രേഖയുടെ കഥകൾ
നനുത്തു വിടരുന്ന മനുഷ്യബന്ധങ്ങളുടെ കുളിരും സുഖകരമായ ഈർപ്പവുമാണ് ഈ കഥകളുടെ പ്രത്യേകത. മലയാള കഥ കാലങ്ങളിലൂടെ കൈവരിച്ച വിവരണകഥയുടെ മികവുകൾ ഈ സൃഷ്ടികളെ അനുഗ്രഹിച്ചിട്ടുണ്ട്. തന്നിൽത്തന്നെ വിലപിക്കുന്ന വാക്കുകൾകൊണ്ട് അജ്ഞാതർക്കുവേണ്ടി പണിയുന്ന സ്മാരകങ്ങളാണ് 12 വർഷത്തിനിടെ പ്രസിദ്ധീകരിച്ച കഥകൾ.

രേഖ കെ.
കറന്‍റ് ബുക്സ്, തൃശൂർ
ഫോൺ 0487 233 5660
പേജ് 246,വില ₹ 350 രൂപ

നനുത്തു വിടരുന്ന മനുഷ്യബന്ധങ്ങളുടെ കുളിരും സുഖകരമായ ഈർപ്പവുമാണ് ഈ കഥകളുടെ പ്രത്യേകത. മലയാള കഥ കാലങ്ങളിലൂടെ കൈവരിച്ച വിവരണകഥയുടെ മികവുകൾ ഈ സൃഷ്ടികളെ അനുഗ്രഹിച്ചിട്ടുണ്ട്. തന്നിൽത്തന്നെ വിലപിക്കുന്ന വാക്കുകൾകൊണ്ട് അജ്ഞാതർക്കുവേണ്ടി പണിയുന്ന സ്മാരകങ്ങളാണ് 12 വർഷത്തിനിടെ പ്രസിദ്ധീകരിച്ച കഥകൾ.

ആൻഡമാനിലെ ജരാവകൾ

രതൻ ചന്ദ്രകാർ
പേജ് 282, വില ₹ 399
കറന്‍റ് ബുക്സ്, തൃശൂർ
ഫോൺ 0487 233 5660

രതൻ ചന്ദ്രകാർ
പേജ് 282
വില ₹ 399

കറന്‍റ് ബുക്സ്, തൃശൂർ
ഫോൺ 0487 233 5660

ഭഗവാൻ ബുദ്ധൻ

ധർമാനന്ദ കോസംബി
പേജ് 358, വില ₹ 500
കറന്‍റ് ബുക്സ്, തൃശൂർ
ഫോൺ 0487 233 5660

കാരുണ്യം പ്രായോഗികമായി നടപ്പിലാക്കാൻ ശ്രമിച്ച ലോകത്തിലെ മഹാനായ ചിന്തകനായിരുന്നു ബുദ്ധൻ. അദ്വൈതവാദം എങ്ങനെ ബ്രാഹ്മണാധിപത്യത്തിന്‍റെ നിലനിൽപ്പിനെ സാധൂകരിക്കാനാവശ്യമായ ദാർശനിക സാഹചര്യമൊരുക്കി, ബുദ്ധനെ രൂപപ്പെടുത്തിയ ചരിത്രഘട്ടത്തിന്‍റെ സവിശേഷത എന്തെല്ലാമായിരുന്നു തുടങ്ങിയവയിൽ ഒരു സത്യാന്വേഷണം. ബുദ്ധമതത്തിന്‍റെ ദാർശനിക ഗാംഭീര്യം കുടുതൽ വസ്തുനിഷ്ഠമാവുകയും ചെയ്യുന്നു. വിവർത്തനം: പി. ശേഷാദ്രി അയ്യർ.

ഹിമാലയ സമതലങ്ങളിലൂടെ

എം.കെ.രാമചന്ദ്രൻ
പേജ് 408, വില ₹ 575
കറന്‍റ് ബുക്സ്, തൃശൂർ
ഫോൺ 0487 233 5660

ഹിമാലയ യാത്രാ പുസ്തകങ്ങളിൽ ദേവഭൂമിയുടെ വിശുദ്ധ സാന്നിധ്യം അനുഭവപ്പെടുത്തുന്ന രചന. പ്രകൃതിയുടെ അജയ്യമായ ഇച്ഛയെയും ശക്തിയെയും നമ്മിലേക്ക് ആവാഹിച്ച് ആത്മീയമായ ഒൗന്നത്യത്തിലെത്തിക്കുന്നു. ഹിമാലയത്തിന്‍റെ സൗന്ദര്യാനുഭൂതി പകർന്നുതരുന്ന യാത്രാവിവരണം.

അങ്കമാലി പുണ്യാളൻ

യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
പേജ് 62, വില ₹ 100

സ്ത്രീകളുടെ അനന്തമായ സഹനങ്ങളുടെയും ബലിപീഠത്തിൽനിന്ന് എഴുന്നേറ്റോടാനാകാതെ കുതറുന്നവരുടെ മനോവ്യാപാരങ്ങളുടെയും സമാഹാരമാണ് ഈ കഥകൾ. എന്നാൽ ഇതൊരു പെണ്‍പക്ഷം ചേർന്നൊരു രചനയുമല്ല. പച്ചയായ ജീവിതത്തിലെ അനുഭവങ്ങളുടെ വേറിട്ട ആവിഷ്കാരങ്ങളാണ് ഈ ചെറുകഥകൾ.

വഴിവിളക്ക്

വത്സാ ജോസ് കാപ്പിൽ
പേജ് 116,വില ₹ 100
ദീപനാളം പബ്ലിക്കേഷൻസ്, പാലാ
ഫോണ്‍- 04822 212842

സദൃഢവും സുതാര്യവുമായ ഗുരുശിഷ്യ ബന്ധങ്ങൾ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ ഒരു പുനർവിചിന്തനത്തിന് ഉപകരിക്കുന്ന ഉത്തമമായ ചിന്തകൾ അനുവാചകർക്കു പകർന്നുനൽകാൻ പര്യാപ്തമാണ് ‘വഴിവിളക്കി’ലെ അനുഭവങ്ങൾ. വലിയ കാര്യങ്ങൾ ചെയ്യുന്നതിനെക്കാൾ, ചെറിയ കാര്യങ്ങൾ വലിയ സന്തോഷത്തോടെ ചെയ്യാൻ പ്രചോദിപ്പിക്കുന്ന ഈ ഗ്രന്ഥം പീഠത്തിലുയർത്തിയ ദീപം പോലെ പ്രകാശം ചൊരിയുന്നു.