുടങ്ങിയ നവോത്ഥാന നായകർ, അവരുടെ ചരിത്രം, സംഭാവനകൾ, കേരളത്തിലെ പരിതസ്ഥിതി, ഗാഡ്ഗിൽ റിപ്പോർട്ട്, കസ്തൂരിരംഗൻ റിപ്പോർട്ട് തുടങ്ങിയ കാര്യങ്ങളെയുംക്കുറിച്ചുള്ള പഠനം പരീക്ഷയ്ക്ക് അനിവാര്യമാണ്.

കലാ കായികം

ഇന്ത്യയിലെയും കേരളത്തിലെയും നൃത്തരൂപങ്ങൾ, സംഗീതം, ചിത്രകല, സിനിമ, രാജ്യ - രാജ്യാന്തര സിനിമാ ഫെസ്റ്റിവലുകൾ, നോബൽ സമ്മാനം, ഓസ്കാർ, ഗ്രാമി, മാഗ്സെസേ, മാൻബുക്കർ, സൗന്ദര്യമത്സരങ്ങൾ, ഭാരതരത്ന, പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ തുടങ്ങിയ സിവിലിയൻ പുരസ്കാരങ്ങൾ, സൈനിക ബഹുമതികൾ, ജ്ഞാനപീഠനം, സരസ്വതിസമ്മാൻ, വ്യാസ സമ്മാൻ, ഭട്നഗർ പ്രൈസ്, കായികരംഗത്തെ ദ്രോണാചാര്യ ധ്യാൻചന്ദ് പോലുള്ള അവാർഡുകൾ, കേന്ദ്ര സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തുടങ്ങിയ കാര്യങ്ങൾ പൊതുവിജ്ഞാനത്തിൽ ഒഴിവാക്കാൻ പറ്റാത്ത മേഖലകളാണ്.

ഇന്ത്യാക്കാർ ആരംഭിച്ച ദിനപത്രങ്ങളും മാസികകളും ദേശീയ പ്രസ്ഥാനത്തിന് പ്രചോദനം നൽകിയ മാധ്യമങ്ങൾ, സ്വാതന്ത്ര്യാന്തര ദിനപത്രങ്ങളും മാധ്യമ ഏജൻസികളും ടിവി ചാനലുകൾ, റേഡിയോ തുടങ്ങി വാർത്താ മാധ്യമങ്ങളെക്കുറിച്ചുള്ള അറിവും അനിവാര്യമാണ്.

മലയാളം പഠിച്ചാൽ 10 മാർക്ക്

ചോദ്യാവലിയിൽ 10 മാർക്ക് മലയാളത്തിനുള്ളതാണ്. മലയാള ഭാഷ, സാഹിത്യം, ഭാഷയിലെ നാമം, ക്രിയ, ഭേദകം, കർത്താവ്, കർമം, വചനം, വിഭക്തി, സന്ധി ശരിയായ രൂപം തെരഞ്ഞെടുക്കൽ, രൂപം വാചകം, പ്രയോഗം, വാക്യശുദ്ധിവരുത്തൽ, തെറ്റായ വാക്യം കണ്ടുപിടിക്കൽ ഒഴിവാക്കേണ്ട പദം, ശൈലി, വേറിട്ട ചോദ്യങ്ങൾ, ഇംഗ്ലീഷ് ഭാഷ തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് സാധാരണ ചോദ്യങ്ങൾ വരാറുള്ളത്.

കൂടാതെ മലയാളത്തിലെ കൃതികളും രചയിതാക്കളും കവികളും കൃതികളും തുള്ളൽ, കൂത്ത്, കൂടിയാട്ടം, തുടങ്ങിയ കലാരൂപങ്ങൾ, നോവൽ, കഥ, സാഹിത്യകാരന്മാരുടെയും അവരുടെ രചനകളും, നാനാർഥം, ആത്മകഥ, യാത്രാവിവരണം, വിമർശനം, അർഥവ്യത്യാസം, പഠനം, അവാർഡുകൾ, മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി, മലയാളം സർവകലാശാല തുടങ്ങിയ കാര്യങ്ങളും ഒഴിവാക്കാനുള്ള മേഖലകളല്ല.

ഇംഗ്ലീഷ് പ്രാവീണ്യം പ്രധാനം

20 ചോദ്യങ്ങളാണ് ഇംഗ്ലീഷ് ഭാഷയിൽ നിന്നു ചോദിക്കുന്നത്. ശരിയായ വാക്ക് കണ്ടുപിടിക്കുക, ശരിയായ ഗതി, ശരിയായ അർഥം പറയുക, പകരം വാക്കുപയോഗിക്കുക, പൂരിപ്പിക്കുക, തെറ്റായ അർഥം നൽകിയിട്ടുള്ള വാക്കുകൾ കണ്ടുപിടിക്കുക, ഒരു വാചകത്തിലെ തെറ്റായ ഭാഗം കണ്ടുപിടിക്കുക, അർഥത്തിന് സാമീപ്യം വരുന്ന വാക്കുകൾ കണ്ടുപിടിച്ചെഴുതുക, തുടങ്ങിയ കാര്യങ്ങളാണ് സാധാരണയായി ചോദിച്ചുവരുന്നത്.

അതായത് ഇംഗ്ലീഷിലെ നാമം, സർവനാമം, നാമവിശേഷണം, ക്രിയ, ക്രിയാവിശേഷണം, ഗതി, ഘടകം തുടങ്ങിയ ഭൂതം, വർത്തമാനം, ഭാവികാലം തുടങ്ങിയ കാര്യങ്ങൾ നന്നായി പഠിക്കണം. സ്പെല്ലിംഗ് പരിശോധന, ഒറ്റവാക്കിൽ പറയൽ, അത്തരം കാര്യങ്ങളെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക.

സസ്യങ്ങൾ മുതൽ ചുഴലിക്കാറ്റുകൾ വരെ

എല്ലാത്തിലും ഉപരിയായി ഇന്ത്യൻ സംസ്ഥാനങ്ങൾ അവയുടെ തലസ്ഥാനങ്ങൾ ദേശീയവും വിദേശീയവുമായ സസ്യങ്ങൾ പ്രധാനപ്പെട്ട യാത്രാവിവരണങ്ങൾ, കായികതാരങ്ങൾ രചിച്ചിട്ടുള്ള കൃതികൾ, ഇന്ത്യയിലെ ചുരങ്ങൾ, യഥാർഥ നാമങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും ജീവശാസ്ത്രശാഖകൾ, അന്വേഷണ കമ്മീഷനുകൾ, പ്രധാന വാർത്താ ഏജൻസികൾ, രാജ്യത്തെ നാണയങ്ങൾ, വിറ്റാമിനുകൾ, പ്രധാനമന്ത്രിമാരുടെ സമാധി സ്ഥലങ്ങൾ, എഴുത്തുകാരും തൂലികാനാമങ്ങളും എന്നിവയെപ്പറ്റിയും അറിഞ്ഞിരിക്കണം

ക്രിക്കറ്റ് മത്സരങ്ങൾ, മൈതാനങ്ങൾ, ഫുട്ബോൾ കപ്പുകൾ, ഇന്ത്യൻ പട്ടണങ്ങൾ, സ്മാർട്ട് നഗരങ്ങൾ, കായികതാരങ്ങളും അവരുടെ കാലികമേഖലകളും, കേന്ദ്ര സംസ്ഥാന വിവരാവകാശ കമ്മീഷനുകൾ, മനുഷ്യാവകാശ കമ്മീഷനുകൾ, സൗന്ദര്യമത്സരങ്ങൾ, അഗ്നിപർവതങ്ങൾ, ചുഴലിക്കാറ്റുകൾ തുടങ്ങിയ പൊതുവായ കാര്യങ്ങളെക്കുറിച്ചു ഒരു ഏകദേശ അറിവ് പരീക്ഷയെഴുതുന്ന ഉദ്യോഗാർഥിക്ക് ഉണ്ടായിരിക്കണം.

ഇത്രയും പഠിക്കണോ?

വളരെ വിശാലമായ ഒരു സിലബസ് ആണ് പബ്ലിക് സർവീസ് കമ്മീഷൻ ലോവർ ഡിവിഷൻ ക്ലാർക്ക് പരീക്ഷയ്ക്ക് നൽകിയിട്ടുള്ളത്. ഒരു സർക്കാർ ഓഫീസിലെ ക്ലാർക്കാകാൻ ഇത്രയധികം അറിവ് നേടേണ്ടതുണ്ടോ എന്ന് ഒരു സാധാരണക്കാരൻ ചിന്തിച്ചുപോകും.

ഇത്തരത്തിലുള്ള ഒരു എഴുത്തുപരീക്ഷയിലൂടെയല്ലാതെ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ സാധിക്കില്ല. ഈ ഒരു പരീക്ഷയ്ക്കുവേണ്ടി നന്നായി തയാറെടുക്കുന്നവർക്ക് മറ്റു പരീക്ഷകൾ അനായാസം എഴുതുന്നതിനു സാധിക്കും.

പ്രഫ. ബി. ചന്ദ്രചൂഡൻ നായർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.